Author

METRO ADMIN

Browsing

സൗദി അറേബ്യയ്ക്ക് പുറത്തുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാൻ ഇലക്ട്രോണിക് സേവനം ആരംഭിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി അറിയിച്ചു

ഉംറ സന്ദർശന വിസ 24 മണിക്കൂറിനുള്ളിൽ നൽകും. സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് ഉംറ വിസയ്ക്ക് അപേക്ഷ സമർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉംറ തീർത്ഥാടകർക്ക് വലിയ തോതിലുള്ള സ്വീകരണം ഒരുക്കുകയാണ് കിംഗ്ഡ വിഷൻ 2030 ലക്ഷ്യമിടുന്നതെന്ന് അൽ റാബിയ പറഞ്ഞു. ഈ വർഷം 10 ലക്ഷം പേർ ഹജ്ജ് നിർവ്വഹിക്കുമെന്നും, ഹജ്ജ് തീർഥാടകരുടെ ആരോഗ്യം ഉറപ്പാക്കാൻ മന്ത്രാലയവും മറ്റ് അനുബന്ധ ഏജൻസികളും പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

NINNILALIYAN PART 1

 

NINNILALIYAN PART 2

 

NINNILALIYAN PART 3

 

NINNILALIYAN PART 4

 

NINNILALIYAN PART 5

 

NINNILALIYAN PART 6

 

NINNILALIYAN PART 7

 

NINNILALIYAN PART 8

 

NINNILALIYAN PART 9

 

NINNILALIYAN PART 10

 

NINNILALIYAN PART 11

 

NINNILALIYAN PART 12

 

NINNILALIYAN PART 13

 

NINNILALIYAN PART 14

 

NINNILALIYAN PART 15

 

NINNILALIYAN PART 16

 

NINNILALIYAN PART 17

 

NINNILALIYAN PART 18

 

NINNILALIYAN PART 19

 

NINNILALIYAN PART 20

 

NINNILALIYAN PART 21

 

NINNILALIYAN PART 22

 

NINNILALIYAN PART 23

 

NINNILALIYAN PART 24

 

NINNILALIYAN PART 25

 

NINNILALIYAN PART 26

 

NINNILALIYAN PART 27

 

NINNILALIYAN PART 28

 

NINNILALIYAN PART 29

 

NINNILALIYAN PART 30

 

NINNILALIYAN PART 31

 

NINNILALIYAN PART 32

 

NINNILALIYAN PART 33

 

NINNILALIYAN PART 34

 

NINNILALIYAN PART 35

 

NINNILALIYAN PART 36

 

NINNILALIYAN PART 37

 

NINNILALIYAN PART 38

 

NINNILALIYAN PART 39

 

NINNILALIYAN PART 40

 

NINNILALIYAN PART 41

 

NINNILALIYAN PART 42

 

NINNILALIYAN PART 43

 

NINNILALIYAN PART 44

 

NINNILALIYAN PART 45

 

NINNILALIYAN PART 46

 

NINNILALIYAN PART 47

 

NINNILALIYAN PART 48

 

NINNILALIYAN PART 49

 

NINNILALIYAN PART 50

 

NINNILALIYAN PART 51

 

NINNILALIYAN PART 52

 

NINNILALIYAN PART 53

 

NINNILALIYAN PART 54

 

NINNILALIYAN PART 55

 

NINNILALIYAN PART 56

 

NINNILALIYAN PART 57

 

NINNILALIYAN PART 58

 

NINNILALIYAN PART 59

 

NINNILALIYAN PART 60

 

NINNILALIYAN PART 61

 

NINNILALIYAN PART 62

 

NINNILALIYAN PART 63

 

NINNILALIYAN PART 64

 

NINNILALIYAN PART 65

 

NINNILALIYAN PART 66

 

NINNILALIYAN PART 67

 

NINNILALIYAN PART 68

 

NINNILALIYAN PART 69

 

NINNILALIYAN PART 70

 

NINNILALIYAN PART 71

 

NINNILALIYAN PART 72

 

NINNILALIYAN PART 73

 

NINNILALIYAN PART 74

 

NINNILALIYAN PART 75

 

NINNILALIYAN PART 76

 

NINNILALIYAN PART 77

 

NINNILALIYAN PART 78

 

NINNILALIYAN PART 79

 

NINNILALIYAN PART 80

 

NINNILALIYAN PART 81

 

NINNILALIYAN PART 82

 

ISHANANTH PART 1

 

ISHANANTH PART 2

 

ISHANANTH PART 3

 

ISHANANTH PART 4

 

ISHANANTH PART 5

 

ISHANANTH PART 6

 

ISHANANTH PART 7

 

ISHANANTH PART 8

 

ISHANANTH PART 9

 

ISHANANTH PART 10

 

ISHANANTH PART 11

 

ISHANANTH PART 12

 

ISHANANTH PART 13

 

ISHANANTH PART 14

 

ISHANANTH PART 15

 

ISHANANTH PART 16

 

ISHANANTH PART 17

 

ISHANANTH PART 18

 

ISHANANTH PART 19

 

ISHANANTH PART 20

 

ISHANANTH PART 21

 

ISHANANTH PART 22

 

ISHANANTH PART 23

 

ISHANANTH PART 24

 

ISHANANTH PART 25

 

ISHANANTH PART 26

 

ISHANANTH PART 27

ISHANANTH PART 28

 

ISHANANTH PART 29

 

ISHANANTH PART 30

 

ISHANANTH PART 31

 

ISHANANTH PART 32

 

ISHANANTH PART 33

 

ISHANANTH PART 34

ISHANANTH PART 35

 

ISHANANTH PART 36

 

ISHANANTH PART 37

 

ISHANANTH PART 38

 

ISHANANTH PART 39

 

ISHANANTH PART 40

 

ISHANANTH PART 41

 

ISHANANTH PART 42

ISHANANTH PART 43

 

ISHANANTH PART 44

 

ISHANANTH PART 45

 

ISHANANTH PART 46

 

ISHANANTH PART 47

 

ISHANANTH PART 48

 

ISHANANTH PART 49

 

ISHANANTH PART 50

ISHANANTH PART 51

ISHANANTH PART 52

ISHANANTH PART 53

ISHANANTH PART 54

ISHANANTH PART 55

ISHANANTH PART 56

 

ANURAGA KARIKKIN VELLAM PART 1

 

ANURAGA KARIKKIN VELLAM PART 2

 

ANURAGA KARIKKIN VELLAM PART 3

 

ANURAGA KARIKKIN VELLAM PART 4

 

ANURAGA KARIKKIN VELLAM PART 5

 

ANURAGA KARIKKIN VELLAM PART 6

 

ANURAGA KARIKKIN VELLAM PART 7

 

ANURAGA KARIKKIN VELLAM PART 8

 

ANURAGA KARIKKIN VELLAM PART 9

 

ANURAGA KARIKKIN VELLAM PART 10

 

ANURAGA KARIKKIN VELLAM PART 11

 

ANURAGA KARIKKIN VELLAM PART 12

 

ANURAGA KARIKKIN VELLAM PART 13

 

ANURAGA KARIKKIN VELLAM PART 14

 

ANURAGA KARIKKIN VELLAM PART 15

 

ANURAGA KARIKKIN VELLAM PART 16

 

ANURAGA KARIKKIN VELLAM PART 17

 

ANURAGA KARIKKIN VELLAM PART 18

 

ANURAGA KARIKKIN VELLAM PART 19

 

ANURAGA KARIKKIN VELLAM PART 20

 

ANURAGA KARIKKIN VELLAM PART 21

 

ANURAGA KARIKKIN VELLAM PART 22

 

ANURAGA KARIKKIN VELLAM PART 23

 

ANURAGA KARIKKIN VELLAM PART 24

 

ANURAGA KARIKKIN VELLAM PART 25

 

ANURAGA KARIKKIN VELLAM PART 26

 

ANURAGA KARIKKIN VELLAM PART 27

 

ANURAGA KARIKKIN VELLAM PART 28

 

ANURAGA KARIKKIN VELLAM PART 29

 

ANURAGA KARIKKIN VELLAM PART 30

 

ANURAGA KARIKKIN VELLAM PART 31

 

ANURAGA KARIKKIN VELLAM PART 32

 

ANURAGA KARIKKIN VELLAM PART 33

 

ANURAGA KARIKKIN VELLAM PART 34

 

ANURAGA KARIKKIN VELLAM PART 35

 

ANURAGA KARIKKIN VELLAM PART 36

 

ANURAGA KARIKKIN VELLAM PART 37

 

ANURAGA KARIKKIN VELLAM PART 38

 

ANURAGA KARIKKIN VELLAM PART 39

 

ANURAGA KARIKKIN VELLAM PART 40

 

ANURAGA KARIKKIN VELLAM PART 41

 

ANURAGA KARIKKIN VELLAM PART 42

 

ANURAGA KARIKKIN VELLAM PART 43

 

ANURAGA KARIKKIN VELLAM PART 44

 

ANURAGA KARIKKIN VELLAM PART 45

 

ANURAGA KARIKKIN VELLAM PART 46

 

ANURAGA KARIKKIN VELLAM PART 47

 

ANURAGA KARIKKIN VELLAM PART 48

ANURAGA KARIKKIN VELLAM PART 49

 

 

Jaro Education, an executive education focused edtech company, announced an education initiative – ‘I Wish to Make a Difference’ as part of its annual CSR activity. The company will partner with over a hundred orphanages across India to support the academic needs of more than a thousand children. The company will fund the tuition fee and other education-related expenditures for these children.
The initiative was kick-started by collaborating with Sneha Sadan, a Mumbai-based Orphanage. As part of the initiative, Jaro Education will also provide Smart TVs in each orphanage with an annual subscription of Toppscholars, an AI-based smart learning app for K-12 students, which will help in strengthening the academic performance of these students.
Speaking about the CSR initiative, Ms Ranjita Raman, Chief Executive Officer at Jaro Education, said, “As an organisation, we strongly believe in giving back to society. We want to empower underprivileged students by supporting their educational journey. Jaro Education aims to reinforce and uplift the downtrodden and underprivileged by helping them seek high quality and tech-driven education. The education initiative ‘I Wish to Make a Difference’ will be the needle-mover towards shaping India’s $5 trillion economy dream. Jaro Education will continue to stay firmly committed, accountable and lend a helping hand to those in need.”
Ms Raman further added, “Even employees at Jaro have provided extra efforts to go above and beyond their duty; generously donating a certain amount to make the world a better place”.
Jaro Education has actively contributed to social activities through book donation drives, providing funds to orphanages and old age homes in the past few years. Recently, Jaro Education also announced a global partnership with Deakin University and KPMG for Future Leaders Program. With its strong domain expertise and industry-relevant upskilling programs, Jaro Education has transformed the careers of over 3 lakh working professionals across diverse domains.

Dubai – February 23, 2022: Zoho, the global technology company with the most extensive product portfolio in the industry, announced today that it has seen 58% growth in the UAE in 2021. The company has doubled its workforce in the country and increased its channel partner network by 48 per cent. The announcement was made during Zoholics Dubai, the company’s annual user conference being held at The Address Skyview, Downtown.

“Zoho’s growth in the region is largely underpinned by local businesses realising the power of SaaS applications, as they reap benefits of digitising their operations. The breadth and depth of Zoho’s product portfolio, which includes over 50 business apps and our integrated suite Zoho One, enables businesses to digitise every aspect of their operations, without worrying about data silos or integration hassles,” said Hyther Nizam, President MEA, Zoho Corp.

“Our vision for transnational localism has also helped us expand organically in the region, a strategy where our company growth is rooted in local business ecosystem development and community progress. Aside from increasing our on-ground presence with new offices and hiring local talent, our focus over the year has been on serving regional customer needs like local payment gateway integration, and enabling tech accessibility through partnerships with government bodies and local business networks,” he added.

In 2021, Zoho partnered with Dubai Culture to help make enterprise technology available to solopreneurs, and businesses of all sizes. As part of its growth strategy, Zoho is hiring locally, increasing its partner network and collaborating with local organizations to serve local businesses, while making its globally popular apps available and accessible to everyone. The company has also invested in upskilling initiatives, such as partnering with Emirates Academy of Hospitality Management to train their first-year BBA students in the ‘Role of technology in business management’.

“During the pandemic and its multiple waves, we have seen a surge in demand for customer experience platform, low-code platform and business intelligence offerings, as they became instrumental for any business to stay operational and react to the quickly changing market demands,” said Ali Shabdar, Regional Director for MEA, Zoho Corp.

“Zoho One—the Operating System for business, which unifies 45+ apps built on the same technology stack that contextually integrate with one another and are supported by a common data model—allows business owners to transcend departmental silos, unify processes, and further leverage cross-functional smart reporting and analytics by combining data across different departments. This is an attractive offering for any business. Availability of RTL Arabic language support in our major apps such as CRM, Books and Creator, and other attributes like ease of use and affordable pricing have helped increase the adoption of our solutions in the region.”

Growth in MEA
In 2021, Zoho grew by 52% in the Middle East and Africa region, which is the second highest growing region for the company. It grew its partner network by 55% and tripled its workforce in the region. The company also established its presence in seven countries, and set up new offices in Saudi Arabia, Egypt and South Africa.

In 2022, Zoho plans to open offices in Kenya, Nigeria and three other countries, with Dubai serving as the regional headquarters. It also plans to continue hiring locally in other countries to serve its customers, as it expands its footprints across the region.

Kochi, 24th February, 2022: Vodafone Idea Limited (VIL), India’s leading telecom operator, today announced its collaboration with A5G Networks, Inc. to enable industry 4.0 and smart mobile edge computing in India. Vi and A5G Networks have together set up a pilot private network in Mumbai utilising existing 4G spectrum.

Vi’s association with A5G Networks is in line with its commitment to realize Digital India dreams with the latter’s differentiated and unique 4G, 5G, and Wi-Fi autonomous software for distributed Networks. A5G Networks software is fully cloud-native containerized software built for hybrid and multi-cloud infrastructure.

Through this engagement, Vi has already set up an end-to-end private network using A5G Networks’ autonomous core software and white box RAN elements in Mumbai, showcasing industrial automation use cases, enterprise applications, and low latency scenarios – all while seamlessly interconnecting with the operator network.

“Vi is committed to providing superior services to digital enterprises and consumers to enhance user experiences, empowered by an autonomous network,” said Jagbir Singh, Chief Technology Officer, Vodafone Idea Ltd. “As part of our digital transformation journey on the 5G roadmap, we are happy to partner with A5G Networks to bring new services enabling industry 4.0 and smart cities in the digital era.”

“We are excited to be a part of this important journey for Digital India with Vi,” said Rajesh Mishra, Founder, and CEO of A5G Networks. “Vi is committed to delivering best-in-class services to their subscribers and driving the Digital India movement. Success depends upon a highly resilient, secure, and flexible network infrastructure.

Vi is partnering with technology leaders and innovators to set up digital networks enabling several low latency applications, private networks, smart cities, and connected cars.

Dubai – February 28, 2022: The Brazilian Trade and Investment Promotion Agency (ApexBrasil), organized Agritalks, an agricultural innovation and food security conference, in Dubai focusing on sustainable practices of Brazilian agribusiness and investment opportunities in the sector.

The Agritalks, organized on the sidelines of Expo 2020 Dubai, featured policymakers, top thought leaders and influencers of the agribusiness, and chambers of commerce leaders from Brazil, the UAE and other parts of the world.

Mr. Fernando Camargo, Vice Minister of Brazilian Ministry of Agriculture, Livestock and Supply made his keynote speech at the summit, in the presence of Mr. Mauro Mendes, Governor of the State of Mato Grosso; Mr. Júlio Busato, President of ABRAPA (Brazilian Cotton Growers Association); Mr. Celso Moretti, President of EMBRAPA (Brazilian Agricultural Research Corporation); and key other leaders.

The summit revealed that Brazilian food processing company BRF, which is among the world’s biggest food companies, is investing USD 155 million in Abu Dhabi to produce marinades, pizzas, bread products and burgers for the local market and for export to countries in the Middle East and Asia, reinforcing the good relations between Brazil and the UAE.

A statement issued by the organisers said, “The initiative aimed to enhance the contribution of Brazilian agriculture to the world food sector through qualified debates with stakeholders in the UAE. This also helped us broaden the institutional relationship with this market and strengthening Brazil as a strategic partner.”

“The summit addressed the region’s key food security challenges like depletion of freshwater resources, rising temperature, and land desertification. The summit also proposed strategies for better utilization of cultivated land and to enhance quality of local produce by innovative practices and solutions such as hydroponics, vertical farming, organic farming, and aquaculture combinations that help the region achieve diversity and food security to some extent,” it added.

“At the Agritalks, we focused on the sustainable and innovative practices of Brazilian agriculture and cattle-raising, and technologies produced in national territory focused on agribusiness,” said the statement.

The Agritalks featured five panels that discussed topics about sustainability, profitability, productivity, industry financing, and government policies related to agriculture. The summit also presented success stories that enable exchange of information for mutual cooperation to innovate and overcome the challenges in sustainable ways.

The program also took the Brazilian agriculture technologies to international stakeholders; in addition to sharing the insights with the public, policy makers and government organisations, opinion makers, startups, incubators, research centers, universities, investors, academic community, media, food industry businesses and other stakeholders of interest.

Agritalks is the only global platform that brings together government private organizations, education institutions and students aimed at improving the agriculture eco-system. The previous editions of Agritalks presented Brazilian agribusiness opportunities to the US, Indian, and UK markets.

With the support of science, technology and innovation, Brazil has created a sustainable and competitive model of tropical agriculture in four decades. The agribusiness market is estimated to be contributing approximately 25 per cent of Brazil’s national GDP. In the last five years, Brazil has consolidated a vibrant digital agriculture ecosystem, accounting for more than 20 hubs distributed throughout the national territory, and more than 2,000 startups focused on agritechs, the solutions for agriculture and cattle farming.

The Brazilian Ministry of Agriculture, Livestock and Supply revealed that the agriculture trade sector exported agricultural commodities valued a total of USD 110.70 billion between January and November in 2021, registering an increase of 18.4 per cent over the same period from the previous year, also surpassing the results of 2019 and 2018.

The top 10 destinations for Brazilian exports in 2021 included China, the US, Argentina, Netherlands, Chile, Singapore, South Korea, Mexico, Japan, and Spain. Soybeans, sugar and molasse; fresh, refrigerated, or frozen beef; soybean meal and other animal feed, meat and other animal meal; poultry meat and its fresh, refrigerated or frozen edible offal are among the most exported products by Brazil.

As part of its effort to secure food supply against market fluctuations, the UAE government has invested in various agricultural projects including foreign partnerships; and inviting investors to innovate the UAE’s agricultural practices, even offering 100 per cent ownership to foreign investments in the UAE in the agriculture sector.

Developing sustainable production methods, Brazil, the world’s fifth largest country, has vegetation across 66.3 per cent of its geographical area with 70 million hectares of cropland and 90 million hectares of degraded pasture.

Dubai, February 28, 2022: Chile at the Expo 2020 Dubai celebrated the country’s National Day and stated that negotiations on a Comprehensive Economic Partnership Agreement (CEPA) with the UAE, initiated at the start of the expo to strengthen bilateral trade relations, is all set to begin soon.

The Chilean officials at the Expo 2020 said the decision to begin the CEPA negotiations on the auspicious occasion of the National Day comes in the context of the robust growth in the country’s trade last year with the UAE at US$260 million.

Speaking at the National Day official ceremony at the Expo, His Excellency Rodrigo Yanez, Vice Minister of Trade, Chile, said, “It’s an honour to visit Expo again after inauguration of the pavilion in October. It has been five months of intense work together. We have received over 100k people who have seen our gastronomy, art, and innovations. About 110 companies have invested here and this is proof that our participation at Expo 2020 is relevant. The Expo has ignited a flame in us to set up better relations for the wellbeing of people of both the nations.”

“Our participation here is a result of three years of diplomatic relations. For Chile, the UAE is a strong partner. We have signed an agreement with the UAE government to begin negotiations for a Comprehensive Economic Partnership Agreement (CEPA). We hope to strengthen the bridges that connect both the countries through our successful participation at Expo,” he added.

“The CEPA will be an ambitious milestone in the UAE-Chile relationship, taking it further to a privileged partnership between the two countries in trade. It is also significant that this is the UAE’s first trade treaty with a Latin American country, while for Chile, it is a first ever in the entire Middle East and North Africa (MENA) region,” said HE Yanez further said.

“The CEPA will add further momentum to bilateral trade, becoming a fruitful platform for a more prosperous, modern and dynamic economic relationship between Chile and the UAE. Moreover, the newly forged bilateral understanding will also help both countries adequately face common challenges paving the way for renewal of economies and social development,” he added.

The CEPA was initiated in October 2021 at the kickoff of Expo 2020 Dubai by the Chilean Vice Minister of Trade Rodrigo Yanez and the Minister of Trade of the UAE, Thani Al Zeyoudi.

Over the last decade, bilateral trade has been on a growth trail with Chilean exports to the UAE growing at an annual average rate 6 per cent, while imports to the Latin American country continuing to increase at 18.6 per cent.

It is envisaged that the CEPA will include agreements on sanitary and phytosanitary measures, rules of origin, digital economy, SMES and intellectual property protection, among a host of others. The CEPA will help foster mutually beneficial and comprehensive growth of trade in goods and services, investment, economic cooperation.

‘For both Chile and the UAE, the CEPA is a priority, and we will look forward to conclude it at the earliest to reap the benefits,” said HE Yanez, adding that the agreement will also nurture online commerce and will go hand in hand with market access, increased investment flows, while offering an opportunity to reduce tariffs and streamline customs procedures at both ends.

The agreement will also support Chile’s ambition to increase its presence and networks in the Gulf Cooperation Council (GCC) countries, particularly with the UAE with which Chile shares many commonalities.

Abu Dhabi, UAE, 28th February, 2022: With the might of the new World Rally-Raid Championship heading for the UAE capital, a big logistical operation is nearing completion for the 31st edition of the Abu Dhabi Desert Challenge.

Competitors from around the globe check in at Yas Marina Circuit, the rally HQ, on Friday morning ahead of Saturday’s official start, and the traditional Sunday morning departure into the the Al Dhafra Region, where the main action takes place.

There is no more dramatic setting in the entire rally-raid series, and the world’s top drivers and riders will be tested to the limit over desert stages of 264km, 318km, 270km, 257km and 217km.

Taking the cars, trucks, bikes and quads on a spectacular journey into the Empty Quarter, the five competitive sections of the rally are centred on a bivouac that will host more than 800 competitors, technicians, officials, medical staff, volunteers and media representatives.

Working in shifts around the clock for several weeks, a 200-strong team has transformed an isolated desert basin circled by dunes into a fully equipped rally village, which serves as an active desert base for five nights.

The operation included extensive ground works in which heavy machinery was used to prepare the terrain to receive the infrastructure specially built for the rally, as well as the opening of new internal roads for the ADDC family to be able to move around the tailormade village. Some of the old existing access roads in the area have also been refurbished to facilitate the passage of 600 vehicles during the event.

No-one in the rally-raid world appreciates the event’s natural assets, demands and facilities more than Stephane Peterhansel, who aims for another place in the record books of the Abu Dhabi Desert Challenge next week.

“To have a race like this in the new championship is really important, because the spirit of cross country is found in the desert, especially the dunes,” said the Frenchman, who will be partnered by Edouard Boulanger in an Audi RS Q e-tron.

Peterhansel captured the bikes crown on his first UAE visit 26 years ago, before a run of six cars wins from 2002 to 2019. Success next week would take him clear of Jean-Louis Schlesser as the first driver to claim seven victories, and overall match the eight wins of Spanish rider Marc Coma.

Over the years, the bivouac has seen many hopes of victory, and others of simply going the distance, rescued by mechanics toiling through the night to prepare rally machinery for the next day’s early morning start.

Its construction, upkeep and eventual dismantling after the rally moves on involves a major team effort by the Emirates Motorsports Organization (EMSO), the rally organisers, UAE Government and local authorities, to preserve the desert environment close to the Qasr Al Sarab Resort.

“The government authorities and the Ministry of Defence through the UAE Armed Forces give us enormous support to set up and equip the bivouac, and make our environmental policies work so effectively,” said Khalid Bin Sulayem, the EMSO’s newly-elected President.

The UAE’s Ministry of Defence has delivered most of the bivouac’s infrastructure and power, while the portable and tended community awaiting competitors has been built with the help of the Cultural Programs and Heritage Festivals Committee – Abu Dhabi.

Teams from Al Dhafra Municipality and the Abu Dhabi Waste Management Center will deliver round-the-clock upkeep of the site throughout the rally, recycling of all waste to prevent any littering of the desert or oil leakages.

Systems in place to recycle around 90,000 liters of water used daily have been put in place by Abu Dhabi Distribution Company. The result of the operation is a bivouac equipped to meet the demands of the World Rally-Raid series 24/7.

The Abu Dhabi Desert Challenge takes place under the patronage of His Highness Sheikh Hamdan bin Zayed Al Nahyan, the Ruler’s Representative in Al Dhafra Region.

The rally’s strategic partners are the Ruler’s Representative Court Al Dhafra Region, the Ministry of Defence & UAE Armed Forces, Abu Dhabi Sports Council, ADNOC Distribution, Al-Futtaim Toyota, Abu Dhabi Police, Yas Marina Circuit, Yas Island, Abu Dhabi Aviation, National Ambulance, Abu Dhabi Municipality, Abu Dhabi Distribution Co., Al Dhafra Region Municipality, Al-Ain Water, Abu Dhabi Sports TV, Civil Defence and the Abu Dhabi Waste Management Center.

Trivandrum: Korean Cultural Centre India opens registration for “7th Korea-India Friendship Quiz Contest” from tomorrow, 1st March. Schools from Pan India can participate in one of the biggest school level quiz contest. This event aims to spread awareness about Korea and its diverse facets among school students, leading to greater understanding of the nation, its people and its interaction with India over the years. To participate students need to register at www.koreaindiaquiz2022.com

The contest will focus on all kinds of knowledge related to Korea’s society & culture, traditions, history, art, architecture, nature, wildlife, geography, tourism & travel destinations, cuisines, heritage, language, sports, science technological innovations, diplomacy and more.

This contest which started in 2016 from Delhi NCR, with its increasing popularity grew and expanded from India’s capital to national level. After organizing the contest online for last two years during pandemic, this year the event is coming back in hybrid mode.

The event will be divided into three parts. First online round which will be held from 1st March to 15th April after registering through the web link, students can take the quiz according to their own convenient time, at the end student will receive an electronic participation certificate.

In 2nd round, Pan India will be divided into 5 Zones- North, South, West, East and central zones, the contest will be held from 27th April to 29th April on their respective dates decided for each zone separately.

The winners of each zone selected through the second round will have their final face-to-face competition on 12th May(Thursday) grand finale at the Delhi event venue. In the final competition, where representatives of the huge Indian continent, each zone will attend, Korean Cultural Centre plans to prepare various events such as K-pop and Taekwondo demonstration performances, Korean food & Hanbok(Korean traditional dress), and virtual reality experiences and proceed as a Korean culture festival.

Mr. Hwang Il-yong, director of Korean Cultural Centre India said, “Despite the difficult situation of the pandemic, Korean Cultural Centre India has continuously maintained youth cultural exchange projects & programs for Indian students in various forms and will continue to do so in the future. We hope that Indian students will be able to learn more about Korea and Korean culture through real experience as well as knowledge which will be provided through this event.”

Exciting prizes are waiting for the winners. First winner will be awarded a cash prize of INR 2,00,000, runner-up will be awarded INR 1,50,000, 2ndrunner-up (3rd rank) will be awarded INR 1,00,000.

Above this All 10 zonal champions will win INR 10,000 each along with Certificates of Honor and KCCI Membership for 2 years.

Dubai Municipality, 1 March 2022:

Dubai Municipality has recently installed unique waste containers with a modern and innovative design at the bicycle track in Seih Al Salam area. The containers, consistent with the aesthetic appearance of the city, was set up by the Municipality as part of its orientation to enhance the happiness and comfort of all members of society.

The Municipality revealed that it has installed 70 modern containers with highest quality specifications that help cyclists to dispose of their waste easily without stopping their ride on the track.

As part of the action plan, the distribution of containers will be completed in different stages, as this initiative comes among a large number of initiatives, programs and sustainable improvement ideas that Dubai Municipality seeks to implement, specifically those that contribute to enhancing the city’s aesthetic appearance and enhancing sustainability programs. This is in line with the increasing attention paid by the wise leadership to the sustainability theme, making maximum use of waste, and achieving high values in customer happiness indicators.

The capacity of the special waste containers in the bicycle track is up to 80 liters per container, and they are containers designated for collecting wastes generated by cyclists such as plastic, metal and paper containers. They are equipped with reflective strips that illuminate at night. The degree of curvature and design of the basket and waste are easily approved by the cyclists as a 40-degree bend is accepted, taking into account the different sizes of bikes used by adults and children.

Dubai Municipality takes into account the continuous improvement in the technical forms of waste collection methods giving some privacy to the types and shapes of containers in some areas such as desert, commercial and historical areas, etc. The civilized appearance of the city, the happiness of society, the promotion of environmental sustainability values, and the contribution to achieving Sustainable Development Goals in the Emirate of Dubai, which made it an example to follow in applying the highest standards of hygiene and ideal waste management at the global level, and excellence in providing all hygiene services.

Kochi, 1 March, 2022 – Honda Power Pack Energy India Private Limited, Honda Motor Co., Ltd.’s new subsidiary for battery sharing service, and Hindustan Petroleum Corporation Limited (HPCL), a Maharatna Oil & Gas Public Sector undertaking, signed a memorandum of understanding and commercial agreement to collaborate in the field of E-mobility and provide battery sharing services in HPCL’s retail outlets in major cities across India. This marks the global debut of Honda’s battery sharing service and HPCL has been chosen as preferred partner.

In October 2021, Honda Motor Co., Ltd. Japan has announced its plan to begin battery sharing service in India starting with electric 3 wheelers through its newly established subsidiary, Honda Power Pack Energy India. Honda’s battery sharing service will enable rickshaw drivers to stop by at the nearest battery swapping stations being setup across the selected cities and swap discharged batteries (Honda Mobile Power Pack e:) with fully charged ones. The use of this service will significantly reduce drivers’ initial cost to purchase EV as well as reducing concern about running out of batteries. This will reduce the risk of drivers losing business opportunities while waiting for batteries to be charged.

Honda plans to start its Battery as a Service (BaaS) business on commercial basis from Bengaluru city in the first half of 2022. Honda will set up strong network of battery swap stations at strategic locations like HPCL’s retail outlets. The service will be launched in Bengaluru city with the intention to expand to other major cities in a phased manner. Initially, the focus will be on the three-wheeler segment and would eventually expand to two-wheelers as well. For this purpose, Honda has been developing its ties with multiple OEMs in various applications.

Online signing off ceremony has been held on 7th February 2022, where both parties reaffirmed their commitment towards carbon neutrality and join hands to achieve a greener future of India and the world by way of expanding utilization of renewable energy and to actively pursue electrification of transportation sector which accounts for approximately 20% of the nation’s greenhouse gas emissions.

Mumbai, February 28, 2022 – ŠKODA AUTO India has today launched the all-new SLAVIA 1.0 TSI sedan starting at an incredible ₹ 10.69 lacs. The SLAVIA 1.0 TSI will be available in three variants with an option of two transmissions and tops out at ₹ 15.39 lacs for the fully-loaded Style variant with the six-speed torque converter automatic and sunroof option. A six-speed manual gearbox will also be available in the SLAVIA 1.0 TSI across all variants offering outstanding value and maintaining ŠKODA’s legacy of providing world class sedans for over 20 years in India.

Zac Hollis, Brand Director, ŠKODA AUTO India, said, “We are offering incredible value to our customers with the all-new SLAVIA 1.0 TSI. This premium mid-size sedan has received outstanding feedback for its design, since we have showcased the car. Over that, it is powered by an advanced, efficient engine which leads on power and torque. The SLAVIA 1.0 TSI is not only about remarkable value on the price chart. We have also engineered this sedan with a sharp focus on the cost of ownership and maintenance. It makes the SLAVIA a complete product that shines not just in the showroom or the road, but also as an overall ownership experience. Along with KUSHAQ, the all-new SLAVIA will be a volume driver for us, as we look at significantly growing the ŠKODA brand in India.”

Developed on the Made-for-India MQB-A0-IN platform like the KUSHAQ SUV that was launched in 2021, the all new SLAVIA 1.0 TSI is powered by a 1-litre, three-cylinder turbo petrol engine. It sends 85 kW (115 Ps) of power and 178 Nm of torque to the front wheels via a 6-speed manual or a 6-speed torque converter automatic. The TSI engine is rated for a fuel efficiency of up to 19.47 km/l and can accelerate to a 100 km/h in 10.7 seconds.

The SLAVIA is a perfect culmination offering varied segment best features. At 1752 mm, the ŠKODA SLAVIA is the widest car in the premium mid-size sedan segment. At 1507 mm, the SLAVIA is also the tallest in its class. With a wheelbase that stretches to 2651 mm — again, the longest in its segment — the SLAVIA sedan promises utmost head, shoulder and legroom offering capacious accommodation for five adults. The SLAVIA also leads its class in terms of boot space with a capacity of 521 litres. With the rear seats folded this expands to 1050 litres. Besides, with a ground clearance of 179 mm, which is again segment-busting, the SLAVIA easily surmounts challenges of an Indian road.

The SLAVIA 1.0 TSI comes with a bevy of safety features including up to 6 airbags, Electronic Stability Control, Electronic Differential System for enhanced traction under cornering, and Multi Collision Brake prevents potential follow-on collisions in case of an accident and brings the car to a halt in a gradual, safe manner. Other features like parking sensors, automatic brake disc cleaning function, rear-view camera, tyre pressure monitoring, Hill-Hold Control, Cruise Control, auto headlamps and wipers are also available. Enhancing safety for younger passengers are ISOFIX anchors and tether point anchors on the roof for child seats.

The front is accentuated with a dashboard lined with circular AC vents across. The touchscreen has a design element running under it serving two purposes. It is a reflection of the ŠKODA grille outside and also acts as a rest for the wrist making it ergonomic, convenient and safe for the user to operate the touchscreen. Taking center-stage in the dash is a 25.4 cms (10-inch) advanced touchscreen with ability to download ŠKODA Play apps, wireless SmartLink and ŠKODA Connect for all infotainment and navigation needs. For added benefit for the driver, the SLAVIA comes equipped with 20.32cm (8-inch) colored programmable digital cockpit. For the rear passengers with dual AC vents and dual USB ports to charge personal devices are available

The SLAVIA 1.0 TSI comes with a 4-year/100,000kms warranty as standard. In addition, customers can choose from various maintenance packages under ŠKODA AUTO India’s ‘Peace of Mind’ programme. The ownership costs are further kept in check with up to 95% localisation ensuring most parts and components are locally made and replacements are affordable and readily available.

The SLAVIA will be available with variety of color choice as option: a sedan exclusive of Crystal Blue, the Tornado Red exclusive to India, Candy White, Brilliant Silver and Carbon Steel.

The ŠKODA SLAVIA will also be available with a 1.5 TSI engine, which makes the sedan a completely different beast. Details of which will be revealed on March 3, 2022.

Abu Dhabi, UAE, 2nd March, 2022: The Abu Dhabi Desert Challenge has a proud history built on consistent government backing which remains the key to a brilliant future that lies ahead, new FIA President Mohammed Ben Sulayem said today.

In the countdown to the 31st edition running from 5-10 March, rally founder Ben Sulayem said the event’s longevity is a tribute to the UAE’s vision to be a world-class venue for sustainable motor sport.

“That’s the bottom line behind the success of the Abu Dhabi Desert Challenge,” he said. “The UAE government has given enormous support and encouragement over the years, because the plan was always to take the event to the top level, and keep it there.”

“Without this commitment, the rally might have struggled to survive. With it, there’s a considerable legacy to build on, and the event can reach another level as part of the new World Rally-Raid Championship.”

It is part of rally history that, one lunchtime, Ben Sulayem jotted down his original plan to stage the event on the back of a napkin. He launched it in 1991, and took it into Abu Dhabi the following year with a short special stage close to the city’s airport – the first rally action ever seen in the UAE capital.

A black and white photograph from the archives of the Emirates Motorsports Organization (EMSO), the rally organisers, shows H.H.Sheikh Mohammed bin Zayed Al Nahyan, then the future Crown Prince of Abu Dhabi and Deputy Supreme Commander of the Armed Forces, flagging off the cars.

A year later, the event joined the FIA World Cup for Cross Country Rallies, in 1995 it began hosting bikes as well as cars, and in 1999 it became part of the FIM Cross Country Rallies World Championship.

Now one of five elite events making up the new World Rally-Raid Championship, the Abu Dhabi Desert Challenge is entering an exciting new era, as FIA and FIM cross country rallying are unified in a single series for the first time.

Significantly, the rally again enjoys the patronage of His Highness Sheikh Hamdan bin Zayed Al Nahyan, the Ruler’s Representative in Al Dhafra Region where spectacular desert landscape provides a demanding, breath-taking test for competitors.

On a daily basis, in the countdown to the event, and throughout its dramatic desert journey, the invaluable support received from the Ministry of Defence, Abu Dhabi Police, Abu Dhabi Municipality and Al Dhafra Region Municipality and ADNOC Distribution, propels the rally to its conclusion.

“We’re indebted to all our strategic partners in Abu Dhabi and the Al Dhafra region for the crucial help and support they provide in so many ways towards the operation and running of this legendary rally,” said the EMSO.

“The Ministry of Defence build the bivouac, the rally’s family home for the week of the event. Municipality teams provide round the clock support, while Tadweer plays a key role in the delivery of a more environmentally sustainable event.”

Across four decades, the event has set the standard in FIA World Cup and FIM World Championship terms on its course into the inaugural World Rally-Raid series.

The benefits are felt by each of the world-class line-up of drivers and riders assembling at Abu Dhabi’s Yas Marina Circuit ahead of the official start on 6th March.

The rally roars away into the Al Dhafra region’s spectacular desert landscape, with five stages of 264km, 170km, 257km and 217km added to road sections of 519km for an overall length of 1,917km.

“That’s what makes them return, year after year,” said Ben Sulayem. “It’s what makes it such a special rally. A rally with a brilliant future.”

Abu Dhabi, UAE, 3rd March 2022: Sebastien Loeb is looking for victory on his debut in the Abu Dhabi Desert Challenge which starts this weekend.

Following the Dakar in January, the nine-times World Rally Champion lies second in the 2022 World Rally-Raid Championship (WRRC) just one point behind Nasser Al Attiyah, and a win in Abu Dhabi would give him the lead with three rounds of the new series remaining.

Bahrain Raid Xtreme (BRX) believes it can win the Desert Challenge following the strong performance of the Prodrive Hunter at the Dakar, where the car won three stages, with Loeb and co-driver Fabian Lurquin taking two and securing another three second places.

The Hunter performed particularly well in the dunes of the Saudi Arabian desert and, after the start from the Yas Marina Circuit, the Desert Challenge heads into the dunes of the Al Dhafra region, covering nearly 2000km over five days.

Loeb said: “We showed that the Hunter had the pace at the Dakar to win. and if the event had been trouble-free, I think it would have been even closer between us and Nasser at the end. The car was good in the dunes, and with the Desert Challenge almost entirely run over similar terrain, I think we should be fighting for a win.”

Loeb’s Hunter has been fully rebuilt at the team’s base at the Bahrain International Circuit. As at the Dakar, the Prodrive Hunter will be fuelled by Prodrive EcoPower, which is a sustainable gasoline replacement made from agricultural waste, reducing its overall CO2 emissions by 80% compared to petrol.

Three Prodrive Hunters ran faultlessly over a combined distance of more than 25,000km at the Dakar in January using the fuel, reducing their CO2 emissions by more than 28 tonnes.

The team is aiming to show that such fuels can not only directly replace petrol in motorsport series, but also in all road transport applications and so help fight climate change.

With the team’s focus on winning the 2022 WRRC drivers’ title, BRX is putting all its resources behind Loeb who is in contention. As a result, BRX factory driver, Nani Roma, will not be competing at the Desert Challenge, but remains part of the team.

To access all the latest BRX imagery: www.brxmediaresource.com password: BRX2021

Abu Dhabi, UAE, 3rd March, 2022: The Abu Dhabi Desert Challenge has a history of making and breaking world title ambitions, and the stakes will be even higher when the event launches into a new era for cross country rallying at the weekend.

The arrival of the new World Rally-Raid Championship in the UAE capital brings with it great expectations for the future of the event, and the motor sport discipline which sees competitors tackle the toughest conditions on earth.

Victory in Abu Dhabi is always highly prized, and there is added value this time as the world’s leading drivers and riders assembling for the second round of the series battle for an advantage in the race to become the first World Rally-Raid champions.

It all adds up to an exciting new chapter of rally operations for the Emirates Motorsports Organization (EMSO), the event organisers, as they look to build on their partnership with official automotive sponsor, Al-Futtaim Toyota, which was launched last year.

The company has supplied a fleet of vehicles to the EMSO for use by officials, marshals, dignitaries, and media representatives during the 31st Abu Dhabi Desert Challenge, which has its official start on Saturday.

“We are extremely excited to be partnering with EMSO and the UAE’s most prestigious motorsport events, and look forward to developing new events and projects together,” said Andy Barratt, Managing Director, Toyota, and Lexus at Al-Futtaim.

“As a brand synonymous with off-road performance and capability, Toyota has proven that it has what it takes to compete at the top level of motorsport in the world’s harshest and most challenging conditions, and we look forward to supporting this event as a trusted provider of high quality 4×4 vehicles.”

EMSO President Khalid Bin Sulayem said: “We’re delighted to have formed an exciting partnership with Al-Futtaim Toyota who bring a great deal of energy, experience and commitment to the rally, and to our development strategy for motor sport in the UAE. We can achieve a great deal together.”

Toyotas filled three of the top four places in the 2021 Abu Dhabi Desert Challenge. Four months later, two of the three Hilux drivers are back, as Qatar’s Nasser Al Attiyah defends his title and his early lead in the championship, and Saudi Arabia’s Yazeed Al Rajhi pursues his first win in the event.

Also back in action are two other drivers, and a rising star of the World Rally-Raid bikes scene, who were crowned world champions in Abu Dhabi last November, Spain’s Cristina Gutierrez returns in an Overdrive OT3 looking to go one better on her second place last year which was enough to clinch the world title for T3 prototype lightweight cars.

American Austin Jones secured the FIA T4 crown with a convincing win in the category, and he’s back in his CAN-AM Maverick seeking to extend his early world championship advantage. Meanwhile, Poland’s Konrad Dabrowski, son of triple offroad world champion Marek Dabrowski, moves up to the Rally 2 category after his splendid fifth place overall in the bikes last year gave him the FIM junior world title.

The Abu Dhabi Desert Challenge takes place under the patronage of His Highness Sheikh Hamdan bin Zayed Al Nahyan, the Ruler’s Representative in Al Dhafra Region.

The rally’s strategic partners are the Ruler’s Representative Court Al Dhafra Region, the Ministry of Defence, Abu Dhabi Sports Council, ADNOC Distribution, Al-Futtaim Toyota, Abu Dhabi Police, Yas Marina Circuit, Yas Island, Abu Dhabi Aviation, National Ambulance, Abu Dhabi Municipality, Abu Dhabi Distribution Co., Al Dhafra Region Municipality, Al-Ain Water, Abu Dhabi Sports TV, Civil Defence and the Abu Dhabi Waste Management Center.

Abu Dhabi, UAE,4th March , 2022: Victory in the Abu Dhabi Desert Challenge is one of the most valued rewards in cross country rallying, and a host of the world’s leading contenders have arrived in the UAE with the special motivation to secure a first win in the event, which is fuelled by ADNOC Distribution.

Six of the top seven ranked drivers starting the second round of the new World Rally-Raid Championship at the weekend are seeking a breakthrough among the dramatic dunes of the Al Dhafra region.

Making his debut in the UAE, nine-times World Rally Champion Sebastien Loeb, along with Yazeed Al Rajhi, Jakub Przygonski, Mathieu Serradori, Sebastian Halpern and Denis Krotov, all want to join the distinguished winners list.

Of the 38 starting drivers, only defending champion Nassser Al Attiyah, multiple winner Stéphane Peterhansel and the Czech Republic’s Martin Prokop in 2018, have triumphed in the Abu Dhabi Desert Challenge, and it’s a similar story on two wheels.

While 14 of the world’s leading factory team stars are in a powerful line-up of 50 riders, only Sam Sunderland (2017 & 2019), Toby Price (2016), Pablo Quintanilla (2018) and defending champion Matthias Walkner have stood on the victory podium in Abu Dhabi.

Over the years, the rally has built fascinating individual rivalries, like the one between Spain’s Marc Coma and Frenchman Cyril Despres, who between them won the bikes crown a combined 13 times between 2001 and 2015.

The current elite group of top riders assembled in Abu Dhabi, which also includes the Argentinian brothers Kevin and Luciano Benavides, American star Ricky Brabec and Portugal’s Joaquim Rodrigues, could not chose a better, or more dramatic, stage to perform, and battle for ascendancy.

As the the cars, trucks, bikes and quads roar away from the UAE capital on Sunday morning for the first of five stages across the spectacular Al Dhafra desert landscape, ADNOC Distribution will play a crucial role in fueling their journeys.

ADNOC Distribution’s Super 98 premium fuel, extracted and refined in the UAE, is specially designed to offer advanced care and efficiency in the most demanding environments.

My Station trucks will refuel rally contenders as they race across a route featuring competitive sections of 264km, 318km, 270km, 257km and 217km, with an overall length of 1,917km as Super 98 ensures engines are well equipped to handle the challenges faced as riders and drivers battle the elements in this tough event.

As the UAE’s largest fuel and convenience retailer, ADNOC Distribution also supplies the jet fuel for the Search and Rescue helicopters which provide potentially life-saving aerial assistance to competitors in need of attention; in line with the company’s own continued HSE commitment.

The aircrafts supplied by Abu Dhabi Aviation are a vital part of the event, ensuring the operation runs safely, and securing prompt and accurate assistance even in the most remote corners of the Empty Quarter.

With the rally’s fleet of aircrafts continuously sweeping the route, the strategic support from ADNOC Distribution is key to keeping them refueled. No matter how deep into the desert they need to go to provide medical assistance, they will have a refuelling point strategically positioned for the occasion.

Bader Saeed Al Lamki, CEO, ADNOC Distribution, said: “We’re very happy to again support the Abu Dhabi Desert Challenge, a wonderful event that turns an international spotlight on the UAE’s vibrant and diverse landscape.

”Our expertise in providing quality fuel for a wide range of vehicles ensures that we offer advanced care and efficiency in the most demanding environments as competitors battle the elements in the rally.”

EMSO President Khalid Bin Sulayem said: “The long-term strategic partnership we enjoy with ADNOC Distribution has been key to the growth and development of the Abu Dhabi Desert Challenge. We’re grateful to have the opportunity to work closely with one of the UAE’s leading companies to ensure that this event continues to holds its place at the top level, as cross country rallying enters an exciting new phase in the World Rally-Raid Championship.”

The Abu Dhabi Desert Challenge takes place under the patronage of His Highness Sheikh Hamdan bin Zayed Al Nahyan, the Ruler’s Representative in Al Dhafra Region.

The rally’s strategic partners are the Ruler’s Representative Court Al Dhafra Region, the Ministry of Defence, Abu Dhabi Sports Council, ADNOC Distribution, Al-Futtaim Toyota, Abu Dhabi Police, Yas Marina Circuit, Yas Island, Abu Dhabi Aviation, National Ambulance, Abu Dhabi Municipality, Abu Dhabi Distribution Co., Al Dhafra Region Municipality, Al-Ain Water, Abu Dhabi Sports TV, Civil Defence and the Abu Dhabi Waste Management Center.

Dubai; 04 March 2022: The Republic of Paraguay is lining up a host of activities on the country’s economy and investment opportunities at its pavilion at the Expo 2020 Dubai, culminating in the celebration of the National Day on March 4, 2022.

In a statement, officials of the Paraguay Pavilion said the events will seek to highlight and place the South American country’s business prospects in terms of investment, export potential and salient products in the context of the global trade framework in line with the spirit of the Expo 2020 Dubai.

Significant among the events will be the Paraguayan National Day celebrations at the Al Wasl Dome, in the presence of H.E.  Mario Abdo Benítez, President of the Republic of Paraguay along with H.E. Luis Alberto Castiglioni, Minister of Industry and Commerce, and H. E. Raúl Cano Ricciardi, Vice Minister of Economics Relations and Integration (MOFA), Ministry of Foreign Affairs. The event will also be attended by over 80 business delegates from Paraguay, and high-ranking government representatives of the UAE.

“Expo 2020, which is in the final month, has been an immense opportunity for Paraguay to bring the world’s attention on the country’s economy, culture, food, tourism and investment opportunities. The events on March 3 and 4, will help us further to consolidate our achievements at Expo,” said José Agüero Ávila, Commissioner General of the Paraguay Pavilion at Expo 2020 Dubai.

The National Day celebrations would also include folkloric activities, including Grammy award nominated band `Tierra Adentro’ and a ballet by `Ballet Iberoamericano.’

Commissioner Agüero said Paraguay has been able to use the Expo platform to reach out to countries that do not have diplomatic or commercial relations with it, within the strategic plan of the National Foreign Ministry of Paraguay.

On March 3, Paraguay will host a Business Forum to promote the unique reputation of the Paraguayan economy, the export potential of the country and the incentives available for investors. The forum, which will be the largest Paraguay has ever held in the Middle East, will be graced by the Minister of Industry and Commerce, Luis Castiglioni, the Vice Minister of Investments and Exports (Rediex), H. E. Estefanía Laterza, the president of the Central Bank of Paraguay, José Cantero, and other delegates from Paraguay.

“The strategic focus of the forum will be on Paraguay as a preferred destination for investment and the country’s openness to trade and business. In fact, our economic partnership with the UAE is now on a robust expansion and the Expo 2020 Dubai has been largely instrumental for this. During these months of Expo, we have also been able to forge relationships with many participant countries which will led to mutually beneficial growth and development,” said José Agüero.

On the same day, Paraguay will also host a `Night of Paraguayan Meat.’ This is being held to showcase the premium quality of Paraguayan meat to the local and regional markets. Entrepreneurs from food sector, retail, local and regional distributors in the food industry will attend this event.

Paraguay, described as the `world’s happiest place’ at the Expo Dubai, seeks to explore investment opportunities and the strategic potential of water in generating renewable energy.

BHARYA PART 1

 

BHARYA PART 2

 

BHARYA PART 3

 

BHARYA PART 4

 

BHARYA PART 5

 

BHARYA PART 6

 

BHARYA PART 7

 

BHARYA PART 8

 

BHARYA PART 9

 

BHARYA PART 10

 

BHARYA PART 11

 

BHARYA PART 12

 

BHARYA PART 13

 

BHARYA PART 14

 

BHARYA PART 15

 

BHARYA PART 16

 

BHARYA PART 17

 

BHARYA PART 18

 

BHARYA PART 19

 

BHARYA PART 20

 

BHARYA PART 21

 

BHARYA PART 22

 

BHARYA PART 23

 

BHARYA PART 24

 

BHARYA PART 25

 

BHARYA PART 26

 

BHARYA PART 27

 

BHARYA PART 28

 

BHARYA PART 29

 

BHARYA PART 30

 

BHARYA PART 31

 

BHARYA PART 32

 

BHARYA PART 33

 

BHARYA PART 34

 

BHARYA PART 35

 

BHARYA PART 36

 

BHARYA PART 37

 

BHARYA PART 38

 

BHARYA PART 39

 

BHARYA PART 40

 

BHARYA PART 41

DRUVIKAM PART 1

 

DRUVIKAM PART 2

 

DRUVIKAM PART 3

 

DRUVIKAM PART 4

 

DRUVIKAM PART 5

 

DRUVIKAM PART 6

 

DRUVIKAM PART 7

 

DRUVIKAM PART 8

 

DRUVIKAM PART 9

 

DRUVIKAM PART 10

 

DRUVIKAM PART 11

 

DRUVIKAM PART 12

 

DRUVIKAM PART 13

 

DRUVIKAM PART 14

 

DRUVIKAM PART 15

 

DRUVIKAM PART 16

 

DRUVIKAM PART 17

 

DRUVIKAM PART 18

 

DRUVIKAM PART 19

 

DRUVIKAM PART 20

 

DRUVIKAM PART 21

 

DRUVIKAM PART 22

PRIYAM PART 1

 

PRIYAM PART 2

 

PRIYAM PART 3

 

PRIYAM PART 4

 

PRIYAM PART 5

 

PRIYAM PART 6

 

PRIYAM PART 7

 

PRIYAM PART 8

 

PRIYAM PART 9

 

PRIYAM PART 10

 

PRIYAM PART 11

 

PRIYAM PART 12

 

PRIYAM PART 13

 

PRIYAM PART 14

 

PRIYAM PART 15

 

PRIYAM PART 16

 

PRIYAM PART 17

 

PRIYAM PART 18

 

PRIYAM PART 19

 

PRIYAM PART 20

 

PRIYAM PART 21

 

PRIYAM PART 22

 

PRIYAM PART 23

 

PRIYAM PART 24

 

PRIYAM PART 25

 

PRIYAM PART 26

 

PRIYAM PART 27

 

PRIYAM PART 28

 

PRIYAM PART 29

 

PRIYAM PART 30

 

PRIYAM PART 31

 

PRIYAM PART 32

 

PRIYAM PART 33

 

PRIYAM PART 34

 

PRIYAM PART 35

 

PRIYAM PART 36

SNEHA DOORAM PART 1

 

SNEHA DOORAM PART 2

 

SNEHA DOORAM PART 3

 

SNEHA DOORAM PART 4

 

SNEHA DOORAM PART 5

 

SNEHA DOORAM PART 6

 

SNEHA DOORAM PART 7

 

SNEHA DOORAM PART 8

 

SNEHA DOORAM PART 9

 

SNEHA DOORAM PART 10

 

SNEHA DOORAM PART 11

 

SNEHA DOORAM PART 12

 

SNEHA DOORAM PART 13

 

SNEHA DOORAM PART 14

 

SNEHA DOORAM PART 15

 

SNEHA DOORAM PART 16

 

SNEHA DOORAM PART 17

 

SNEHA DOORAM PART 18

 

SNEHA DOORAM PART 19

 

SNEHA DOORAM PART 20

 

SNEHA DOORAM PART 21

 

SNEHA DOORAM PART 22

 

SNEHA DOORAM PART 23

 

SNEHA DOORAM PART 24

 

SNEHA DOORAM PART 25

 

SNEHA DOORAM PART 26

 

SNEHA DOORAM PART 27

 

SNEHA DOORAM PART 28

 

SNEHA DOORAM PART 29

 

SNEHA DOORAM PART 30

 

SNEHA DOORAM PART 31

 

SNEHA DOORAM PART 32

 

SNEHA DOORAM PART 33

 

SNEHA DOORAM PART 34

 

SNEHA DOORAM PART 35

 

SNEHA DOORAM PART 36

 

SNEHA DOORAM PART 37

 

SNEHA DOORAM PART 38

 

SNEHA DOORAM PART 39

 

SNEHA DOORAM PART 40

 

SNEHA DOORAM PART 41

 

SNEHA DOORAM PART 42

 

SNEHA DOORAM PART 43

 

SNEHA DOORAM PART 44

 

SNEHA DOORAM PART 45

 

SNEHA DOORAM PART 46

 

SNEHA DOORAM PART 47

 

SNEHA DOORAM PART 48

 

SNEHA DOORAM PART 49

 

SNEHA DOORAM PART 50

 

SNEHA DOORAM PART 51

 

SNEHA DOORAM PART 52 NEW

 

SNEHA DOORAM PART 53

 

SNEHA DOORAM PART 54

 

SNEHA DOORAM PART 55

 

SNEHA DOORAM PART 56

 

SNEHA DOORAM PART 57

 

SNEHA DOORAM PART 58

 

SNEHA DOORAM PART 59

 

SNEHA DOORAM PART 60

 

SNEHA DOORAM PART 61

 

SNEHA DOORAM PART 62

ANANTHIKA PART 1

 

ANANTHIKA PART 2

 

ANANTHIKA PART 3

 

ANANTHIKA PART 4

 

ANANTHIKA PART 5

 

ANANTHIKA PART 6

 

ANANTHIKA PART 7

 

ANANTHIKA PART 8

 

ANANTHIKA PART 9

 

ANANTHIKA PART 10

 

ANANTHIKA PART 11

 

ANANTHIKA PART 12

 

ANANTHIKA PART 13

 

ANANTHIKA PART 14

 

ANANTHIKA PART 15

 

ANANTHIKA PART 16

 

ANANTHIKA PART 17

 

ANANTHIKA PART 18

 

ANANTHIKA PART 19

 

ANANTHIKA PART 20

 

ANANTHIKA PART 21

 

ANANTHIKA PART 22

 

ANANTHIKA PART 23

 

ANANTHIKA PART 24

 

ANANTHIKA PART 25

 

ANANTHIKA PART 26

 

ANANTHIKA PART 27

 

ANANTHIKA PART 28

 

ANANTHIKA PART 29

 

ANANTHIKA PART 30

 

ANANTHIKA PART 31

 

ANANTHIKA PART 32

 

ANANTHIKA PART 33

 

ANANTHIKA PART 34

 

ANANTHIKA PART 35

 

ANANTHIKA PART 36

 

ANANTHIKA PART 37

 

ANANTHIKA PART 38

 

ANANTHIKA PART 39

 

ANANTHIKA PART 40

 

ANANTHIKA PART 41

 

ANANTHIKA PART 42

 

ANANTHIKA PART 43

 

ANANTHIKA PART 44

 

ANANTHIKA PART 45

 

ANANTHIKA PART 46

 

ANANTHIKA PART 47

 

ANANTHIKA PART 48

 

ANANTHIKA PART 49

 

ANANTHIKA PART 50

 

ANANTHIKA PART 51

 

ANANTHIKA PART 52

 

ANANTHIKA PART 53

MAUNANURAGAM PART 1

 

MAUNANURAGAM PART 2

 

MAUNANURAGAM PART 3

 

MAUNANURAGAM PART 4

 

MAUNANURAGAM PART 5

 

MAUNANURAGAM PART 6

 

MAUNANURAGAM PART 7

 

MAUNANURAGAM PART 8

 

MAUNANURAGAM PART 9

 

MAUNANURAGAM PART 10

 

MAUNANURAGAM PART 11

 

MAUNANURAGAM PART 12

 

MAUNANURAGAM PART 13

 

MAUNANURAGAM PART 14

 

MAUNANURAGAM PART 15

 

MAUNANURAGAM PART 16

 

MAUNANURAGAM PART 17

 

MAUNANURAGAM PART 18

 

MAUNANURAGAM PART 19

 

MAUNANURAGAM PART 20

 

MAUNANURAGAM PART 21

 

MAUNANURAGAM PART 22

 

MAUNANURAGAM PART 23

 

MAUNANURAGAM PART 24

THALI PART 1

 

THALI PART 2

 

THALI PART 3

 

THALI PART 4

 

THALI PART 5

 

THALI PART 6

 

THALI PART 7

 

THALI PART 8

 

THALI PART 9

 

THALI PART 10

 

THALI PART 11

 

THALI PART 12

 

THALI PART 13

 

THALI PART 14

 

THALI PART 15

 

THALI PART 16

 

THALI PART 17

 

THALI PART 18

 

THALI PART 19

 

THALI PART 20

 

THALI PART 21

 

THALI PART 22

 

THALI PART 23

 

THALI PART 24

 

THALI PART 25

 

THALI PART 26

 

THALI PART 27

 

THALI PART 28

 

THALI PART 29

 

THALI PART 30

 

THALI PART 31

 

THALI PART 32

 

THALI PART 33

 

THALI PART 34

 

THALI PART 35

 

THALI PART 36

 

THALI PART 37

 

THALI PART 38

 

THALI PART 39

 

THALI PART 40

 

THALI PART 41

 

THALI PART 42

 

THALI PART 43

 

THALI PART 44

 

THALI PART 45

 

THALI PART 46

 

THALI PART 47

 

THALI PART 48

 

THALI PART 49

 

THALI PART 50

SWAYAM VARAM PART 1

 

SWAYAM VARAM PART 2

 

SWAYAM VARAM PART 3

 

SWAYAM VARAM PART 4

 

SWAYAM VARAM PART 5

 

SWAYAM VARAM PART 6

 

SWAYAM VARAM PART 7

 

SWAYAM VARAM PART 8

 

SWAYAM VARAM PART 9

 

SWAYAM VARAM PART 10

 

SWAYAM VARAM PART 11

 

SWAYAM VARAM PART 11 New

 

SWAYAM VARAM PART 12

 

SWAYAM VARAM PART 13

 

SWAYAM VARAM PART 14

 

SWAYAM VARAM PART 15

 

SWAYAM VARAM PART 16

 

SWAYAM VARAM PART 17

 

SWAYAM VARAM PART 18

 

SWAYAM VARAM PART 19

 

NANTHA MAYOOGHAM PART 1

 

NANTHA MAYOOGHAM PART 2

 

NANTHA MAYOOGHAM PART 3

 

NANTHA MAYOOGHAM PART 4

 

NANTHA MAYOOGHAM PART 5

 

NANTHA MAYOOGHAM PART 6

 

NANTHA VAISHAKHAM PART 7

 

NANTHA VAISHAKHAM PART 8

 

NANTHA VAISHAKHAM PART 9

 

NANTHA MAYOOGHAM PART 10

 

NANTHA MAYOOGHAM PART 11

 

NANTHA MAYOOGHAM PART 12

 

NANTHA MAYOOGHAM PART 13

 

NANTHA MAYOOGHAM PART 14

 

NANTHA MAYOOGHAM PART 15

 

NANTHA MAYOOGHAM PART 16

 

NANTHA MAYOOGHAM PART 17

 

NANTHA MAYOOGHAM PART 18

 

NANTHA MAYOOGHAM PART 19

 

NANTHA MAYOOGHAM PART 20

 

NANTHA MAYOOGHAM PART 21

 

NANTHA MAYOOGHAM PART 22

 

NANTHA MAYOOGHAM PART 23

 

NANTHA MAYOOGHAM PART 24

 

NANTHA MAYOOGHAM PART 25

 

NANTHA MAYOOGHAM PART 26

 

NANTHA MAYOOGHAM PART 27

 

NANTHA MAYOOGHAM PART 28

 

NANTHA MAYOOGHAM PART 29

 

NANTHA MAYOOGHAM PART 30

 

NANTHA MAYOOGHAM PART 31

 

NANTHA MAYOOGHAM PART 32

 

NANTHA MAYOOGHAM PART 33

 

NANTHA MAYOOGHAM PART 34

 

NANTHA MAYOOGHAM PART 35

 

NANTHA MAYOOGHAM PART 36

 

NANTHA MAYOOGHAM PART 37

 

NANTHA MAYOOGHAM PART 38

 

NANTHA MAYOOGHAM PART 39

 

NANTHA MAYOOGHAM PART 40

 

NANTHA MAYOOGHAM PART 41

 

NANTHA MAYOOGHAM PART 42

 

NANTHA MAYOOGHAM PART 43

NANTHA VAISHAKHAM PART 1

 

NANTHA VAISHAKHAM PART 2

 

NANTHA VAISHAKHAM PART 3

 

NANTHA VAISHAKHAM PART 4

 

NANTHA VAISHAKHAM PART 5

 

NANTHA VAISHAKHAM PART 6

 

NANTHA VAISHAKHAM PART 7

 

NANTHA VAISHAKHAM PART 8

 

NANTHA VAISHAKHAM PART 9

 

NANTHA VAISHAKHAM PART 10

 

NANTHA VAISHAKHAM PART 11

 

NANTHA VAISHAKHAM PART 12

 

NANTHA VAISHAKHAM PART 13

 

NANTHA VAISHAKHAM PART 14

 

NANTHA VAISHAKHAM PART 15

 

NANTHA VAISHAKHAM PART 16

 

NANTHA VAISHAKHAM PART 17

HRMANDHAM PART 1

 

HRMANDHAM PART 2

 

HRMANDHAM PART 3

 

HRMANDHAM PART 4

 

HRMANDHAM PART 5

 

HRMANDHAM PART 6

 

HRMANDHAM PART 7

 

HRMANDHAM PART 8

 

HRMANDHAM PART 9

 

HRMANDHAM PART 10

 

HRMANDHAM PART 11

 

HRMANDHAM PART 12

 

HRMANDHAM PART 13

 

HRMANDHAM PART 14

 

HRMANDHAM PART 15

 

HRMANDHAM PART 16

 

HRMANDHAM PART 17

 

HRMANDHAM PART 18

 

HRMANDHAM PART 19

 

HRMANDHAM PART 20

 

HRMANDHAM PART 21

 

HRMANDHAM PART 22

 

HRMANDHAM PART 23

 

HRMANDHAM PART 24

 

HRMANDHAM PART 25

 

HRMANDHAM PART 26

 

HRMANDHAM PART 27

 

HRMANDHAM PART 28

 

HRMANDHAM PART 29

 

HRMANDHAM PART 30

 

HRMANDHAM PART 31

 

HRMANDHAM PART 32

 

HRMANDHAM PART 33

 

HRMANDHAM PART 34

 

HRMANDHAM PART 35

 

HRMANDHAM PART 36

 

HRMANDHAM PART 37

 

HRMANDHAM PART 38

 

HRMANDHAM PART 39

 

HRMANDHAM PART 40

 

HRMANDHAM PART 41

 

HRMANDHAM PART 42

 

HRMANDHAM PART 43

 

HRMANDHAM PART 44

 

HRMANDHAM PART 45

 

HRMANDHAM PART 46

 

HRMANDHAM PART 47

 

HRMANDHAM PART 48

 

HRMANDHAM PART 49

 

HRMANDHAM PART 50

 

HRMANDHAM PART 51

 

HRMANDHAM PART 52

 

HRMANDHAM PART 53

 

HRMANDHAM PART 54

 

HRMANDHAM PART 55

 

HRMANDHAM PART 56

 

HRMANDHAM PART 57

 

HRMANDHAM PART 58

RUDHRA PART 1

 

RUDHRA PART 2

 

RUDHRA PART 3

 

RUDHRA PART 4

 

RUDHRA PART 5

 

RUDHRA PART 6

 

RUDHRA PART 7

 

RUDHRA PART 8

 

RUDHRA PART 9

 

RUDHRA PART 10

 

RUDHRA PART 11

 

RUDHRA PART 12

 

RUDHRA PART 13

 

RUDHRA PART 14

 

RUDHRA PART 15

 

RUDHRA PART 16

 

RUDHRA PART 17

 

RUDHRA PART 18

 

RUDHRA PART 19

 

RUDHRA PART 20

 

RUDHRA PART 21

 

RUDHRA PART 22

 

RUDHRA PART 23

 

RUDHRA PART 24

 

RUDHRA PART 25

 

RUDHRA PART 26

 

RUDHRA PART 27

 

RUDHRA PART 28

 

RUDHRA PART 29

 

RUDHRA PART 30

 

RUDHRA PART 31

 

RUDHRA PART 32

 

RUDHRA PART 33

 

RUDHRA PART 34

 

RUDHRA PART 35

 

RUDHRA PART 36

 

RUDHRA PART 37

 

RUDHRA PART 38

 

RUDHRA PART 39

 

RUDHRA PART 40

 

RUDHRA PART 41

 

RUDHRA PART 42

 

RUDHRA PART 43

 

RUDHRA PART 44

 

RUDHRA PART 45

 

RUDHRA PART 46

 

RUDHRA PART 47

 

RUDHRA PART 48

 

RUDHRA PART 49

 

RUDHRA PART 50

 

RUDHRA PART 51

 

RUDHRA PART 52

 

RUDHRA PART 53

 

RUDHRA PART 54

 

RUDHRA PART 55

 

RUDHRA PART 56

 

RUDHRA PART 57

 

RUDHRA PART 58

 

RUDHRA PART 59

 

RUDHRA PART 60

PRANAYAVARNANGAL PART 1

PRANAYAVARNANGAL PART 2

PRANAYAVARNANGAL PART 3

 

PRANAYAVARNANGAL PART 4

 

PRANAYAVARNANGAL PART 5

 

PRANAYAVARNANGAL PART 6

 

PRANAYAVARNANGAL PART 7

 

PRANAYAVARNANGAL PART 8

 

PRANAYAVARNANGAL PART 9

 

PRANAYAVARNANGAL PART 10

 

PRANAYAVARNANGAL PART 11

 

PRANAYAVARNANGAL PART 12

 

PRANAYAVARNANGAL PART 13

 

PRANAYAVARNANGAL PART 14

 

PRANAYAVARNANGAL PART 15

 

PRANAYAVARNANGAL PART 16

 

PRANAYAVARNANGAL PART 17

 

PRANAYAVARNANGAL PART 18

 

PRANAYAVARNANGAL PART 19

 

PRANAYAVARNANGAL PART 20

 

PRANAYAVARNANGAL PART 21

 

PRANAYAVARNANGAL PART 22

 

PRANAYAVARNANGAL PART 23

 

PRANAYAVARNANGAL PART 24

 

PRANAYAVARNANGAL PART 25

 

PRANAYAVARNANGAL PART 26

 

PRANAYAVARNANGAL PART 27

 

PRANAYAVARNANGAL PART 28

 

PRANAYAVARNANGAL PART 29

 

PRANAYAVARNANGAL PART 30

 

PRANAYAVARNANGAL PART 31

 

PRANAYAVARNANGAL PART 32

 

PRANAYAVARNANGAL PART 33

 

PRANAYAVARNANGAL PART 34

 

PRANAYAVARNANGAL PART 35

 

PRANAYAVARNANGAL PART 36

 

PRANAYAVARNANGAL PART 37

 

PRANAYAVARNANGAL PART 38

 

PRANAYAVARNANGAL PART 39

 

PRANAYAVARNANGAL PART 40

 

PRANAYAVARNANGAL PART 41

 

PRANAYAVARNANGAL PART 42

 

PRANAYAVARNANGAL PART 43

 

PRANAYAVARNANGAL PART 44

 

PRANAYAVARNANGAL PART 45

 

PRANAYAVARNANGAL PART 46

 

PRANAYAVARNANGAL PART 47

 

PRANAYAVARNANGAL PART 48

 

PRANAYAVARNANGAL PART 49

 

PRANAYAVARNANGAL PART 50

 

PRANAYAVARNANGAL PART 51

 

PRANAYAVARNANGAL PART 52

 

PRANAYAVARNANGAL PART 53

 

PRANAYAVARNANGAL PART 54

 

PRANAYAVARNANGAL PART 55

 

PRANAYAVARNANGAL PART 56

 

PRANAYAVARNANGAL PART 57

THOTTAVADI PART 1

 

THOTTAVADI PART 2

 

THOTTAVADI PART 3

 

THOTTAVADI PART 4

 

THOTTAVADI PART 5

 

THOTTAVADI PART 6

 

THOTTAVADI PART 7

 

THOTTAVADI PART 8

 

THOTTAVADI PART 9

 

THOTTAVADI PART 10

 

THOTTAVADI PART 11

 

THOTTAVADI PART 12

 

THOTTAVADI PART 13

 

THOTTAVADI PART 14

 

THOTTAVADI PART 15

THOTTAVADI PART 16

 

THOTTAVADI PART 17

 

THOTTAVADI PART 18

 

THOTTAVADI PART 19

 

THOTTAVADI PART 20

 

THOTTAVADI PART 21

 

THOTTAVADI PART 22

 

THOTTAVADI PART 23

 

THOTTAVADI PART 24

 

THOTTAVADI PART 25

 

THOTTAVADI PART 26

 

THOTTAVADI PART 27

 

THOTTAVADI PART 28

 

THOTTAVADI PART 29

 

THOTTAVADI PART 30

 

THOTTAVADI PART 31

 

THOTTAVADI PART 32

 

THOTTAVADI PART 33

 

THOTTAVADI PART 34

 

THOTTAVADI PART 35

 

എഴുത്തുകാരി: ആൻവി

ഓമിന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… വീണ്ടും വീണ്ടും അവൻ ആ മരത്തെ നോക്കി….. ഒരു ചില്ല പോലും വിടാതെ പൂത്തു നിന്ന് സുഗന്ധം പരത്തി നിൽക്കുന്ന ചെമ്പക മരം… അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം അവന്റെ മനസിനെ വലിഞ്ഞു മുറുക്കി… കൈകളിലേ ചെമ്പകം പൂവിനെ അവൻ ഒന്ന് നോക്കി…. മറ്റൊരു പൂവിനോടും തോന്നാത്ത ഒരിഷ്ടം…എത്രയോ കാലം കാത്തിരുന്നതെന്തൊക്കെയോ കൈ വന്ന പോലെ…..അവനാ പൂവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു….. “പൂക്കില്ലെന്ന് പറഞ്ഞിട്ട്….? ” അവന്റെ ഉള്ളിൽ ചോദ്യമുണർന്നു… “ഓം….. !!” വീട്ടിൽ നിന്ന് മുത്തശ്ശിയുടെ വിളി ഉയർന്നു കേട്ടു… അവൻ ആ മരത്തെ ഒന്ന് നോക്കിയ ശേഷം അവൾ അവനായി പൊഴിച്ച ചെമ്പകപൂവിനെ കയ്യിൽ ഭദ്രമായി സൂക്ഷിച്ച് പിന്തിരിഞ്ഞു നടന്നു…. “ഇത്ര തിടുക്കപെട്ട് നീ എങ്ങോട്ടാ പോയത്..?” ഉമ്മറത്ത് നിന്നിരുന്ന മുത്തശ്ശി അവനോട് ചോദിച്ചു…. “ഒരിക്കലും പൂക്കില്ലെന്ന് പറഞ്ഞവൾ ആദ്യപൂക്കാലത്തെ വരവേറ്റു കഴിഞ്ഞു മുത്തശ്ശി…. ”

തന്റെ കയ്യിലെ ചെമ്പകപൂവിനെ മുത്തശ്ശിയുടെ നേർക്ക് നീട്ടി അവൻ പുഞ്ചിരിയോടെ പറഞ്ഞു… മുത്തശ്ശിയുടെ കണ്ണുകൾ മിഴിഞ്ഞു… “ഇത്…ഇതെങ്ങനെ….? ” മറുപടി പറയാതെ ഓം മുത്തശ്ശിയുടെ കൈകളിൽ പിടിച്ചു മുറ്റത്തേക്ക് ഇറക്കി… സൈഡിലേ ഇടിഞ്ഞ മതിലിനപ്പുറം പൂത്തു നിൽക്കുന്ന ചെമ്പക മരത്തെ കണ്ട് മുത്തശ്ശി അത്ഭുതപെട്ടു…. “എന്താ ഞാനീ കാണണേ….” മുത്തശ്ശി അതിശയത്തോടെ നെഞ്ചിൽ കൈ വെച്ചു നിന്നു…. ഓം ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി… റൂമിൽ ചെന്ന് ബെഡിൽ മലർന്നു കിടന്നു…. കയ്യിലുള്ള ചെമ്പകപൂവിനെ തന്നെ ഉറ്റു നോക്കി… മനസിലൂടെ വ്യാസിന്റെയും വൈശാലിയുടെയും പ്രണയകഥ ഓടി കൊണ്ടിരുന്നു…. വൈശാലി എന്ന് ഓർക്കുമ്പോഴെ മനസ്സിൽ കടന്നു വന്ന മുഖം സിദ്ധുവിന്റെ ആയിരുന്നു… ആ കരിനീല കണ്ണും മൂക്കുത്തിയും അവളെ കണ്ട് മുട്ടും മുന്നേ ഞാൻ കണ്ടിരുന്നില്ലേ…..??? അവൻ ഓർത്തു…കൈകൾ കൊണ്ട് ആ ചെമ്പകപൂവിനെ താലോലിച്ചു കൊണ്ടിരുന്നു…..  ഇന്ന് സിദ്ധുന്റെ കസിൻ ആതിരയുടെ കല്യാണദിവസമാണ്…. രണ്ട് ദിവസം മുന്നേ കണ്ടതാണ് ഓമിനെ…ഇന്നലെ തിരക്കും ബഹളവുമായി അവനെ ഒന്ന് വിളിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല…. അവൻ ഇങ്ങോട്ട് വിളിച്ചപ്പോൾ കസിന്റെ കല്ല്യാണകാര്യം പറഞ്ഞതും…എല്ലാം കഴിഞ്ഞു ഫ്രീ ആവുമ്പോൾ വിളിക്ക് എന്ന് പറഞ്ഞവൻ കട്ടാക്കി…. പിന്നെ വിളിച്ചിട്ടില്ല….

ഇന്ന് ഇപ്പൊ ആരുടേയും കണ്ണിൽ പെടാതെ അവന്റെ ശബ്ദമൊന്നു കേൾക്കാൻ വേണ്ടി റൂമിൽ ചെന്ന് അവന് കാൾ ചെയ്തു… അപ്പോഴാണ് റൂമിന്റെ വാതിൽ തുറന്ന് മറ്റൊരു കസിൻ കയറി വന്നത്… സിദ്ധു ഫോൺ ചെവിയിൽ വെച്ച് അവളെ ഒന്ന് തുറിച്ചു നോക്കി… “സിദ്ധു…മുല്ലപ്പൂ എല്ലാം എവിടെയാ വെച്ചേ…അവിടെ കല്യാണപെണ്ണിന് ചൂടാൻ പൂവില്ല… ” “എനിക്ക് എങ്ങനെ അറിയാന…എന്റെൽ ഒന്നുമില്ല… ” ഇത്തിരി ദേഷ്യം വാക്കിൽ കലർത്തി അവൾ പറഞ്ഞു… ആ പെൺകുട്ടി അവളെ ഒന്ന് നോക്കിയ ശേഷം റൂമിന് പുറത്തേക്ക് ഇറങ്ങി പോയി… “ഹലോ….. ” മറുവശത്ത് ഓം കാൾ അറ്റൻഡ് ചെയ്തിരുന്നു….. അവന്റെ ശബ്ദം ഒന്ന് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സൊന്നു തണുത്തു… “ശ്രീ…” അവൻ വിളിച്ചു…അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… “ഓം…നീ ബിസിയാണോ…? ” “അതേ…ഓഫീസ് വർക്ക് ഉണ്ട്…എന്തെ…” അവൻ മറുപടി കൊടുത്തു… “മ്മ്….എന്നാ ശെരി….” അവൾ നിരാശയോടെ പറഞ്ഞു… അവൻ ചിരിച്ചു… “ഞാൻ ഫ്രീ ആയാൽ അങ്ങോട്ട് വിളിക്കാം…ബൈ.. ടേക്ക് കെയർ… ” അതും പറഞ്ഞവൻ കാൾ കട്ടാക്കി… സിദ്ധു ഫോൺ നെറ്റിയോട് മുട്ടിച്ചു നിന്നു.. “സിദ്ധു നീ ഇവിടെ നിൽക്കുവാണോ…? ജഗനും ജീവനും കുറേ നേരമായി നിന്നെ അന്വേഷിക്കുന്നു…അങ്ങോട്ട് ചെല്ല്…. ”

എന്തോ ആലോചിച്ചു നിന്നിരുന്ന അവളുടെ അടുത്തേക്ക് വന്നു കൊണ്ട് യമുന പറഞ്ഞു…. “ഏട്ടൻസ് വന്നോ….?? ” “മ്മ് വന്നു…നിന്നെ ചോദിക്കുന്നുണ്ട്….” അത് കേൾക്കേണ്ട താമസം അവൾ റൂമിൽ നിന്നിറങ്ങി…. കല്യാണ പന്തലിൽ ആളുകൾക്കിടയിൽ നിൽക്കുന്ന ഏട്ടന്മാരെ കണ്ടപ്പോൾ അവൾ അവരുടെ അടുത്തേക്ക് ചെന്നു….. ജഗനും ജീവനും അവളെ ചേർത്ത് പിടിച്ചു… “എന്ത് ദുഷ്ടന്മാരാ… ഇന്നലെ വരാന്ന് പറഞ്ഞു പറ്റിച്ചു ലേ… ” രണ്ട് പേരുടെയും കയ്യിൽ നുള്ളി കൊണ്ട് അവൾ പരിഭവം പറഞ്ഞു.. “മനഃപൂർവം അല്ല പെണ്ണേ…ഓഫിസിൽ ഇപ്പൊ നല്ല തിരക്കാ…അത് കൊണ്ടല്ലേ… ” പരിഭവിച്ചു വീർപ്പിച്ച അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ജീവൻ കാരണം പറഞ്ഞു… “മ്മ്..എന്നാ ഫങ്ക്ഷൻ കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ എന്നേം കൊണ്ട് പോവണം… ” അവൾ പറയുന്നത് കേട്ട് ജീവനും ജഗനും പരസ്പരം ഒന്ന് നോക്കി ….. “എന്താ ഇത്ര ആലോചിക്കാൻ…എനിക്ക് ഇവിടെ നിൽക്കണ്ട….വല്ലാത്ത ബോറിങ്… ” അവൾ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.. “അത് പിന്നെ വീട്ടിലും നിനക്ക് ബോറടി തന്നെ അല്ലെ… ”

ജഗന്റെ സംസാരം കേട്ട് അവൾ ഒന്ന് കൂർപ്പിച്ചു നോക്കി…. “അല്ല..ഏട്ടാ…നമ്മുടെ പുന്നാര പെങ്ങളൊന്ന് കൂടെ സുന്ദരി ആയി അല്ലെ…മേക്കപ്പ് കുറച്ചു കൂടിയോ എന്നൊരു ഡൌട്ട്… ” ജീവൻ അവളെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു . “ആണോ… മേക്കപ്പ് കൂടിയോ… കാണിച്ചു തരാം ഞാൻ…. ” സിദ്ധു അവനെ പൊതിരെ തല്ലാൻ തുടങ്ങി… “ആഹ്…ഡി കുരിപ്പേ…തല്ലല്ലേ…ഡീീ ആൾക്കാര് കാണും ന്ന്… ” ജീവൻ അവളെ പിടിച്ചു വെച്ചു… “ജഗ.. ജീവ…സിദ്ധു….മൂന്നാളും ഇങ്ങ് വന്നേ…” ആരോടൊക്കെയോ സംസാരിച്ചു നിന്ന യമുന അവരെ മൂന്ന് പേരെയും വിളിച്ചു… സിദ്ധുവിന്റെ കയ്യും പിടിച്ചവർ രണ്ട് പേരും യമുനയുടെ അടുത്തേക്ക് ചെന്നു… “ഇവരാണ് എന്റെ മക്കൾ…ഇത് ജഗൻനാഥ്‌…പിന്നെ ഇളയവൻ ജീവാനന്ദ്…പിന്നെ ഏറ്റവും ചെറുത് മോള്..സൃഷ്ടി…. ” യമുന മക്കളേ മൂന്ന് പേരും എല്ലാവർക്കും പരിജയപെടുത്തി കൊടുത്തു…. പെട്ടെന്ന് സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തു…. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവളുടെ മുഖം വിടർന്നു…. അവൾ ആരെയും ശ്രദ്ധിക്കാതെ ഫോണും എടുത്തു ഒഴിഞ്ഞ കോർണറിലേക്ക് മാറി… “നീ ഇപ്പൊ തന്നെ വിളിക്കും എന്ന് പ്രതീക്ഷിച്ചില്ലട്ടോ…. ” ഫോൺ എടുത്ത ഉടനെ ചിരിയോടെ അവൾ പറഞ്ഞു… “വിളിക്കും എന്ന് ഞാൻ പറഞ്ഞാ വിളിച്ചിരിക്കും… ”

“ഓഹോ.. അങ്ങനെയോ… ” “അതേ…” അവനും ചിരിച്ചു… “ഓം എനിക്ക് നിന്നെ മിസ്സ്‌ ചെയ്യുന്നു…” കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു….മറുവശത്ത് നിന്ന് അവന്റെ ചിരി ഉണർന്നു… “എന്താ ചിരിക്കുന്നെ…ആം സീരിയസ്..” അവളുടെ ശബ്ദം ഉയർന്നു… “നിനക്ക് എന്നെ കാണണം എന്ന് തോന്നിയാൽ നീ പറഞ്ഞാൽ മതി…നീ എവിടെ ആയാലും നിന്റെ മുമ്പിൽ ഞാൻ എത്തിയിരിക്കും…” അവന്റെ ശബ്ദം ആർദ്രമായിരുന്നു… “ഓഹ്…ശെരി…ഇപ്പോ എനിക്ക് നിന്നെ കാണണം എന്ന് തോന്നുന്നു…” പുറകിലേ ചുമരിലേക്ക് ചാരി നിന്ന് കൊണ്ട് അവൾ കുസൃതിയോടെ പറഞ്ഞു.. “റിയലി… !!” “ആഹ്…റിയലി റിയലി മിസ്സ്‌ യൂ…. ” പുഞ്ചിരിയോടെ അവൾ പറഞ്ഞു തീർത്തതും മറുവശത്ത്‌ ഫോൺ കട്ടായി… “ആഹാ കട്ടാക്കിയോ… ” അവൾ ഓർത്തു ചിരിച്ചു കൊണ്ട് അവൾ ഏട്ടന്മാരുടെ അടുത്തേക്ക് നടന്നു…. “സിദ്ധു വന്നേ ഫോട്ടോ എടുക്കാം… ” എല്ലാവരോടും സംസാരിച്ചു നിൽക്കെ യമുന പറഞ്ഞു… അവൾ സ്റ്റേജിലേക്ക് കയറി….ജഗനും ജീവനും ഭക്ഷണം കൊടുക്കുന്നിടത്ത് ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്…. സിദ്ധു പെൺപടകൾക്കൊപ്പം ഫോട്ടോക്ക് പോസ്സ് ചെയ്തു..ഇടക്ക് കണ്ണുകൾ ആൽക്കൂട്ടത്തിൽ ചെന്നെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് മാറി ഏറ്റവും പുറകിൽ ഇരു കയ്യും മാറിൽ കെട്ടി അവളെ നോക്കി നിൽക്കുന്ന ഓമിനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു …

ഓം അവളെ നോക്കി കൈ വീശി കാണിച്ചു….. അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങി അവന്റെ അടുത്തേക്ക് ചെല്ലാൻ ഒരുങ്ങവേ…ഓം അവളെ തടഞ്ഞു … അവൾ അവിടെ നിന്ന് ചോദ്യഭാവത്തിൽ അവനെ നോക്കി.. ഓം ചിരിയോടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയിൽ ചേർത്ത് വെച്ചു…. അപ്പൊത്തന്നെ സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തു.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…അവനെ തന്നെ നോക്കി നിന്നവൾ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വെച്ചു…. “ഞാൻ പറഞ്ഞില്ലേ ശ്രീ….നീ ഒന്ന് ആഗ്രഹിച്ചാൽ ഞാൻ നിന്റെ മുന്നിൽ എത്തിയിരിക്കും… ” “ഞ….ഞാൻ അങ്ങോട്ട് വരാം…. ” അവൾക്ക് സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു… “വേണ്ട…” പറയുന്നതിനോടൊപ്പം അവൻ ചുറ്റും ഒന്ന് നോക്കി… “എല്ലാവരും ശ്രദ്ധിക്കും…പിന്നെ..എനിക്ക് ഈ ബഹളമൊന്നും ഒട്ടും ഇഷ്ടമല്ല…” “അപ്പൊ പോവാണോ… ” അവളുടെ സ്വരം നേർത്തു…. “മ്മ്…” ചിരിയോടെ അവൻ ഒന്ന് മൂളി…പ്രണയപൂർവ്വം അവളെ നോക്കി… അവളും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു .. “ബൈ….ഫ്രീ ആവുമ്പോൾ വിളിക്ക്…. ” അവളോടായി പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു…. സിദ്ധു ഫോൺ ചെവിയോട് ചേർത്ത് വെച്ച് കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നു…. “അമ്മേ ഈ ആലോചന ഉറപ്പിച്ചോ…എന്റെ ഭാവി ഏട്ടത്തിയുടെ പേര് അഞ്ജന…ആള് ഡോക്ടറാണ്…കാണാൻ സുന്ദരിയാണ്…ഏട്ടൻ ആഗ്രഹിച്ചത് പോലെ നല്ല മുടിയുണ്ട് നാടൻ ലൂക്ക് ആണ്…. ” അല്ലു കയ്യിൽ ഉള്ള പെൺകുട്ടിയുടെ ഫോട്ടോയും നോക്കി സോഫയിലേക്ക് ചാടി വീണു…

“ഇത് ഉറപ്പിക്കണേണ്ടത് നിന്റെ ഇഷ്ട്ടം നോക്കിയല്ല….ഹര നീ പറ…ഇഷ്ടായില്ലേ നിനക്ക് ആ കുട്ടിയേ… ” രോഹിണി തന്റെ മടിയിൽ കിടന്നു ഫോണിൽ നോക്കി ഇരിക്കുന്ന ഹരനോട് ചോദിച്ചു… “നിങ്ങടെ ഇഷ്ട്ടം പോലെ… ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. “ആ അത് പറ്റില്ല….പിന്നെ കെട്ട് കഴിഞ്ഞിട്ട് വീട്ടുകാരുടെ ഇഷ്ടത്തിന് കെട്ടിയതാ എന്ന് പറഞ്ഞു അതിന്റെ തലയിൽ കയറാനല്ലേ….അത് വേണ്ട… ” രോഹിണി പറയുന്നത് കേട്ട് ഹരൻ ചിരിച്ചു… “എന്റെ അമ്മേ….അങ്ങനെ ഒന്നുമില്ല..നിങ്ങൾ ഇത് ഇഷ്ടമാണെങ്കിൽ എനിക്കും ഇഷ്ടാ…” “ആഹ് അപ്പൊ ഇത് ഉറപ്പിക്കാം അല്ലെ… ” രോഹിണി അവന്റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു… “മ്മ്…ശെരി… ” അവൻ ചിരിയോടെ ഫോണിൽ നോക്കി കിടന്നു…. “എന്താ ഇവിടെ ഒരു ചർച്ച…. ” വാതിൽക്കൽ നിന്ന് ഓം പറയുന്നത് കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.. “ആഹ്… ഓം ഏട്ടന്റെ കല്യാണം ഏകദേശം സെറ്റായിട്ടോ….” അല്ലു ഹരനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.. “ഓ… റിയലി…” “Yea…വധു ഡോക്ടറാണ്… ” അല്ലു സോഫയിൽ എഴുനേറ്റു ഇരുന്നു… “നിനക്ക് ചായ വല്ലതും വേണോ ഓം…. ” രോഹിണി അവനോട് ചോദിച്ചു.. “മ്മ്…ഞാൻ പോയി എടുത്തോളാം… ” അമ്മയുടെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് അവൻ കിച്ചണിലേക്ക് പോയി … “മ്മ്…ഇനി ഓമിന്റെ കല്യാണം അത് കഴിഞ്ഞ് എന്റെ… ” അല്ലു ചാരി ഇരുന്നു കൊണ്ട് ആത്മഗതം പറഞ്ഞു.. “മ്മ്…അവനിപ്പോ തന്നെ മനക്കോട്ടെ കെട്ടി തുടങ്ങി അമ്മേ…? ”

ഹരൻ അല്ലുവിന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു… “പോടാ…നിന്നെ ഒക്കെ കെട്ടിച്ചിട്ട് വേണം…എനിക്കൊന്ന് കെട്ടാൻ… എന്നിട്ട് വേണം എന്നെ തേച്ചിട്ട് പോയവളുടെ മുന്നിലൂടെ എന്റെ പെണ്ണിനേയും ചേർത്ത് പിടിച്ചു നടക്കാൻ….. ” അല്ലു നെടുവീർപ്പിട്ടു…. അപ്പോഴാണ് ഓം ചായയും എടുത്തു അങ്ങോട്ട് വന്നത്… “ഓം….അച്ഛൻ തന്ന വർക്ക്‌ എന്തായി നീ കംപ്ലീറ്റ് ചെയ്തോ…” ഹരൻ അവനോട് ചോദിച്ചു.. “ഹാ…ഞാൻ അത് അച്ഛന് മെയിൽ ചെയ്തിട്ടുണ്ട്…drawing ഇൽ വല്ല മാറ്റവും വേണമെങ്കിൽ നീയും അച്ഛനും കൂടെ ഡിസ്‌കസ് ചെയ്തിട്ട് പറ… ” ചായാ മുത്തി കുടിച്ചു കൊണ്ട് ഓം സോഫയിൽ ചാരി ഇരുന്നു…. ഇടക്ക് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു…അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി….മെസ്സേജ് ഫ്രം ശ്രീ.. ❤️ അവൻ ചിരിയോടെ മെസ്സേജ് ഓപ്പൺ ആക്കി… ഫോണിൽ നോക്കി ഇരിക്കുന്ന ഓമിന്റെ മുഖത്തെ ഭാവങ്ങളും ചുണ്ടിൽ ഒളിഞ്ഞു കിടക്കുന്ന ചിരിയും സസൂഷ്മം നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു അല്ലു…. അല്ലു അടുത്ത് ഇരിക്കുന്ന ഹരനെ ഒന്ന് തോണ്ടി…. ഹരൻ അവനെ സംശയത്തോടെ നോക്കി… “ഏട്ടാ… something fishy….” “എന്ത്….?? ” ഹരന് ഒന്നും മനസിലായില്ല… “ദേ അങ്ങോട്ട് നോക്ക്…. ” അല്ലു ഹരന്റെ തല പിടിച്ചു ഓമിന് നേരെ തിരിച്ചു… ഫോണിൽ നോക്കി ഇരുന്നു ചായ കുടിക്കുന്ന ഓമിനെ കണ്ടപ്പോൾ ഹരൻ മുഖം ചുളിച്ചു… “അല്ലു….എവിടെയോ എന്തോ തകരാറ് ഉണ്ടല്ലോ….? ” “ഉണ്ടെന്ന് അല്ല ഏട്ടാ ഉണ്ട്. അത് ഉറപ്പാ….

കാർത്തിയേയും ഹാഷിയേയും ഒന്ന് പിടിച്ചാൽ ചിലപ്പോൾ എന്തേലും തുമ്പു കിട്ടും…. ” ഓമിനെ നോക്കി കൊണ്ട് അല്ലു പറഞ്ഞു.. “ഏയ്‌…എനിക്ക് തോന്നുന്നില്ല…ഇവൻ വല്ലപ്പോഴുമല്ലേ അവരുടെ കൂടെ കൂടാറോള്ളൂ…അത് കൊണ്ട് അവർക്ക് അറിയാൻ വഴിയില്ല .. ” ഹരൻ സംശയത്തോടെ പറഞ്ഞു നിർത്തി… ഓം പെട്ടെന്ന് മുഖം ഉയർത്തി അവരെ നോക്കി….തന്നെ ഉറ്റു നോക്കുന്ന അല്ലുനെയും ഹരനെയും കണ്ടതും ഓം സംശയത്തോടെ അവരെ നോക്കി… “മ്മ്….എന്താ…. ” പുരികം ഉയർത്തി അവൻ ചോദിച്ചു…. “Nothing…. ” അല്ലു ചുമൽ അനക്കി കൊണ്ട് പറഞ്ഞു… ഹരൻ അത് ഏറ്റു പിടിച്ചു…. “എന്നോട് എന്തേലും ചോദിക്കാനുണ്ടോ..? ” “ഏയ്‌ ഇല്ല…. ” അവർ രണ്ട് പേരും ഒരേ സ്വരത്തിൽ പറഞ്ഞു.. “മ്മ്മ്മ്….. ” ഓം ഒന്ന് അമർത്തി മൂളി കൊണ്ട് ചായ കപ്പ് എടുത്തു കൊണ്ട് കിച്ചണിലേക്ക് പോയി… കുടിച്ച ഗ്ലാസ്‌ കഴുകി സ്റ്റാൻഡിൽ വെച്ച ശേഷം അവൻ രാത്രിയിലേക്കുള്ള ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുന്ന രോഹിണിയുടെ അടുത്തേക്ക് ചെന്നു… “മ്മ്…ഇന്ന് എന്തെ.. എഴുത്തും വരയും ഒന്നുമില്ലേ…. ” സ്ലാബിൽ കയ്യൂന്നി നിൽക്കുന്ന അവനെ നോക്കി ചിരിയോടെ അവർ ചോദിച്ചു… അവൻ ഒന്ന് ചിരിച്ചതേ ഒള്ളൂ…. “അമ്മ മാറ് ഞാൻ പരത്തി തരാം…പോയി ഈ പരത്തി വെച്ചത് ചുട്ട് എടുത്തോ… ” അവൻ രോഹിണിയേ മാറ്റി ചപ്പാത്തി പരത്താൻ തുടങ്ങി… ഇടക്ക് ഇങ്ങനെ ഒക്കെ ഉള്ളത് കൊണ്ട് രോഹിണിക്ക് വലിയ അത്ഭുതം ഒന്നുമുണ്ടായില്ല… അവർ ചിരിച്ചു കൊണ്ട് ജോലി തുടർന്നു….

മുഖത്തേക്ക് വെള്ളം വീഴുന്നത് അറിഞ്ഞാണ് സിദ്ധു കണ്ണുകൾ വലിച്ചു തുറന്നത്…. കയ്യിൽ ഫോൺ മുറുകെ പിടിച്ചിരുന്നു…അവൾ ഫോണിലേക്ക് ഒന്ന് നോക്കി….ഓമിന്റെ ഗുഡ് നൈറ്റ്‌ മെസ്സേജ് കണ്ടു…. ഇന്നലെ സംസാരിച്ച് എപ്പോഴാ ഉറങ്ങിയത് എന്ന് അറിയില്ല….അവൾ ചിരിച്ചു കൊണ്ട് മുഖം അമർത്തി തുടച്ചു…. മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടു ജഗ്ഗ്‌ പിടിച്ചു നിൽക്കുന്ന ജീവനെ…. അടുത്ത് തന്നെ ചായയും കൊണ്ട് ജഗനും നിൽക്കുന്നുണ്ട്… അവൾ അവരെ നോക്കി ചിരിച്ചു കൊണ്ട് കൈ രണ്ടും ഉയർത്തി ഒന്ന് നിവർന്നു… “Mrng ഏട്ടൻസ്…. ” “Very morning…. ” ജഗൻ അവൾക്ക് നേരെ ചായ നീട്ടി…. അവൾ അത് വാങ്ങി… “സമയം എത്ര ആയെന്ന് വല്ല ബോധവും ഉണ്ടോ പെണ്ണേ നിനക്ക്….നിന്റെ കൈ കൊണ്ട് ഒരു ചായയും പ്രതീക്ഷിച്ചു എഴുന്നേൽക്കാതെ ഞാൻ കിടന്നിരുന്നെങ്കിൽ എന്തായാനെ…. ” ജഗൻ അവളുടെ തലക്കൊരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു.. “ഞാൻ അപ്പോഴേ പറഞ്ഞതാ ഏട്ടാ ഇവളെ കൊണ്ട് വരണ്ടാ എന്ന്…അമ്മയുടെ കൂടെ അവിടെ നിർത്തി വന്നാൽ മതിയായിരുന്നു… ” ജീവൻ ബെഡിലേക്ക് ചാടി വീണു കൊണ്ട് പറഞ്ഞു… “ഈൗ…. ” അവളൊന്നു ഇളിച്ചു കൊടുത്തു… “വല്ലാതെ ഇളിക്കല്ലേ…ചായ കുടിച്ച് വേഗം ഫ്രഷ് ആവ് ഒരുമിച്ചു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം… ” ജഗൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.. “അപ്പൊ ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കിയോ…?? ” അവൾ ചായ വലിച്ചു കുടിച്ചു കൊണ്ട് ചോദിച്ചു.. “പിന്നെ അതൊക്കെ റെഡി ആക്കിയില്ലേ….

.നിന്റെ ഫേവറിറ്റ് കടല കറി ഞാൻ ഉണ്ടാക്കിയിട്ടുണ്ട്…വല്യേട്ടൻ പുട്ട്… പിന്നെ പേരിനൊരു പപ്പടം…. ” ജീവൻ ഗമയിൽ പറഞ്ഞു… “ഹലോ…രാവിലെ എണീറ്റ് കറിക്ക് ഉള്ളിൽ അരിഞ്ഞതും ഇന്നലെ കടല വെള്ളത്തിൽ കുതർത്താൻ ഇട്ടതും ചായ വരെ ഉണ്ടാക്കിയത് ഒക്കെ ആരാടാ….കുറച്ചു മുന്നേ എണീറ്റ് വന്നു കറിയിൽ കുറച്ചു മുളക് പൊടിയും രണ്ട് ഇളക്ക് ഇളക്ക്…അത്രയല്ലേ നീ ചെയ്‌തുള്ളൂ… ” ജഗൻ ജീവനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു നിർത്തി… “ഹമ്പാ… അപ്പൊ തേങ്ങ ചിറക്കിയത് ആരാ…പത്രം കഴുകി വെച്ചതോ…പറ…. ” ജീവൻ വിട്ട് കൊടുത്തില്ല… രണ്ടിന്റെയും ഇടയിൽ പെട്ട് സിദ്ധു തലക്ക് കയ്യും കൊടുത്തു ഇരുന്നു… “ഒന്ന് നിർത്ത്‌ ഏട്ടന്മാരെ….. ” സഹിക്കെട്ട് അവൾ ശബ്ദമുയർത്തി… “ഹ്മ്മ്.. നിർത്തി….വേഗം ചെന്ന് ഫ്രഷായി വാ… ” ജീവൻ അവളെ വലിച്ചെണീപ്പിച്ച് ബാത്‌റൂമിലേക്ക് ഉന്തി കയറ്റി…. അവൾ ഫ്രഷായി ഹാളിലേക്ക് ചെന്നു… ഡെയിനിങ് ടേബിളിൽ എല്ലാം റെഡി ആയിരുന്നു….. മൂന്ന് പേരും ഒരുമിച്ചു ഇരുന്നു… “അച്ഛൻ ഓഫിസിലേക്ക് നേരത്തെ പോയി….അമ്മയെ അവിടെ നിർത്തി നിന്നെ മാത്രം കൊണ്ട് വന്നത് അച്ഛന് ഇഷ്ടമായിട്ടില്ല…. ” കഴിക്കുന്നതിനിടയിൽ ജീവൻ പറഞ്ഞു… സിദ്ധു ഒന്നും മിണ്ടിയില്ല… “ആണുങ്ങൾ മാത്രമല്ലെ ഒള്ളൂ…നമുക്ക് പുറത്തേക്ക് പോകേണ്ടി വന്നാൽ ഇവള് ഒറ്റക്ക് ആവില്ലേ .. അത് കൊണ്ടാകും അച്ഛൻ പറഞ്ഞത്…. “ജഗൻ അതും പറഞ്ഞു സിദ്ധുവിനെ നോക്കി… “അതൊന്നുമല്ല…എന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാ… ”

കൈ ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യത്തോടെ അവൾ പറഞ്ഞു.. “അങ്ങനെ ഒന്നുമല്ല മോളേ…നമ്മളെ മൂന്നാളെയും അച്ഛൻ ഒരുപോലെയാ കണ്ടിരിക്കുന്നത്…പിന്നെ എങ്ങനയാ നിന്നെ ഇഷ്ടമില്ലാതെ ഇരിക്കുക…നമ്മുടെ അച്ഛനല്ലെടി… ” ജീവൻ അവളുടെ നെറുകയിൽ തലോടി… അവൾ പിന്നെ ഒന്നും മിണ്ടിയില്ല…. ഭക്ഷണം കഴിച്ചു കഴിഞ്ഞ് മൂന്നാളും കൂടെ പാത്രമൊക്കെ കഴുകി വെച്ചു… കളിയും ചിരിയും നിറഞ്ഞ നിമിഷങ്ങൾ കടന്നു പോയി… ഓഫിസിൽ പോകാൻ ടൈം ആയപ്പോൾ ജഗനും ജീവനും റെഡി ആയി വന്നു…. സിദ്ധു രണ്ട് പേരുടെയും തല മുടിയൊക്കെ റെഡി ആക്കി…കോളർ ഒക്കെ പെർഫെക്ട് ആക്കി കൊടുത്തു.. “എന്നാ മക്കള് പോയിട്ട് വാ… ” അവൾ അവരോടായി പറഞ്ഞു… “മ്മ്…എങ്ങോട്ടേലും പോകുന്നുണ്ടേൽ വീട് പൂട്ടിയേക്കണം..ഇന്ന് ആതിരയും അവളുടെ ചെക്കനും അവന്റെ വീട്ടിലേക്ക് പോകും…അത് കഴിഞ്ഞാൽ അമ്മ ഇങ്ങോട്ട് വരും…. ” ജഗൻ അവളോടായി പറഞ്ഞു.. “മ്മ്… ശെരി…” അവളൊന്നു മൂളി… അവർ യാത്ര പറഞ്ഞിറങ്ങി..  “ഡീീ….സിദ്ധു…..” ബീച്ചിലൂടെ ഇരു കയ്യും മാറിൽ കെട്ടി നടക്കുമ്പോഴാണ് പുറകിൽ നിന്നൊരു വിളികേട്ടത്…. സിദ്ധു തിരിഞ്ഞു നോക്കി… “ആഹ് നീയാണോ… ” അവളുടെ അടുത്തേക്ക് നടന്നു വരുന്ന അനുവിനെ കണ്ട് അവൾ ചോദിച്ചു… “അതേ ഞാൻ തന്നെ…നിന്നെ ഇപ്പൊ കാണാനെ കിട്ടുന്നില്ലല്ലോ….അന്ന് പാർക്കിൽ വെച്ച് കണ്ടതാ…” അനു പരിഭവം പറഞ്ഞു.. സിദ്ധു ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളി… രണ്ടുപേരും ഒരു ഭാഗത്ത്‌ ഇരുന്നു… പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ഫോൺ എടുത്തു… “ദേ ഇത് നോക്ക്… ” ഫോണിലെ ഫോട്ടോ അവൾ അനുവിന് നേരെ നീട്ടി…..

ഓം അന്ന് വരച്ച സിദ്ധുവിന്റെ ചിത്രമായിരുന്നു അത്.. “ആഹാ ഇത് കൊള്ളാലോ..ആര് വരച്ചതാ…” സിദ്ധുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കൊണ്ട് അനു ചോദിച്ചു… “മ്മ്….നിക്ക്… ” സിദ്ധു ചിരിച്ചു കൊണ്ട് അനുന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി… ഗാലറിയിൽ നിന്ന് ഓമിന്റെ ഫോൺ കാണിച്ചു കൊടുത്തു… “ഹേ…ഇത്…ഇത്… ” അനു അന്തം വിട്ട് കൊണ്ട് അവളെ നോക്കി സിദ്ധു അവളെ നോക്കി ഒന്ന് കണ്ണിറുക്കി… “ഇത് ഓംകാരചേട്ടനല്ലേ…..? ” “ഹ്മ്മ്…ഓംകാര മഹേശ്വർ….my…” “മ്മ്.. നിന്റെ…. ” “My….my..luv….” പറഞ്ഞു തീർന്നില്ല അവളുടെ ഫോൺ റിങ് ചെയ്തു….ഓം ആണെന്ന് കണ്ടപ്പോൾ സിദ്ധു വേഗം കാൾ അറ്റൻഡ് ചെയ്തു… “ഹലോ… ശ്രീ..നീ എവിടെയാ….? ” “ഞാൻ ബീച്ചിൽ…? ” പറഞ്ഞു തീർന്നില്ല…തോളിൽ ആരോ തട്ടി വിളിച്ചു….തിരിഞ്ഞു മുഖം ഉയർത്തിയപ്പോൾ കണ്ടു ചിരിയോടെ നിൽക്കുന്ന ഓമിനെ… അവൻ അവളുടെ അടുത്ത് ഇരുന്നു… “എന്നാ…സിദ്ധു…ഞാ..ഞാൻ പോട്ടെ…ഫ്രണ്ട്‌സ് വെയിറ്റ് ചെയ്യുന്നുണ്ട്… ” ഓം വന്നിരുന്നപ്പോൾ തന്നെ അനു ചാടി എണീറ്റു… “നീ പോവാണോ…? ” സിദ്ധു ചോദിച്ചു.. “ആഹ്…. ” അവരെ രണ്ട് പേരെയും നോക്കി ചിരിച്ചു കൊണ്ട് അവൾ എസ്‌കേപ്പ് ആയി…. സിദ്ധു ഓമിന് നേരെ തിരിഞ്ഞു…അവനെ നോക്കി ചിരിച്ചു… “മ്മ്… ” പുരികം ഉയർത്തി ചോദ്യഭാവത്തിൽ ഓം അവളെ നോക്കി… “മ്മ്ഹ്ഹ്…. ” തോളനക്കി പറഞ്ഞു കൊണ്ട് ചെറിയ ബാൻഡ് കൊണ്ട് കെട്ടി വെച്ച അവന്റെ നീളൻ മുടികളുടെ അഴിച്ചിട്ടു…. അവ അഴിഞ്ഞ് അവന്റെ മുഖത്തേക്ക് വീണു…. അവൻ മുഖം ചുളിച്ചു കൊണ്ട് മുടി ഒതുക്കി വെക്കാൻ പോയതും സിദ്ധു അവനെ തടഞ്ഞു… “എന്തെ….?? ”

അവന്റെ ചോദ്യത്തിന് മറുപടി അവൾ ചിരിച്ചു കൊണ്ട് അവന്റെ മുടിയിഴകൾ ഒതുക്കി വെച്ചു… അവനും ചിരിച്ചു…. അവൾ അവന്റെ കൈകളിൽ കോർത്ത്‌ പിടിച്ചു കൊണ്ട് തോളിലേക്ക് ചാഞ്ഞിരുന്നു… “ഓം….” “മ്മ്…. ” “എന്നെ മുൻപ് എപ്പോഴെങ്കിലും കണ്ടതായിട്ട് തോന്നുണ്ടോ…?? ” അവളുടെ ചോദ്യം കേട്ട് അവൻ മുഖം ചെരിച്ചു നോക്കി… “എനിക്ക് തോന്നിട്ടുണ്ട്…നിന്നെ എവിടെയോ കണ്ടപ്പോലെ….അല്ല എന്നിൽ തന്നെ ആണെന്ന തോന്നൽ….” അവൾ പറഞ്ഞു നിർത്തി….ഓം ഒരു കൈ കൊണ്ട് അവളുടെ മുടിയിഴയിൽ തലോടി… “നിന്നിൽ ഞാനും എന്നിൽ നീയും ചേർന്ന് പുനർജനിച്ചതാണ് നമ്മൾ….നമ്മുടെ പ്രണയം… ” പ്രണയത്തോടെ അവൻ അത് പറയുമ്പോൾ അവന്റെ ഹൃദയതാളവും ശ്രവിച്ച് അവനോട് ചേർന്നിരിക്കുകയായിരുന്നു അവൾ…. “എനിക്കെപ്പോഴും നിന്നോടൊപ്പം ഇരിക്കാൻ തോന്നുന്നു ഓം…നീയില്ലായ്മയേ ഞാനൊരുപാട് വെറുക്കുന്നു ഇപ്പോൾ…” അവൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു… മൗനമായ നിമിഷങ്ങൾ…. ഓം ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു… മറു കൊണ്ട് ചെറുതായി നനവുള്ള തീരത്തെ മണലിൽ എന്തോ വരച്ചിട്ടു…. സിദ്ധു തല ചെരിച്ച് അത് നോക്കി… ഒരു മരത്തിന് കീഴിൽ നിൽക്കുന്ന പെൺകുട്ടി….അവൾക്ക് മേലേക്ക് പൂക്കൾ വാഷിക്കുന്ന മരം… സിദ്ധു കണ്ണിമ വെട്ടാതെ അതിലേക്ക് തന്നെ നോക്കി… “ഇതെന്താ ഓം…. ” അവൾ ചോദിച്ചു… “ഇതോ…ഇത് എന്റെ ചെറിയൊരു ആഗ്രഹമാണ് … ” അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു… “ആഗ്രഹമോ…?? ” “മ്മ്… അതൊക്കെ ഞാൻ നിനക്ക് കാണിച്ചു തരാം..നിന്നെ പോലെ പ്രിയപ്പെട്ട മറ്റൊരാൾ കൂടെ ഉണ്ട്..” “ആരാ…?? ”

“പറയാം….ഇപ്പോ ടൈം കറക്റ്റ് 6 മണി ആയി…നീ വീട്ടിലേക്ക് പൊക്കോ… ” “അപ്പൊ നീ പോണില്ലേ….? ” അവൾ മുഖം ചുളിച്ചു… “ഞാൻ പൊക്കോളാം….ആദ്യം നീ സ്ഥലം കാലിയാക്ക്….നിന്റെ വീട്ടിൽ അന്വേഷിക്കില്ലേ…ഇനിയും നീ ഇവിടെ എന്റെ കൂടെ നിൽക്കുന്നത് ശെരിയല്ല..ഇരുട്ടും മുന്നേ വീട്ടിൽ എത്തണം… ” അവൻ എഴുനേറ്റു… അവളെയും പിടിച്ചെഴുനേൽപ്പിച്ചു…. “അപ്പൊ ഞാൻ പോണോ…?? ” ചുണ്ട് ചുളുക്കി കൊണ്ട് അവൾ ചോദിച്ചു… “തീർച്ചയായും പോണം.. ” അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു… ചിണുങ്ങി കൊണ്ട് അവൾ നടന്നു നീങ്ങി…ഓം അവൾ പോയതിന് ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്…  “അച്ഛാ….ആ അനന്തന് ഇത്തവണയും പ്രൊജക്റ്റ്‌ കിട്ടാത്തതിൽ നമ്മളോട് നല്ല ദേഷ്യമുണ്ട്….” ഓഫിസ് റൂമിൽ ഇരുന്നു ഫയൽ നോക്കുന്നതിന്റെ ഇടയിൽ ഹരൻ അച്ഛനോട് പറഞ്ഞു.. “മ്മ്…അവൻ എപ്പോഴും എന്നെ തോൽപിക്കണം എന്നൊരു ചിന്തയേ ഒള്ളൂ…കുടുംബങ്ങൾ തമ്മിലും അങ്ങനെ ആയിരുന്നു…ഓം ആ തറവാട് വാങ്ങിയത് തന്നെ അനന്ദന് ഒരു അടിയായി…” നോക്കി കൊണ്ടിരുന്ന ഫയൽ അയാൾ ടേബിളിലേക്ക് ഇട്ടു… “എല്ലാ വർഷവും ആ പ്രൊജക്റ്റ്‌ നമുക്ക് കിട്ടാൻ കാരണം ഓമിന്റെ ഡിസൈനിങ്ങും നിന്റെ പ്രെസൻറ്റേഷനുമാണ്… ” അയാൾ ചിരിച്ചു കൊണ്ട് ഹരന്റെ തോളിൽ തട്ടി… അവനും ചിരിച്ചു.. “അല്ല ഓം എവിടെ ഇന്ന് അവനെ കണ്ടതെ ഇല്ല…. ” “അവൻ റൂമിൽ ഉണ്ട്….കുറച്ചു മുന്നേ പുറത്ത് പോയി വന്നതേ ഒള്ളൂ…. ”

ഹരൻ അതും പറഞ്ഞു.. സോഫയിൽ ഇരുന്നു ഫയൽ ചെക്ക് ചെയ്യാൻ തുടങ്ങി… മഹേശ്വർ ഓമിന്റെ റൂമിലേക്ക് നടന്നു…. ബാൽക്കണിയിൽ നിന്ന് ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഓം…. കയ്യിൽ വാടിയ ഒരു ചെമ്പകപൂവും ഉണ്ടായിരുന്നു…അവൻ അവയെ നെഞ്ചോട് ചേർത്ത് പിടിച്ചു… “ഓം…. ” പുറകിൽ നിന്ന് അച്ഛന്റെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി… “ഇന്ന് എന്തെ തറവാട്ടിൽ പോയില്ലേ….” അവന്റെ തോളിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു.. അവൻ ചിരിയോടെ ഇല്ലെന്ന് തലയാട്ടി…. “നിന്റെ വർക്ക് നന്നായിരുന്നു….ഇത്തവണയും ആ പ്രൊജക്റ്റ്‌ നമുക്ക് കിട്ടി…കാരണം നീയും ഹരനുമാണ്… ” അയാൾ അഭിമാനത്തോടെ അവനെ ചേർത്ത് പിടിച്ചു…. ഓമിന്റെ ഫോൺ റിങ് ചെയ്തു….ഫോൺ എടുത്തു നോക്കി… “എന്നാ നീ സംസാരിക്ക്… ” മഹേശ്വർ അവന്റെ തോളിൽ തട്ടി കൊണ്ട് പുറത്തേക്ക് പോയി… അവൻ ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു… “ഇനിയും മിസ്സ്‌ ചെയ്യുന്നു എന്ന് പറയാൻ വിളിച്ചതാണോ..?? ” കളിയാലേ അവൻ അവളോട് ചോദിച്ചു… “മ്മ്ഹ്ഹ്… ” “പിന്നെ…?? ” അവൻ ചോദിച്ചു.. “ചുമ്മാ വിളിച്ചതാ….” പറയുമ്പോൾ അവൾ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു…. “ഓഹോ…. ” അവൻ ചിരിച്ചു… “നമ്മൾ ഒരുപാട് ദൂരെ അല്ലെ… എപ്പോഴും കാണാൻ പറ്റുന്നില്ലല്ലോ…എനിക്ക് നിന്നെ എപ്പോഴും കണ്ട് കൊണ്ടിരിക്കണം…” പരിഭാവത്തോടെ അവൾ പറഞ്ഞു… ഓം ഒന്നും മിണ്ടായില്ല.. “ഹലോ… ഓം… ”

അവൾ ഒരിക്കൽ കൂടെ വിളിച്ചു.. “മ്മ്…. ” അവനൊന്നു മൂളി…. “എന്തേലും പറ… ” “ശ്രീ….നീ ആകാശത്തെ പൂർണ ചന്ദ്രനെ കാണുന്നുണ്ടോ…. ” അവൻ പറഞ്ഞു തീരും മുന്നേ രണ്ട് പേരുടെയും കണ്ണുകൾ ചന്ദ്രനെ ഉറ്റു നോക്കി…. “ഉണ്ട്…അതിന്..?? ” “നമ്മൾ രണ്ട് പേരും ഒരേ ചന്ദ്രന് കീഴിൽ അല്ലേ….പിന്നെ എങ്ങനെ നമ്മൾക്കിടയിൽ ദൂരങ്ങൾ ഉണ്ടാവും.. മ്മ്…. ” അവൻ പറയുന്നത് കേട്ട് നിലാവിനെ നോക്കി അവൾ പുഞ്ചിരിച്ചു… “ഞാൻ പൂർണചന്ദ്രനാകുമ്പോൾ നീയാകണം എന്റെ ആകാശം….. ” അവന്റെ ശബ്ദം അവളുടെ കാതിനെ കുളിരണിയിച്ചു…. “ഓം…എനിക്ക് നിന്നെ….” ബാക്കി അവൾ പറയും മുന്നേ കാൾ കട്ടായിരുന്നു… ഓം തിരിച്ചു വിളിച്ചു നോക്കി..മൂന്ന് തവണ വിളിച്ചിട്ടും… അവൾ ഫോൺ എടുത്തില്ല…..പിന്നെ അവന് തോന്നി അവൾ ബിസി ആയിരിക്കും എന്ന്.. അവൻ വിളിച്ചു ശല്ല്യപെടുത്താൻ പോയില്ല… ഭക്ഷണം കഴിച്ചു വന്ന് ബെഡിൽ കിടക്കവേ അവൻ അവൾക്ക് മെസ്സേജ് അയച്ചു… ഓൺലൈനിൽ ഇല്ലായിരുന്നു… കിടന്നിട്ട് ഉറക്കം വന്നില്ല….ക്യാൻവാസിനടുത്തേക്ക് ചെന്ന് അവളുടെ ചിത്രത്തിലേക്ക് നോക്കി നിൽക്കവേ… അവന്റെ ഫോൺ റിങ് ചെയ്തു… സിദ്ധു ആയിരുന്നു… അവൻ ആവേശത്തോടെ ഫോൺ അറ്റൻഡ് ചെയ്തു… “ഹലോ….ഓം… ” അവൾ സ്വരം താഴ്ത്തി വിളിച്ചു.. “നീ എവിടേയായിരുന്നു ശ്രീ…മനുഷ്യനെ ടെൻഷനടിപ്പിക്കാൻ… ” അവന്റെ സ്വരം കടുത്തു…. “നീ താഴേക്ക് ഇറങ്ങി വാ ഓം..ഞാൻ നിന്റെ വീടിന്റെ മുറ്റത്തുണ്ട്…. ”

“What….!!!!” അവൻ വേഗം ഫോൺ ബെഡിലേക്ക് ഇട്ട് താഴേക്ക് ഇറങ്ങി….വാതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ കണ്ടു മതിലിനരികിൽ പതുങ്ങി നിൽക്കുന്ന സിദ്ധുവിനെ… അവൻ അവളുടെ അടുത്തേക്ക് ചെന്നു…ഓമിനെ കണ്ടതും അവൾ മുന്നോട്ട് ആഞ്ഞ് കെട്ടിപിടിച്ചു…. “ശ്രീ..നീ എങ്ങനെ..?? എന്റെ വീട് എങ്ങനെ അറിയാം… ” അവളുടെ മുഖം കയ്യിൽ എടുത്തു കൊണ്ട് അവൻ ചോദിച്ചു… “അതൊക്കെ പറയാം…നിങ്ങൾ എന്താ മതിലിൽ കുപ്പി ചില്ലൊക്കെ വെച്ചിരുന്നോ…എന്റെ കൈ പോയി…. ” ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ഇരു കൈകളും അവന് നേരെ നീട്ടി… രക്തം പൊടിഞ്ഞ അവളുടെ ഉള്ളം കൈ കണ്ടപ്പോൾ അവന്റെ നെഞ്ച് പിടഞ്ഞു…കണ്ണുകളിൽ അവൻ പോലും അറിയാതെ നനവ് പടർന്നു… “എന്തിനാ…നീ… ” അവൻ എന്ത് പറയണം എന്നറിയാതെ നിന്നു… പതിയെ ആ കൈകളിൽ മുഖം അമർത്തി ചുംബിച്ചു….. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു……………………………………….തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

CHEMBAKAM POOTHAPPOL PART 1

 

CHEMBAKAM POOTHAPPOL PART 2

 

CHEMBAKAM POOTHAPPOL PART 3

 

CHEMBAKAM POOTHAPPOL PART 4

 

CHEMBAKAM POOTHAPPOL PART 5

 

CHEMBAKAM POOTHAPPOL PART 6

 

CHEMBAKAM POOTHAPPOL PART 7

 

CHEMBAKAM POOTHAPPOL PART 8

 

CHEMBAKAM POOTHAPPOL PART 9

 

CHEMBAKAM POOTHAPPOL PART 10

 

CHEMBAKAM POOTHAPPOL PART 11

 

CHEMBAKAM POOTHAPPOL PART 12

 

CHEMBAKAM POOTHAPPOL PART 13

 

CHEMBAKAM POOTHAPPOL PART 14

 

CHEMBAKAM POOTHAPPOL PART 15

 

CHEMBAKAM POOTHAPPOL PART 16

 

CHEMBAKAM POOTHAPPOL PART 17

 

CHEMBAKAM POOTHAPPOL PART 18

 

CHEMBAKAM POOTHAPPOL PART 19

 

CHEMBAKAM POOTHAPPOL PART 20

 

CHEMBAKAM POOTHAPPOL PART 21

 

CHEMBAKAM POOTHAPPOL PART 22

 

CHEMBAKAM POOTHAPPOL PART 23

 

CHEMBAKAM POOTHAPPOL PART 24

 

CHEMBAKAM POOTHAPPOL PART 25

 

CHEMBAKAM POOTHAPPOL PART 26

 

CHEMBAKAM POOTHAPPOL PART 27

 

CHEMBAKAM POOTHAPPOL PART 28

 

CHEMBAKAM POOTHAPPOL PART 29

 

CHEMBAKAM POOTHAPPOL PART 30

 

CHEMBAKAM POOTHAPPOL PART 31

 

CHEMBAKAM POOTHAPPOL PART 32

 

CHEMBAKAM POOTHAPPOL PART 33

 

CHEMBAKAM POOTHAPPOL PART 34

 

CHEMBAKAM POOTHAPPOL PART 35

 

CHEMBAKAM POOTHAPPOL PART 36

 

CHEMBAKAM POOTHAPPOL PART 37

NIZHALAY NINKOODE PART 1

 

NIZHALAY NINKOODE PART 2

 

NIZHALAY NINKOODE PART 3

 

NIZHALAY NINKOODE PART 4

 

NIZHALAY NINKOODE PART 5

 

NIZHALAY NINKOODE PART 6

 

NIZHALAY NINKOODE PART 7

 

NIZHALAY NINKOODE PART 8

 

NIZHALAY NINKOODE PART 9

 

NIZHALAY NINKOODE PART 10

 

NIZHALAY NINKOODE PART 11

 

NIZHALAY NINKOODE PART 12

 

NIZHALAY NINKOODE PART 13

 

NIZHALAY NINKOODE PART 14

 

NIZHALAY NINKOODE PART 15

 

NIZHALAY NINKOODE PART 16

 

NIZHALAY NINKOODE PART 17

 

NIZHALAY NINKOODE PART 18

 

NIZHALAY NINKOODE PART 19

 

NIZHALAY NINKOODE PART 20

 

NIZHALAY NINKOODE PART 21

 

NIZHALAY NINKOODE PART 22

 

NIZHALAY NINKOODE PART 23

 

NIZHALAY NINKOODE PART 24

SAFALYAM NOVEL PART 1

SAFALYAM NOVEL PART 2

SAFALYAM NOVEL PART 3

SAFALYAM NOVEL PART 4

SAFALYAM NOVEL PART 5

SAFALYAM NOVEL PART 6

SAFALYAM NOVEL PART 7

SAFALYAM NOVEL PART 8

SAFALYAM NOVEL PART 9

SAFALYAM NOVEL PART 10

SAFALYAM NOVEL PART 11

SAFALYAM NOVEL PART 12

SAFALYAM NOVEL PART 13

SAFALYAM NOVEL PART 14

SAFALYAM NOVEL PART 15

SAFALYAM NOVEL PART 16

SAFALYAM NOVEL PART 17

 

SAFALYAM NOVEL PART 18

 

SAFALYAM NOVEL PART 19

 

SAFALYAM NOVEL PART 20

 

SAFALYAM NOVEL PART 21

 

SAFALYAM NOVEL PART 22

 

SAFALYAM NOVEL PART 23

 

SAFALYAM NOVEL PART 24

 

SAFALYAM NOVEL PART 25

 

SAFALYAM NOVEL PART 26

 

SAFALYAM NOVEL PART 27

 

SAFALYAM NOVEL PART 28

 

SAFALYAM NOVEL PART 29

 

SAFALYAM NOVEL PART 30

 

SAFALYAM NOVEL PART 31

 

SAFALYAM NOVEL PART 32

 

SAFALYAM NOVEL PART 33

 

SAFALYAM NOVEL PART 34

 

SAFALYAM NOVEL PART 35

 

SAFALYAM NOVEL PART 36

 

SAFALYAM NOVEL PART 37

 

SAFALYAM NOVEL PART 38

 

SAFALYAM NOVEL PART 39

 

SAFALYAM NOVEL PART 40

 

SAFALYAM NOVEL PART 41

 

SAFALYAM NOVEL PART 42

 

SAFALYAM NOVEL PART 43

ADHARVA NOVEL 1

ADHARVA NOVEL 2

 

ADHARVA NOVEL 3

 

ADHARVA NOVEL 4

 

ADHARVA NOVEL 5

 

ADHARVA NOVEL 6

 

ADHARVA NOVEL 7

 

ADHARVA NOVEL 8

 

ADHARVA NOVEL 9

 

ADHARVA NOVEL 10

 

ADHARVA NOVEL 11

 

ADHARVA NOVEL 12

 

ADHARVA NOVEL 13

 

ADHARVA NOVEL 14

 

ADHARVA NOVEL 15

 

ADHARVA NOVEL 16

ADHARVA NOVEL 17

 

ADHARVA NOVEL 18

 

ADHARVA NOVEL 19

 

ADHARVA NOVEL 20

 

ADHARVA NOVEL 21

 

ADHARVA NOVEL 22

 

ADHARVA NOVEL 23

 

ADHARVA NOVEL 24

 

ADHARVA NOVEL 25

 

ADHARVA NOVEL 26

 

ADHARVA NOVEL 27

 

ADHARVA NOVEL 28

 

ADHARVA NOVEL 29

 

ADHARVA NOVEL 30

 

ADHARVA NOVEL 31

 

ADHARVA NOVEL 32

GITHARJUNAM PART 1

 

GITHARJUNAM PART 2

 

GITHARJUNAM PART 3

 

GITHARJUNAM PART 4

 

GITHARJUNAM PART 5

 

GITHARJUNAM PART 6

 

GITHARJUNAM PART 7

 

GITHARJUNAM PART 8

 

GITHARJUNAM PART 9

 

GITHARJUNAM PART 10

 

GITHARJUNAM PART 11

 

GITHARJUNAM PART 12

 

GITHARJUNAM PART 13

 

GITHARJUNAM PART 14

 

GITHARJUNAM PART 15

 

GITHARJUNAM PART 16

 

GITHARJUNAM PART 17

 

GITHARJUNAM PART 18

 

GITHARJUNAM PART 19

 

GITHARJUNAM PART 20

 

GITHARJUNAM PART 21

 

GITHARJUNAM PART 22

 

GITHARJUNAM PART 23

 

GITHARJUNAM PART 24

 

GITHARJUNAM PART 25

 

GITHARJUNAM PART 26

 

GITHARJUNAM PART 27

 

GITHARJUNAM PART 28

 

GITHARJUNAM PART 29

 

GITHARJUNAM PART 30

 

GITHARJUNAM PART 31

 

GITHARJUNAM PART 32

MIZHIKALIL NOVEL PART 1

 

MIZHIKALIL NOVEL PART 2

 

MIZHIKALIL NOVEL PART 3

 

MIZHIKALIL NOVEL PART 4

 

MIZHIKALIL NOVEL PART 5

 

MIZHIKALIL NOVEL PART 6

 

MIZHIKALIL NOVEL PART 7

 

MIZHIKALIL NOVEL PART 8

 

MIZHIKALIL NOVEL PART 9

 

MIZHIKALIL NOVEL PART 10

 

MIZHIKALIL NOVEL PART 11

 

MIZHIKALIL NOVEL PART 12

 

MIZHIKALIL NOVEL PART 13

 

MIZHIKALIL NOVEL PART 14

 

MIZHIKALIL NOVEL PART 15

 

MIZHIKALIL NOVEL PART 16

 

MIZHIKALIL NOVEL PART 17

 

MIZHIKALIL NOVEL PART 18

 

MIZHIKALIL NOVEL PART 19

 

MIZHIKALIL NOVEL PART 20

 

MIZHIKALIL NOVEL PART 21

 

MIZHIKALIL NOVEL PART 22

 

MIZHIKALIL NOVEL PART 23

 

MIZHIKALIL NOVEL PART 24

 

MIZHIKALIL NOVEL PART 25

 

MIZHIKALIL NOVEL PART 26

 

MIZHIKALIL NOVEL PART 27

RAVANA PRANAYAM PART 1

 

RAVANA PRANAYAM PART 2

 

RAVANA PRANAYAM PART 3

 

RAVANA PRANAYAM PART 4

 

RAVANA PRANAYAM PART 5

 

RAVANA PRANAYAM PART 6

 

RAVANA PRANAYAM PART 7

 

RAVANA PRANAYAM PART 8

 

RAVANA PRANAYAM PART 9

 

RAVANA PRANAYAM PART 10

 

RAVANA PRANAYAM PART 11

 

RAVANA PRANAYAM PART 12

 

RAVANA PRANAYAM PART 13

 

RAVANA PRANAYAM PART 14

 

RAVANA PRANAYAM PART 15

 

RAVANA PRANAYAM PART 16

 

RAVANA PRANAYAM PART 17

 

RAVANA PRANAYAM PART 18

 

RAVANA PRANAYAM PART 19

 

RAVANA PRANAYAM PART 20

 

RAVANA PRANAYAM PART 21

 

RAVANA PRANAYAM PART 22

 

RAVANA PRANAYAM PART 23

 

RAVANA PRANAYAM PART 24

 

RAVANA PRANAYAM PART 25

 

RAVANA PRANAYAM PART 26

 

RAVANA PRANAYAM PART 27

 

RAVANA PRANAYAM PART 28

 

RAVANA PRANAYAM PART 29

 

RAVANA PRANAYAM PART 30

 

RAVANA PRANAYAM PART 31

 

RAVANA PRANAYAM PART 32

 

RAVANA PRANAYAM PART 33

 

RAVANA PRANAYAM PART 34

 

RAVANA PRANAYAM PART 35

 

RAVANA PRANAYAM PART 36

 

RAVANA PRANAYAM PART 37

 

RAVANA PRANAYAM PART 38

 

RAVANA PRANAYAM PART 39

 

RAVANA PRANAYAM PART 40

 

RAVANA PRANAYAM PART 41

 

RAVANA PRANAYAM PART 42

 

RAVANA PRANAYAM PART 43

 

RAVANA PRANAYAM PART 44

 

RAVANA PRANAYAM PART 45

 

RAVANA PRANAYAM PART 46

 

RAVANA PRANAYAM PART 47

 

RAVANA PRANAYAM PART 48

 

RAVANA PRANAYAM PART 49

 

RAVANA PRANAYAM PART 50

 

RAVANA PRANAYAM PART 51

 

RAVANA PRANAYAM PART 52

 

RAVANA PRANAYAM PART 53

 

RAVANA PRANAYAM PART 54

 

RAVANA PRANAYAM PART 55

 

RAVANA PRANAYAM PART 56

 

RAVANA PRANAYAM PART 57

 

RAVANA PRANAYAM PART 58

 

RAVANA PRANAYAM PART 59

 

RAVANA PRANAYAM PART 60

 

RAVANA PRANAYAM PART 61

 

RAVANA PRANAYAM PART 62

 

RAVANA PRANAYAM PART 63

 

RAVANA PRANAYAM PART 64

 

RAVANA PRANAYAM PART 65

 

RAVANA PRANAYAM PART 66

 

RAVANA PRANAYAM PART 67

 

RAVANA PRANAYAM PART 68

 

RAVANA PRANAYAM PART 69

 

RAVANA PRANAYAM PART 70

 

RAVANA PRANAYAM PART 71

 

RAVANA PRANAYAM PART 72

 

RAVANA PRANAYAM PART 73

 

RAVANA PRANAYAM PART 74

 

RAVANA PRANAYAM PART 75

 

RAVANA PRANAYAM PART 76

 

RAVANA PRANAYAM PART 77

 

RAVANA PRANAYAM PART 78

 

RAVANA PRANAYAM PART 79

 

RAVANA PRANAYAM PART 80

 

RAVANA PRANAYAM PART 81

 

RAVANA PRANAYAM PART 82

 

RAVANA PRANAYAM PART 83

 

RAVANA PRANAYAM PART 84

 

RAVANA PRANAYAM PART 85

 

RAVANA PRANAYAM PART 86

 

RAVANA PRANAYAM PART 87

 

RAVANA PRANAYAM PART 88

 

RAVANA PRANAYAM PART 89

 

RAVANA PRANAYAM PART 90

 

RAVANA PRANAYAM PART 91

 

RAVANA PRANAYAM PART 92

 

RAVANA PRANAYAM PART 93

 

RAVANA PRANAYAM PART 94

 

RAVANA PRANAYAM PART 95

 

RAVANA PRANAYAM PART 96

 

RAVANA PRANAYAM PART 97

 

RAVANA PRANAYAM PART 98

 

RAVANA PRANAYAM PART 99

 

RAVANA PRANAYAM PART 100

 

RAVANA PRANAYAM PART 101

 

RAVANA PRANAYAM PART 102

 

RAVANA PRANAYAM PART 103

 

RAVANA PRANAYAM PART 104

 

RAVANA PRANAYAM PART 105

 

RAVANA PRANAYAM PART 106

 

RAVANA PRANAYAM PART 107

 

RAVANA PRANAYAM PART 108

 

RAVANA PRANAYAM PART 109

 

RAVANA PRANAYAM PART 110

 

RAVANA PRANAYAM PART 111

 

RAVANA PRANAYAM PART 112

 

RAVANA PRANAYAM PART 113

 

RAVANA PRANAYAM PART 114

 

RAVANA PRANAYAM PART 115

 

RAVANA PRANAYAM PART 116

 

RAVANA PRANAYAM PART 117

 

RAVANA PRANAYAM PART 118

 

RAVANA PRANAYAM PART 119

 

RAVANA PRANAYAM PART 120

 

RAVANA PRANAYAM PART 121

 

RAVANA PRANAYAM PART 122

MAZHAPOL PART 1

 

MAZHAPOL PART 2

 

MAZHAPOL PART 3

 

MAZHAPOL PART 4

 

MAZHAPOL PART 5

 

MAZHAPOL PART 6

 

MAZHAPOL PART 7

 

MAZHAPOL PART 8

 

MAZHAPOL PART 9

 

MAZHAPOL PART 10

 

MAZHAPOL PART 11

 

MAZHAPOL PART 12

 

MAZHAPOL PART 13

 

MAZHAPOL PART 14

 

MAZHAPOL PART 15

 

MAZHAPOL PART 16

 

MAZHAPOL PART 17

 

MAZHAPOL PART 18

 

MAZHAPOL PART 19

 

MAZHAPOL PART 20

 

MAZHAPOL PART 21

 

MAZHAPOL PART 22

 

MAZHAPOL PART 23

 

MAZHAPOL PART 24

 

MAZHAPOL PART 25

 

MAZHAPOL PART 26

 

MAZHAPOL PART 27

 

MAZHAPOL PART 28

 

MAZHAPOL PART 29

 

MAZHAPOL PART 30

 

MAZHAPOL PART 31

 

MAZHAPOL PART 32

 

MAZHAPOL PART 33

 

MAZHAPOL PART 34

Mr. ROWDI PART 1

 

Mr. ROWDI PART 2

 

Mr. ROWDI PART 3

 

Mr. ROWDI PART 4

 

Mr. ROWDI PART 5

 

Mr. ROWDI PART 6

 

Mr. ROWDI PART 7

 

Mr. ROWDI PART 8

 

Mr. ROWDI PART 9

 

Mr. ROWDI PART 10

 

Mr. ROWDI PART 11

 

Mr. ROWDI PART 12

 

Mr. ROWDI PART 13

 

Mr. ROWDI PART 14

 

Mr. ROWDI PART 15

 

Mr. ROWDI PART 16

 

Mr. ROWDI PART 17

 

Mr. ROWDI PART 18

 

Mr. ROWDI PART 19

 

Mr. ROWDI PART 20

 

Mr. ROWDI PART 21

 

Mr. ROWDI PART 22

 

Mr. ROWDI PART 23

 

Mr. ROWDI PART 24

 

Mr. ROWDI PART 25

 

Mr. ROWDI PART 26

 

Mr. ROWDI PART 27

 

Mr. ROWDI PART 28

 

Mr. ROWDI PART 29

 

Mr. ROWDI PART 30

 

Mr. ROWDI PART 31

 

Mr. ROWDI PART 32

 

Mr. ROWDI PART 33

 

Mr. ROWDI PART 34

 

Mr. ROWDI PART 35

 

Mr. ROWDI PART 36

 

Mr. ROWDI PART 37

 

Mr. ROWDI PART 38

 

Mr. ROWDI PART 39

 

Mr. ROWDI PART 40

 

Mr. ROWDI PART 41

 

Mr. ROWDI PART 42

 

Mr. ROWDI PART 43

 

 

KRISHNA PART 1

 

KRISHNA PART 2

 

KRISHNA PART 3

 

KRISHNA PART 4

 

KRISHNA PART 5

 

KRISHNA PART 6

 

KRISHNA PART 7

 

KRISHNA PART 8

 

KRISHNA PART 9

 

KRISHNA PART 10

 

KRISHNA PART 11

 

KRISHNA PART 12

 

KRISHNA PART 13

 

KRISHNA PART 14

 

KRISHNA PART 15

 

KRISHNA PART 16

 

KRISHNA PART 17

 

KRISHNA PART 18

 

KRISHNA PART 19

 

KRISHNA PART 20

 

KRISHNA PART 21

 

KRISHNA PART 22

 

KRISHNA PART 23

 

KRISHNA PART 24

 

KRISHNA PART  25

 

KRISHNA PART 26

 

KRISHNA PART 27

 

KRISHNA PART 28

 

KRISHNA PART 29

 

KRISHNA PART 30

 

KRISHNA PART 31

 

KRISHNA PART 32

 

KRISHNA PART 33

 

KRISHNA PART 34

 

KRISHNA PART 35

 

KRISHNA PART 36

 

KRISHNA PART 37

 

KRISHNA PART 38

 

KRISHNA PART 39

 

KRISHNA PART 40

 

KRISHNA PART 41

 

KRISHNA PART 42

 

KRISHNA PART 43

 

KRISHNA PART 44

 

KRISHNA PART 45

 

KRISHNA PART 46

 

KRISHNA PART 47

 

KRISHNA PART 48

 

KRISHNA PART 49

 

KRISHNA PART 50

 

KRISHNA PART 51

 

KRISHNA PART 52

 

KRISHNA PART 53

 

KRISHNA PART 54

 

KRISHNA PART 55

 

KRISHNA PART 56

 

KRISHNA PART 57

 

KRISHNA PART 58

 

KRISHNA PART 59

 

KRISHNA PART 60

 

KRISHNA PART 61

 

KRISHNA PART 62

 

KRISHNA PART 63

 

KRISHNA PART 64

 

KRISHNA PART 65

 

KRISHNA PART 66

 

KRISHNA PART 67

 

KRISHNA PART 68

 

KRISHNA PART 69

 

KRISHNA PART 70

 

KRISHNA PART 71

 

KRISHNA PART 72

 

KRISHNA PART 73

 

KRISHNA PART 74

 

KRISHNA PART 75

 

KRISHNA PART 76

 

KRISHNA PART 77

 

KRISHNA PART 78

 

KRISHNA PART 79

 

KRISHNA PART 80

 

KRISHNA PART 81

 

KRISHNA PART 82

 

KRISHNA PART 83

 

KRISHNA PART 84

 

KRISHNA PART 85

 

KRISHNA PART 86

 

KRISHNA PART 87

 

KRISHNA PART 88

 

KRISHNA PART 89

 

KRISHNA PART 90

 

KRISHNA PART 91

THAMASS PART 1

 

THAMASS PART 2

 

THAMASS PART 3

 

THAMASS PART 4

 

THAMASS PART 5

 

THAMASS PART 6

 

THAMASS PART 7

 

THAMASS PART 8

 

THAMASS PART 9

 

THAMASS PART 10

 

THAMASS PART 11

 

THAMASS PART 12

 

THAMASS PART 13

 

THAMASS PART 14

 

THAMASS PART 15

 

THAMASS PART 16

 

THAMASS PART 17

 

THAMASS PART 18

 

THAMASS PART 19

 

THAMASS PART 20

 

THAMASS PART 21

 

THAMASS PART 22

 

THAMASS PART 23

 

THAMASS PART 24

 

THAMASS PART 25

 

THAMASS PART 26

 

THAMASS PART 27

 

THAMASS PART 28

 

THAMASS PART 29

 

THAMASS PART 30

 

THAMASS PART 31

 

THAMASS PART 32 

 

THAMASS PART 33

 

THAMASS PART 34

 

THAMASS PART 35

 

THAMASS PART 36

 

THAMASS PART 37

 

THAMASS PART 38

 

THAMASS PART 39

 

THAMASS PART 40

 

THAMASS PART 41

 

THAMASS PART 42

 

THAMASS PART 43

 

THAMASS PART 44

 

THAMASS PART 45

 

THAMASS PART 46

 

THAMASS PART 47

 

THAMASS PART 48

 

THAMASS PART 49

 

THAMASS PART 50

 

THAMASS PART 51

 

THAMASS PART 52

 

THAMASS PART 53

 

THAMASS PART 54

 

THAMASS PART 55

 

THAMASS PART 56

 

THAMASS PART 57

 

ANP NOVEL PART 1

ANP NOVEL PART 2

 

ANP NOVEL PART 3

ANP NOVEL PART 4

 

 

ANP NOVEL PART 5

ANP NOVEL PART 6

 

ANP NOVEL PART 7

ANP NOVEL PART 8

 

 

ANP NOVEL PART 9

ANP NOVEL PART 10

 

ANP NOVEL PART 11

ANP NOVEL PART 12

 

 

ANP NOVEL PART 13

ANP NOVEL PART 14

 

ANP NOVEL PART 15

ANP NOVEL PART 16

 

 

ANP NOVEL PART 17

ANP NOVEL PART 18

 

ANP NOVEL PART 19

ANP NOVEL PART 20

 

ANP NOVEL PART 21

 

ANP NOVEL PART 22

 

ANP NOVEL PART 23

 

ANP NOVEL PART 24

 

ANP NOVEL PART 25

 

ANP NOVEL PART 26

 

ANP NOVEL PART 27

 

ANP NOVEL PART 28

 

ANP NOVEL PART 29

 

ANP NOVEL PART 30

 

ANP NOVEL PART 31

 

ANP NOVEL PART 32

 

ANP NOVEL PART 33

 

ANP NOVEL PART 34

 

ANP NOVEL PART 35

 

ANP NOVEL PART 36

 

ANP NOVEL PART 37

 

ANP NOVEL PART 38

 

ANP NOVEL PART 39

 

ANP NOVEL PART 40

 

ANP NOVEL PART 41

 

ANP NOVEL PART 42

 

ANP NOVEL PART 43

 

ANP NOVEL PART 44

 

ANP NOVEL PART 45

 

ANP NOVEL PART 46

 

ANP NOVEL PART 47

 

ANP NOVEL PART 48

 

ANP NOVEL PART 49

 

ANP NOVEL PART 50

 

 

 

ENTETHU MATRHAM PART 1

 

ENTETHU MATRHAM PART 2

 

ENTETHU MATRHAM PART 3

 

ENTETHU MATRHAM PART 4

 

ENTETHU MATRHAM PART 5

 

ENTETHU MATRHAM PART 6

 

ENTETHU MATRHAM PART 7

 

ENTETHU MATRHAM PART 8

 

ENTETHU MATRHAM PART 9

 

ENTETHU MATRHAM PART 10

ENTETHU MATRHAM PART 11

ENTETHU MATRHAM PART 12

ENTETHU MATRHAM PART 13

ENTETHU MATRHAM PART 14

ENTETHU MATRHAM PART 15

ENTETHU MATRHAM PART 16

ENTETHU MATRHAM PART 17

ENTETHU MATRHAM PART 18

ENTETHU MATRHAM PART 19

ENTETHU MATRHAM PART 20

ENTETHU MATRHAM PART 21

 

ENTETHU MATRHAM PART 22

 

ENTETHU MATRHAM PART 23

 

ENTETHU MATRHAM PART 24

 

ENTETHU MATRHAM PART 25

 

ENTETHU MATRHAM PART 26

 

ENTETHU MATRHAM PART 27

 

ENTETHU MATRHAM PART 28

 

ENTETHU MATRHAM PART 29

 

ENTETHU MATRHAM PART 30

 

ENTETHU MATRHAM PART 31

 

ENTETHU MATRHAM PART 32

 

ENTETHU MATRHAM PART 33

 

ENTETHU MATRHAM PART 34

 

ENTETHU MATRHAM PART 35

 

ENTETHU MATRHAM PART 36

 

ENTETHU MATRHAM PART 37

 

ENTETHU MATRHAM PART 38

 

ENTETHU MATRHAM PART 39

 

ENTETHU MATRHAM PART 40

 

ENTETHU MATRHAM PART 41

 

ENTETHU MATRHAM PART 42

 

ENTETHU MATRHAM PART 43

 

ENTETHU MATRHAM PART 44

 

ENTETHU MATRHAM PART 45

 

ENTETHU MATRHAM PART 46

 

ENTETHU MATRHAM PART 47

 

ENTETHU MATRHAM PART 48

 

ENTETHU MATRHAM PART 49

 

ENTETHU MATRHAM PART 50

 

ENTETHU MATRHAM PART 51

 

ENTETHU MATRHAM PART 52

 

ENTETHU MATRHAM PART 53

 

ENTETHU MATRHAM PART 54

 

ENTETHU MATRHAM PART 55

 

ENTETHU MATRHAM PART 56

 

ENTETHU MATRHAM PART 57

 

ENTETHU MATRHAM PART 58

 

ENTETHU MATRHAM PART 59

 

ENTETHU MATRHAM PART 60

 

ENTETHU MATRHAM PART 61

 

ENTETHU MATRHAM PART 62

 

ENTETHU MATRHAM PART 63

 

ENTETHU MATRHAM PART 64

 

ENTETHU MATRHAM PART 65

 

ENTETHU MATRHAM PART 66

 

ENTETHU MATRHAM PART 67

 

ENTETHU MATRHAM PART 68

 

ENTETHU MATRHAM PART 69

 

ENTETHU MATRHAM PART 70

 

ENTETHU MATRHAM PART 71

 

ENTETHU MATRHAM PART 72

 

ENTETHU MATRHAM PART 73

 

ENTETHU MATRHAM PART 74

 

ENTETHU MATRHAM PART 75

 

ENTETHU MATRHAM PART 76

RUDHRAVEENA PART 1

 

RUDHRAVEENA PART 2

 

RUDHRAVEENA PART 3

 

RUDHRAVEENA PART 4

 

RUDHRAVEENA PART 5

 

RUDHRAVEENA PART 6

 

RUDHRAVEENA PART 7

 

RUDHRAVEENA PART 8

 

RUDHRAVEENA PART 9

 

RUDHRAVEENA PART 10

 

RUDHRAVEENA PART 11

 

RUDHRAVEENA PART 12

 

RUDHRAVEENA PART 13

 

RUDHRAVEENA PART 14

 

RUDHRAVEENA PART 15

 

RUDHRAVEENA PART 16

 

RUDHRAVEENA PART 17

 

RUDHRAVEENA PART 18

 

RUDHRAVEENA PART 19

 

RUDHRAVEENA PART 20

 

RUDHRAVEENA PART 21

 

RUDHRAVEENA PART 22

 

RUDHRAVEENA PART 23

 

RUDHRAVEENA PART 24

 

RUDHRAVEENA PART 25

 

RUDHRAVEENA PART 26

 

RUDHRAVEENA PART 27

 

RUDHRAVEENA PART 28

 

RUDHRAVEENA PART 29

 

RUDHRAVEENA PART 30

 

RUDHRAVEENA PART 31

 

RUDHRAVEENA PART 32

 

RUDHRAVEENA PART 33

 

RUDHRAVEENA PART 34

 

RUDHRAVEENA PART 35

 

RUDHRAVEENA PART 36

 

RUDHRAVEENA PART 37

 

RUDHRAVEENA PART 38

 

RUDHRAVEENA PART 39

 

RUDHRAVEENA PART 40

 

RUDHRAVEENA PART 41

 

RUDHRAVEENA PART 42

 

RUDHRAVEENA PART 43

 

RUDHRAVEENA PART 44

 

RUDHRAVEENA PART 45

 

RUDHRAVEENA PART 46

 

RUDHRAVEENA PART 47

 

RUDHRAVEENA PART 48

 

RUDHRAVEENA PART 49

 

RUDHRAVEENA PART 50

 

RUDHRAVEENA PART 51

 

RUDHRAVEENA PART 52

 

RUDHRAVEENA PART 53

 

RUDHRAVEENA PART 54

 

RUDHRAVEENA PART 55

 

RUDHRAVEENA PART 56

 

RUDHRAVEENA PART 57

 

RUDHRAVEENA PART 58

 

RUDHRAVEENA PART 59

 

RUDHRAVEENA PART 60

 

RUDHRAVEENA PART 61

 

RUDHRAVEENA PART 62

 

RUDHRAVEENA PART 63

 

RUDHRAVEENA PART 64

 

RUDHRAVEENA PART 65

 

RUDHRAVEENA PART 66

 

RUDHRAVEENA PART 67

 

RUDHRAVEENA PART 68

 

RUDHRAVEENA PART 69

 

RUDHRAVEENA PART 70

 

RUDHRAVEENA PART 71

 

RUDHRAVEENA PART 72

 

RUDHRAVEENA PART 73

 

RUDHRAVEENA PART 74

 

RUDHRAVEENA PART 75

 

RUDHRAVEENA PART 76

 

RUDHRAVEENA PART 77

 

RUDHRAVEENA PART 78

 

RUDHRAVEENA PART 79

 

RUDHRAVEENA PART 80

 

RUDHRAVEENA PART 81

 

RUDHRAVEENA PART 82

 

RUDHRAVEENA PART 83

 

RUDHRAVEENA PART 84

 

RUDHRAVEENA PART 85

 

RUDHRAVEENA PART 86

 

RUDHRAVEENA PART 87

 

RUDHRAVEENA PART 88

 

RUDHRAVEENA PART 89

 

RUDHRAVEENA PART 90

 

RUDHRAVEENA PART 91

 

RUDHRAVEENA PART 92

 

RUDHRAVEENA PART 93

 

RUDHRAVEENA PART 94

 

RUDHRAVEENA PART 95

 

RUDHRAVEENA PART 96

 

RUDHRAVEENA PART 97

 

RUDHRAVEENA PART 98

 

RUDHRAVEENA PART 99

 

RUDHRAVEENA PART 100

 

RUDHRAVEENA PART 101

 

RUDHRAVEENA PART 102

 

RUDHRAVEENA PART 103

 

RUDHRAVEENA PART 104

 

RUDHRAVEENA PART 105

 

RUDHRAVEENA PART 106

 

RUDHRAVEENA PART 107

 

RUDHRAVEENA PART 108

 

RUDHRAVEENA PART 109

 

RUDHRAVEENA PART 110

 

RUDHRAVEENA PART 111

 

RUDHRAVEENA PART 112

 

RUDHRAVEENA PART 113

 

RUDHRAVEENA PART 114

 

RUDHRAVEENA PART 115

 

RUDHRAVEENA PART 116

 

RUDHRAVEENA PART 117

 

RUDHRAVEENA PART 118

 

RUDHRAVEENA PART 119

 

RUDHRAVEENA PART 120

 

RUDHRAVEENA PART 121

 

RUDHRAVEENA PART 122

 

RUDHRAVEENA PART 123

 

RUDHRAVEENA PART 124

 

RUDHRAVEENA PART 125

 

RUDHRAVEENA PART 126

 

RUDHRAVEENA PART 127

 

RUDHRAVEENA PART 128

 

RUDHRAVEENA PART 129

 

RUDHRAVEENA PART 130

 

RUDHRAVEENA PART 131

 

RUDHRAVEENA PART 132

 

RUDHRAVEENA PART 133

 

RUDHRAVEENA PART 134

 

RUDHRAVEENA PART 135

 

RUDHRAVEENA PART 136

 

RUDHRAVEENA PART 137

 

RUDHRAVEENA PART 138

 

RUDHRAVEENA PART 139

 

RUDHRAVEENA PART 140

 

RUDHRAVEENA PART 141

 

RUDHRAVEENA PART 142

 

RUDHRAVEENA PART 143

 

RUDHRAVEENA PART 144

 

RUDHRAVEENA PART 145

 

RUDHRAVEENA PART 146

 

RUDHRAVEENA PART 147

 

RUDHRAVEENA PART 148

 

RUDHRAVEENA PART 149

 

RUDHRAVEENA PART 150

 

RUDHRAVEENA PART 151

 

RUDHRAVEENA PART 152

 

RUDHRAVEENA PART 153

 

RUDHRAVEENA PART 154

 

RUDHRAVEENA PART 155

 

RUDHRAVEENA PART 156

 

RUDHRAVEENA PART 157

 

RUDHRAVEENA PART 158

 

 

THOLODU THOL CHERNNU PART 1

THOLODU THOL CHERNNU PART 2

THOLODU THOL CHERNNU PART 3

THOLODU THOL CHERNNU PART 4

THOLODU THOL CHERNNU PART 5

THOLODU THOL CHERNNU PART 6

THOLODU THOL CHERNNU PART 7

THOLODU THOL CHERNNU PART 8

THOLODU THOL CHERNNU PART 9

THOLODU THOL CHERNNU PART 10

THOLODU THOL CHERNNU PART 11

THOLODU THOL CHERNNU PART 12

THOLODU THOL CHERNNU PART 13

THOLODU THOL CHERNNU PART 14

THOLODU THOL CHERNNU PART 15

THOLODU THOL CHERNNU PART 16

THOLODU THOL CHERNNU PART 17

THOLODU THOL CHERNNU PART 18

THOLODU THOL CHERNNU PART 19

THOLODU THOL CHERNNU PART 20

THOLODU THOL CHERNNU PART 21

THOLODU THOL CHERNNU PART 22

THOLODU THOL CHERNNU PART 23

THOLODU THOL CHERNNU PART 24

THOLODU THOL CHERNNU PART 25

THOLODU THOL CHERNNU PART 26

THOLODU THOL CHERNNU PART 27

THOLODU THOL CHERNNU PART 28

THOLODU THOL CHERNNU PART 29

THOLODU THOL CHERNNU PART 30

THOLODU THOL CHERNNU PART 31

THOLODU THOL CHERNNU PART 32

There are many options when it comes to essay writing services. There are plenty of companies, both online and off-line, who offer assistance in essay writing. There is a service that can help you with your essay writing needs, whether it’s editing or proofreading. Before you choose the best one, it is important to do extensive research. You should also look for testimonials and reviews to see what other people have to say about the company.

Professional essay writers always aim for better grades – The reason why many students fail in their academic career is because they don’t submit their assignments on time. Many students drop out of college because they can’t get in to colleges and the requirements for good grades. Essay writing services are a great option if you don’t mind getting a low grade from time to time. This doesn’t mean essay writers will always give you better grades, but it does indicate that they are capable of doing so and are not afraid to.

Essay writing services can help you finish your papers faster – Whether you are writing papers for school, or for a client, or even yourself, it is very important that you get the job done on time. Hiring a writer can help you make sure this happens. Low prices can be used as an excuse for not getting the job done. However, you won’t be able to present a compelling argument against it. Many writers are willing to work for very low prices just so you will give them a deadline. This allows https://www.hnrcsc.com/html/201902/18953.html them to complete tasks faster and gets paid.

They are experts in the topic. This is why essay writing services are so popular. Whether you are having some personal research done or you are using a topic from an exam, a professional writer can help you with your research. Even if you don’t know much about the topic, a professional writer will be able to help you identify and correct any mistakes. Essay writers know what they are looking for when it comes to plagiarism and what to look for when it comes to not being accused of plagiarizing.

They know https://poltava.to/news/58480/ exactly what to say – If you are going to hire essay writing services to help you with your assignment, you should be able to ask for tips about what to say and how to say it. Copywriting is the foundation of writing. If you don’t https://worldinsidepictures.com/write-the-best-analytical-essay-using-these-easy-tips/ have any experience in this area, you shouldn’t be writing your essays. While it is possible to pay more for a writer with writing experience, 99 cent prices are not worth it if you want your papers plagiarized. Professional writers will have an extensive library of resources at their disposal so that they can help you avoid being accused https://famousboygaming.com/contact/ of plagiarizing.

Experienced writers are able to https://pubczworki.pl/?page_id=53 understand your needs. Most writers start with a rough draft. This allows them to give you an idea about the tone and length of your essay. Many writers understand that each author is unique and will require a different style. You might not be happy with the first draft. That is okay; you can go back and ask for revisions. You can be sure that essay writing services will listen to your concerns and deliver the best possible product in the format you prefer.

An essay writing services provider can offer you valuable assistance for your writing career. There are https://nawilzacz24.pl/science-of-logic-rules-of-reasoning-3/ a few important questions to ask https://cheeseheadtv.com/green-bay-packers/fans/write-my-paper before hiring an essay writing service firm. These questions will help you make the right decision and choose the right company. These questions will help you find the best writers available in your region.

An essay writing service should have a high-quality standard and copyeditors who check all their writers’ work. The writer https://www.dlotw.org/43457/how-to-begin-a-position-paper-cover-letters-can-allow-you-to-get-a-job-fast.html must not only https://cgventanas.com/empresa/por-que-cgv/ be able to write the top quality essays but also edit the finished product. To ensure that the final product is high-quality, the copyeditors https://katefashiondesign.com/2385/4-uncomplicated-methods-for-new-university-students-to-earn-some-cash/ should be highly skilled. Copyediting must be free of errors and inconsistencies.

Find out if the writers have easy-to-use interfaces that will allow you to get started with the writers instantly. This will allow you to save time and energy searching for the information you require and begin writing your essay in a matter of minutes. Some writers have names that are long which are sometimes difficult to pronounce. Others have complicated grammar and spelling. So that you can start writing essays as soon as possible, you should find an essay writing service that has simple interfaces.

Experience and proofreading are essential. Communicate clearly with the writer regarding your work and receive clear feedback. The top essayists have excellent communication skills and essay writers who can give you clear instructions regarding the process and turnaround time. Some companies offer the option for the client to edit their essay after it is completed. This could be a huge advantage as you are assured that your essay will be well edited.

* It is important to have experience with different styles and types of writers. It is crucial that writers are proficient in a variety of styles and topics. Writers who have extensive experience writing on the subject are the best option. A professional essay writer can help you from beginning to end.

There are a variety of aspects of essay writing services to take into consideration before hiring a writer. The suggestions above will help you narrow down your search and pick a writer that is right for you. Recent graduates and students should only select essay writing services that are knowledgeable and professional. Contact them today and find out how they can assist you!

എഴുത്തുകാരി: SKR

“അച്ചായാ കതക് തുറക്കൂ പ്ലീസ്” ഞാൻ കതകിൽ ആഞ്ഞടിച്ചു. “പ്ലീസ് കതക് തുറക്കൂ.സോറി …സോറി..പ്ലീസ്” വാതിലിൽ മുട്ടി മുട്ടി എന്റെ കൈ വേദനിക്കാൻ തുടങ്ങി. എന്റെ പുറകിൽ വന്ന പപ്പ എന്നെ മാറ്റി നിർത്തിയിട്ട് വാതിലിൽ മുട്ടി. “ജീവാ വാതിൽ തുറക്ക്”. “മോനേ നീ വാതില് തുറന്നേ”.മമ്മിയും വിളിച്ചു. വാതിൽ തുറക്കുന്ന ലക്ഷണം കാണാഞ്ഞത്കൊണ്ടാവും പപ്പ കുറച്ചു കൂടി ശബ്ദത്തിൽ വാതിലിൽ മുട്ടാൻ തുടങ്ങി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറക്കപ്പെട്ടു.

അച്ചായന്റെ മുഖം കണ്ട് പേടി തോന്നി. പള്ളിപ്പെരുന്നാളിന്റന്നു കണ്ട അതേ മുഖം. “എന്താ പപ്പയ്ക്കും മമ്മിയ്ക്കും വേണ്ടത്??” ജീവച്ചായൻ അവരോട് ദേഷ്യത്തിൽ ചോദിച്ചു. “നീയെന്തിനാ മോളെ പുറത്താക്കി കതകടച്ചത്???” പപ്പയും ദേഷ്യത്തിലായിരുന്നു. “ഞാൻ പറഞ്ഞാൽ അനുസരിക്കാത്ത ഒരുവളെ എനിക്ക് വേണ്ട.കൂടുതൽ ഒന്നും എനിക്ക് പറയാനില്ല.Just leave me alone…” അദ്ദേഹം അതുപറഞ്ഞതും അതുവരെ പിടിച്ചുനിർത്തിയിരുന്ന എന്റെ കണ്ണീർ അണപൊട്ടിയൊഴുകി…

ആ വാക്കുകളുടെ കഠിന്യത്തിൽ എന്റെ ഹൃദയം പിടഞ്ഞു. “ജീവാ.mind your words.എന്തൊക്കെയാ നീ വിളിച്ചുകൂവുന്നതെന്ന് അറിയാമോ.ഇത്രയ്ക്ക് പറയാനുംവേണ്ടി ഇവിടെന്താ നടന്നത്” പപ്പ ദേഷ്യം കൊണ്ട് വിറച്ചു. “എനിക്കൊന്നും പറയാനില്ല.”അതും പറഞ്ഞു അച്ചായൻ വീണ്ടും ഡോർ അടച്ചു. “മോള് വിഷമിക്കണ്ട.അവന്റെ ദേഷ്യം മാറുമ്പോൾ എല്ലാം ശരിയാവും.”പപ്പ എന്നെ ചേർത്തുപിടിച്ചുകൊണ്ടാശ്വസിപ്പിച്ചു. “മോള് വാ അവന്റെ ചൂടാറുമ്പോൾ തന്നെത്താനെ വന്നോളും.അവനങ്ങനെ ഒരുപാട് നേരമൊന്നും മോളോട് പിണങ്ങിയിരിക്കാൻ പറ്റില്ല.”

ജയ്‌നിമമ്മി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു. “അതേടാ നീയിങ്ങു പോര്.കടുവ ഇന്നൊറ്റയ്ക്കു കിടക്കട്ടെ.” ജിനുവും വിളിച്ചു. ജോബിച്ചായൻ മാത്രം ഒന്നും മിണ്ടിയില്ല. “ഞാനില്ല മമ്മി അച്ചായൻ വാതില് തുറക്കുമ്പോൾ എന്നെ കണ്ടില്ലേൽ വീണ്ടും പിണങ്ങും.നിങ്ങള് പൊയ്ക്കോ.ഞാനിവിടെ ഇരുന്നോളാo.” “എന്നാൽ ഈ ഡ്രസ് എങ്കിലും മാറു.വല്ല അസുഖവും വരും.” മമ്മി പറഞ്ഞതുകേട്ടു ഞാൻ നിഷേധാത്മകമായി തലയാട്ടി. “അച്ചായൻ കതക് തുറക്കാതെ ഞാനെങ്ങോട്ടും ഇല്ല മമ്മീ.”

എത്രപറഞ്ഞിട്ടും കാര്യമില്ലെന്ന് കണ്ടപ്പോൾ മമ്മി പോയി ഒരു ടവൽ കൊണ്ടുവന്നു എന്റെ തല തോർത്തി തന്നു. എല്ലാരും താഴേക്കു പോയി.ജിനു പോകാൻ നേരവും കുറേ വിളിച്ചു. അവസാനം ദേഷ്യം വന്ന് നിങ്ങൾ ചക്കിയും ചങ്കരനും കൂടെ എന്തേലും കാണിക്കെന്നു പറഞ്ഞു അവളും പോയി. എല്ലാരും പോയിക്കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അച്ചായനെ വിളിക്കാൻ തുടങ്ങി. ഒരു റെസ്പോണ്സും ഉണ്ടായില്ല.അവസാനം ക്ഷീണിച്ചു വാതിലിൽ ചാരിയിരുന്നു. സമയം കുറേ ആയെന്നു തോന്നുന്നു….. അകത്തു നിന്ന് യാതൊരനക്കവും ഇല്ല. ഉറങ്ങിപ്പോയോ കാട്ടുമാക്കാൻ..

കുറച്ചുകൂടി കഴിഞ്ഞപ്പോൾ ജിനു ഒരു പാത്രവും ഗ്ലാസ്സും കൊണ്ട് വന്നു. “കഴിക്ക്” പാത്രം മുന്നിൽ വച്ചു തന്നുകൊണ്ടു അവൾ പറഞ്ഞു.ഗ്ലാസ്സിലെ വെള്ളം അരികിലായി വച്ചു. ചപ്പാത്തിയും ചിക്കൻ കറിയും…. വിശപ്പ് നല്ലോണം ഉണ്ട്.പക്ഷേ അച്ചായനെക്കുറിച്ചാലോചിക്കുമ്പോൾ കഴിക്കാൻ തോന്നുന്നില്ല. “എനിക്ക് വേണ്ടടാ” എന്റെ സ്വരം വല്ലാതെ ക്ഷീണിച്ചിരുന്നു. ” ആഹ്. അതു നിന്നെ കണ്ടാലും പറയും.ദേ പെണ്ണേ എന്റെ കയ്യിൽ നിന്ന് ചവിട്ട് കിട്ടേണ്ടെങ്കിൽ ജാഡഎടുക്കാതെ മര്യാദയ്ക്ക് കഴിച്ചോ”. ജിനു ഭീഷണിപ്പെടുത്തി.

“അച്ചായൻ കഴിച്ചില്ലല്ലോടാ .നീയൊന്നു വിളിച്ചുനോക്കു.” “പിന്നേ എനിക്ക് വേറൊരു പണിയും ഇല്ലല്ലോ വെറുതെ കടുവയുടെ വായിൽ കൊണ്ടു തലവയ്ക്കാൻ.” “നീ കഴിക്ക്”.അവൾ നിർബന്ധിച്ചു. സത്യത്തിൽ വിശപ്പും ദാഹവും എന്നെ തളർത്തുന്നുണ്ടായിരുന്നു.എങ്കിലും അച്ചായൻ പറഞ്ഞ വാക്കുകളുടെ കാഠിന്യം അതിനും മുകളിലായിരുന്നു . ജിനു ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ കഴിക്കാൻ കൂട്ടാക്കിയില്ല.അവസാനം ഒരു പാത്രം എടുത്തുകൊണ്ടുവന്ന് ഭക്ഷണം അടച്ചുവച്ചു അവൾ. “നീയെ നിനക്ക് തോന്നുമ്പോൾ തിന്ന്.

ഇതിൽ കൂടുതൽ പറയാൻ എനിക്കറിഞ്ഞുകൂടാ.അവനവന്റെ ശരീരമാണ്.അതോർത്താൽ നന്ന്.” അതുംപറഞ്ഞു അവൾ ദേഷ്യത്തിൽ നടന്നുപോയി. കുറച്ചുകഴിഞ്ഞു മമ്മിയും പപ്പയും ജോബിച്ചായനും വന്നു.അവരും കഴിക്കാൻ നിർബന്ധിച്ചു. അവസാനം കുറച്ചു കഴിഞ്ഞു കഴിച്ചോളാo എന്നു പറഞ്ഞു അവരെ സമാധാനിപ്പിച്ചുവിട്ടു. കടൽവെള്ളത്തിൽ വീണിട്ടാവും നല്ല ചൊറിച്ചിൽ…സാരി മാറിയാൽ മതിയായിരുന്നു. ദാഹവും വിശപ്പും ശരീരത്തിന്റെ ക്ഷീണം കൂട്ടി.എങ്കിലും അച്ചായൻ വാതിൽ തുറക്കാതെ ജലപാനം പോലും ചെയ്യില്ല എന്ന വാശി വിജയിച്ചു.കണ്ണുകൾ പതിയെ അടഞ്ഞുവന്നു. 🌼🌼🌼

ജോബിൻ പതിയെ വാതിൽ തുറന്നു. ജീവന്റെ മുറിവാതിലിലേക്കു നോക്കി.താഴെ വാതിലിൽ ചാരിയിരിക്കുന്ന നീതുവിനെ കണ്ടതും അവന്റെ ഹൃദയത്തിൽ ഒരു വേദന അനുഭവപ്പെട്ടു. അവളെ ആശ്വസിപ്പിക്കാൻ അവന്റെ മനസ് വെമ്പൽ കൊണ്ടെങ്കിലും ഏതോ ആലോചനയിൽ അവൻ അതു വേണ്ടെന്നു വച്ചു. ഒരിക്കൽകൂടി അവളെ ഒന്ന് നോക്കിയിട്ട് അവൻ വാതിൽ അടച്ചു. 🌼🌼🌼🌼

ജീവൻ ഞെട്ടി കണ്ണു തുറന്നു.മൊബൈൽ എടുത്തു നോക്കി.സമയം പതിനൊന്ന് രണ്ട്. ഇത്രയും സമയം ആയോ.??ദേഷ്യവും സങ്കടവും കൊണ്ടു ഡ്രസ് പോലും മാറ്റാതെ കിടന്നതാണ്‌. നീതുവിനെക്കുറിച്ചുള്ള ഓർമ വന്നതും അവൻ പിടഞ്ഞെണീറ്റു. അവൾ എവിടെ??പറഞ്ഞത് അല്പം കടുത്തുപോയില്ലേ??? ദേഷ്യം വരുമ്പോൾ പറയുന്നതെന്താണെന്നു ഒരു ബോധവും ഉണ്ടാവില്ല. എന്തെല്ലാമാ പറഞ്ഞത് അവൾക്ക് സങ്കടം ആയിട്ടുണ്ടാവും… അവന് അവളെ കാണാൻ തോന്നി. പതിയെ വാതിൽ തുറന്നു. 🌼🌼🌼🌼

അഗാധമായ ഒരു ഗർത്തത്തിലേക്ക് ഞാൻ വീണു.പക്ഷേ അടിത്തട്ടിൽ എത്തുന്നതിനു മുൻപ് ആരുടെയോ കൈകൾ എന്നെ വലിച്ചുയർത്തി. കണ്ണുകൾ തുറന്നു. സ്വപ്നമായിരുന്നോ??? തൊട്ടു മുന്നിൽ ജീവച്ചായന്റെ മുഖം.ആ കൈകൾ എന്നെ താങ്ങിയിരിക്കുന്നെന്നു കണ്ടതും ഞാൻ പിടഞ്ഞുമാറി. അച്ചായൻ എന്നെ ആ മാറോട് ചേർത്തു.ഞാൻ കുതറി മാറാൻ ശ്രമിച്ചു. എന്നിലുള്ള പിടി മുറുകി.ചുണ്ടുകൾ നെറ്റിയിൽ വീണ്ടും വീണ്ടും പതിഞ്ഞു. എന്തെല്ലാമാ പറഞ്ഞത്…അതോർത്തപ്പോൾ വീണ്ടും അകന്നുമാറാൻ ശ്രമിച്ചെങ്കിലും അച്ചായൻ കൂടുതൽ ചേർത്തുപിടിക്കുകയാണ് ചെയ്തത്. ഞാൻ മുഖമുയർത്തി നോക്കി .

ആ കണ്ണുകൾ നിറഞ്ഞിരുന്നു.കണ്ടപ്പോൾ സഹിച്ചില്ല.എന്റെ പ്രാണൻ.. എന്റെ കൈകളും അച്ചായനെ ചുറ്റിവരിഞ്ഞു.ആ നെഞ്ചിൽ അമർത്തി ചുംബിച്ചു.കണ്ണുനീർ അദ്ദേഹത്തിന്റെ ഷർട്ടിനെ നനയിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ചായൻ എന്നെ ദേഹത്തു നിന്നും അടർത്തി മാറ്റി. “എന്താ എന്റെ വാവ ഈ നനഞ്ഞ ഡ്രസ് ഒന്നും മാറ്റാഞ്ഞത്??” അലിവോടെയുള്ള ആ ചോദ്യം കേട്ടതും ഞാൻ ആളെ കൂർപ്പിച്ചു നോക്കി. “ഞാൻ മാറ്റിതരട്ടേ??”കുസൃതിയോടെ അദ്ദേഹം അതു പറഞ്ഞതും കയ്യിൽ കളിയായി അടിച്ചുകൊണ്ടു ബാത്റൂമിന്റെ നേർക്ക് നടന്നു. ഞാൻ കയറുന്നതിനു മുൻപ് തന്നെ ആള് ബാത്റൂമിന്റെ അകത്തുകടന്നിരുന്നു.ശങ്കിച്ചു നിന്ന എന്നെ ഒരു നിമിഷം കൊണ്ടു വലിച്ചകത്തിട്ടു ഡോർ ലോക്ക് ചെയ്തു. 🌼🌼🌼🌼

രാവിലെ എഴുന്നേറ്റതും പല്ല് തേക്കാതെ തന്നെ ജിനു മുകളിലേക്ക് പാഞ്ഞു.ഇന്നലെ എന്തായോ എന്തോ. അടച്ചുവച്ച ഭക്ഷണം അതുപോലെയുണ്ട്.നീതുവിനെ അവിടെയൊന്നും കാണാനില്ല. ഡോർ കുറച്ചു തുറന്നു കിടക്കുന്നത് കണ്ട് ആശങ്കയോടെയാണ് അകത്തേക്ക് നോക്കിയത്. തുറന്ന അതേ സ്പീഡിൽ അവൾ കതക് തിരിച്ചടച്ചു.കണ്ണുകൾ ഇറുകെ പൂട്ടി ചമ്മിയ മുഖത്തോടെ കുറച്ചു നേരം നിന്നു. പതിയെ തിരിയെ നടന്നപ്പോൾ മുന്നിൽ ജോബിച്ചായൻ. “ന്താടീ ഒരു കള്ളത്തരം”.അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ജോബി ചോദിച്ചു. “ഒന്നുമില്ല.

അല്ല ജോബിച്ചാൻ എങ്ങോട്ടാ??” “ഞാൻ നീതൂനെ നോക്കാൻ .ആ കടുവ ഇന്നലെ എന്താക്കിയോ എന്തോ??” “ഒന്നും ആക്കിയില്ല.അവര് നല്ല സന്തോഷത്തിലാ.ജോബിച്ചാൻ പോയി ചായ കുടിക്ക്.” “നിനക്കെങ്ങനറിയാം അവര് സന്തോഷത്തിലാണെന്നു.എന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലോ??” ജോബി സംശയത്തിൽ നെറ്റി ചുളിച്ചു. ജിനു എന്തു പറയണമെന്നറിയാതെ നിന്നു. “അത്….അതുറപ്പാ ജോബിച്ചായാ.” “മ്” അവളുടെ പറച്ചിലിൽ എന്തോ ഉണ്ടെന്ന് തോന്നിയത് കൊണ്ടാവും ഒന്നമർത്തി മൂളി അവൻ തിരിഞ്ഞു മുറിയിലേക്ക് പോയി.

ജിനു താഴേക്ക് പോകുമ്പോളാണ് ജയ്‌നി സ്റ്റയേഴ്‌സ് കയറി വരുന്നത് കണ്ടത്. ഓഹ് മരുമോളുടെ സുഖവിവരം അന്വേഷിക്കാൻ പോകുവായിരിക്കും. “മമ്മി എങ്ങോട്ടാ??” “ഞാൻ എന്റെ കൊച്ചിനെ നോക്കാൻ .ഇന്നലെ മൊത്തം ആ മുറിയ്ക്ക് പുറത്തായിരുന്നോ എന്നറിയണ്ടേ.പിന്നെ അവനോടു രണ്ട് വർത്താനം പറയണം.” ജയ്‌നി അരിശം പൂണ്ടു. “മമ്മി ഈ വയ്യാത്ത കാലും കൊണ്ടു എങ്ങോട്ടും പോകണ്ട.അവര് തമ്മിൽ ഒരു പ്രശ്നവുമില്ല.നല്ല സ്നേഹത്തിലാ.” “ങാ അതെനിക്കൂടെ ബോധ്യമാവട്ടെ.അവളെ എന്നെ ഏല്പിച്ചിട്ടാ നാൻസി പോയേക്കുന്നത്.

നീ അങ്ങോട്ടു മാറി നിൽക്ക് പെണ്ണേ” ജിനുവിനെ വകഞ്ഞുമാറ്റി ജയ്‌നി സ്റ്റെപ് കയറാൻ തുടങ്ങി. “ആഹ് എന്നാ പോയി കാണാൻ ഉള്ളത് കണ്ടിട്ട് വാ” ജിനു ദേഷ്യത്തിൽ പറഞ്ഞു. അവളുടെ പറച്ചിൽ കേട്ട് ജയ്‌നി ഞെട്ടിതിരിഞ്ഞു പത്രം വായിച്ചുകൊണ്ടിരുന്ന ജേക്കബിനെ നോക്കി. അയാൾ മുഖത്തു വിരിഞ്ഞ ചിരി മറയ്ക്കാനായി പത്രത്താളിൽ മുഖം പൂഴ്ത്തി. “പെണ്ണിന് വന്ന് വന്ന് എന്താ എവിടെയാ പറയേണ്ടതെന്ന് ഒരു ബോധവുമില്ല.” ജയ്‌നി അവളുടെ ചെവി പിടിച്ചു കിഴുക്കിയിട്ട് താഴേക്ക് നടന്നു. “അത് ശരി ഇപ്പൊ എനിക്കായോ കുറ്റം??” ജിനു പിറുപിറുത്തു കൊണ്ട് അവളുടെ മുറിയിലേക്കും. 🌼🌼🌼🌼🌼

കണ്ണുതുറന്നപ്പോൾ കണ്ടത് എന്നോട് ചേർന്ന്കിടന്നുറങ്ങുന്ന അച്ചായന്റെ മുഖമാണ്. ഉറങ്ങുമ്പോൾ എന്തു പാവമാ ഈ കാട്ടുമാക്കാൻ… മനസിൽ പ്രണയവും വാത്സല്യവും നിറഞ്ഞു. മുഖമൊന്നുയർത്തി ആ കണ്ണുകളിൽ ഉമ്മ വച്ചു. കണ്ണടച്ചു പിടിച്ചു തന്നെ ആളെന്നെ അടക്കിപ്പിടിച്ചു. ഞാൻ ആ പിടി വിടുവിച്ചു ചുണ്ടിൽ അമർത്തി ഉമ്മ വച്ചിട്ട് ഓടി ബാത്‌റൂമിൽ കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോഴും ആള് കണ്ണടച്ചു കിടക്കുകയാണ്. ഇനി അടുത്ത് പോയാൽ പണി കിട്ടും എന്നുറപ്പുള്ളത് കൊണ്ട് നേരെ വാതിലിനടുത്തേക്ക് നടന്നു.

വാതിലിന്റെ ലോക്ക് എടുക്കാൻ നോക്കിയപ്പോഴാണ് അറിയുന്നത് വാതിൽ തുറന്നിട്ടിരിക്കുവാരുന്നെന്ന്… കർത്താവേ ആരേലും കണ്ടിട്ടുണ്ടാവുമോ?? രാവിലത്തെ കിടപ്പ് ഓർത്തപ്പോൾ തന്നെ ഒരു തരിപ്പനുഭവപ്പെട്ടു… തിരിഞ്ഞച്ചായനെ നോക്കി.വീണ്ടും ഉറങ്ങിയെന്നു തോന്നുന്നു.എന്നാലും ഈ അച്ചായൻ വല്ലാത്ത പണിയായി പോയി കാണിച്ചത് വാതില് കുറ്റിയിടാതെ…. വാതിൽ ചാരിയിട്ടു നേരെ താഴേക്കു പോയി. മമ്മി കണ്ടയുടൻ കെട്ടിപ്പിടിച്ചു നിങ്ങള് തമ്മിലുള്ള പിണക്കമെല്ലാം മാറിയോന്നു ചോദിച്ചു. അടുക്കളയുടെ സ്ലാബിൽ കയറിയിരുന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ജിനു അങ്ങോട്ട് വന്നത്.

ഞാൻ അവളെ കണ്ടതും മനോഹരമായി ചിരിച്ചു കൊടുത്തു. പെണ്ണ് അപ്പോ തുടങ്ങിയതാ ഒരുമാതിരി ആക്കിയുള്ള മൂളല്.. അവസാനം പിടിച്ചപിടിയാലെ അവളെ അവളുടെ മുറിയിൽ കൊണ്ടു വന്നു ചോദ്യം ചെയ്തു. “അതേ ഇവിടെ പ്രായപൂർത്തിയായ കല്യാണം കഴിക്കാത്ത രണ്ടു പിഞ്ചുപൈതങ്ങൾ ഉണ്ടെന്ന ഓർമ വേണം നിനക്കും നിന്റെ കെട്ടിയോനും.” കൂടുതൽ കേൾക്കാനുള്ള ശക്തിയില്ലാത്തത് കൊണ്ടു ഞാൻ അവിടുന്ന് പതുക്കെ വലിഞ്ഞു. 🌼🌼🌼🌼🌼

പ്രാക്ടിക്കൽ എക്സാം കഴിഞ്ഞ് ഇന്നാണ് തിരിച്ചെത്തിയത്. സത്യത്തിൽ ഇന്നലേ എക്സാം കഴിഞ്ഞതാണ്. ഇന്ന് ഞങ്ങൾ ഫ്രണ്ട്‌സ് ഒരുമിച്ച് ഞങ്ങളുടെ കലാലയ ജീവിതത്തിലെ അവസാനത്തെ ട്രീറ്റ് നടത്തി. ഞങ്ങൾ നാലു പേരും പിന്നെ അലെക്സിയും വിപിയും… ഞങ്ങൾക്ക് മാത്രം സ്വന്തമായ കുറേ ഓർമകൾ അയവിറക്കിയൊരു ഒത്തുചേരൽ… സുന്ദരമായ ഓർമകളെ മറവിയ്ക്ക് വിട്ട് കൊടുക്കില്ലെന്നും എന്നും ഈ സൗഹൃദം കാത്തുസൂക്ഷിക്കും എന്നും മനസിൽ ഊട്ടിയുറപ്പിച്ചു കൊണ്ട് ഞങ്ങൾ പിരിഞ്ഞു. ഞാനും ഡെയ്സിയും ബസിലാണ് വന്നത്.

ഇന്നു രാവിലെ ഫൈനൽ എക്സാം കഴിഞ്ഞ് ജിനുവും എത്തിയിട്ടുണ്ട്. ബസ് സ്റ്റേഷനിൽ നിന്നും പിക്ക് ചെയ്യാൻ ഡെന്നിയാണ് എത്തിയത്.അവൻ വന്നിട്ട് ഒരാഴ്ചയായി. ഞങ്ങളുടെ കല്യാണത്തിന് എക്സാം ആയിരുന്നത് കൊണ്ട് അവന് വരാൻ പറ്റിയിരുന്നില്ല. ആ കുറവ് തീർക്കാൻ എല്ലാരും ഒന്നിച്ച് ടൂർ പോകണമെന്നാണ് അവന്റെ ഡിമാൻഡ്. ഞങ്ങൾക്ക് ഹണിമൂൺ ട്രിപ്പും ആവുമത്രേ…

ചെക്കന്റെ ഒരു തമാശ… പിറ്റേന്ന് ജോബിച്ചായൻ എത്തി. അന്ന് വൈകുന്നേരം ഡെയ്‌സി ആൻഡ് ഫാമിലിയും വന്നു. രാത്രി ഭക്ഷണത്തിന് ശേഷം എല്ലാരും ലോണിൽ ഒത്തുകൂടി. “എല്ലാരോടുമായി പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്” ഡേവി അങ്കിൾ പറഞ്ഞു. അതെന്താണെന്നറിയാൻ ഞങ്ങൾ ആകാംഷയോടെ അങ്കിളിനെ നോക്കി.

…..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

ജീവരാഗം: ഭാഗം 20

എഴുത്തുകാരി: SKR

വൈകുന്നേരം ക്ലാസ് കഴിഞ്ഞ ഉടൻ ഞാൻ പാർക്കിങ്ങിലേക്ക് നടന്നു.കൂടെ അവരും . ഞങ്ങൾ എത്തിയതും അച്ചായന്റെ കാർ ഞങ്ങളുടെ മുൻപിൽ വന്നു നിന്നതും ഒരുമിച്ചായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്നും ജീവച്ചായൻ ഇറങ്ങിവന്നു. പാർക്കിങ്ങിൽ നിന്നും ബൈക്ക് എടുക്കാൻ വന്ന അലെക്സിയും വിപിയും പുള്ളിക്കാരനെ കണ്ട ഉടൻ ഓടിച്ചെന്നു കൈകൊടുത്തു. അവരോടു കുശലാന്വേഷണം നടത്തുന്ന എന്റെ പ്രണയത്തെ കണ്ണിമയ്ക്കാതെ ഞാൻ നോക്കി നിന്നു.

അവരോടു യാത്ര പറഞ്ഞു പുള്ളിക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ ഞങ്ങളെ കൈ വീശിക്കാണിച്ചിട്ടു പോയി. ഡെയ്സിയോടൊക്കെ അച്ചായൻ എന്തൊക്കെയോ ചോദിച്ചു.എന്നെ മൈൻഡ് ചെയ്യുന്നുതന്നെയില്ല. ചെറിയ ഒരു വിഷമം തോന്നി.അവളുമാരോട് യാത്ര പറഞ്ഞു കാറിൽ കയറി ഇരുന്നു. കുറച്ചു ദൂരം പോയിട്ടും കാട്ടുമാക്കാൻ മൗനവൃതത്തിലാണ്.ഇന്നലത്തെ എന്റെ പെർഫോർമൻസിന്റെ ബാക്കിപത്രമാക്കിയിരിക്കും. വീട്ടിൽ എത്തുന്നവരെ ജീവച്ചായൻ മിണ്ടിയില്ല.പാട്ടും വച്ച് അങ്ങനെ പോന്നു.ഞാനിടയ്ക്കു ഉറങ്ങിപ്പോയി.

വീട്ടിൽ എത്തിയപ്പോഴാണ് പിന്നെ ഉണർന്നത്. എന്നെകണ്ടതും മമ്മിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി .ഒരു ചമ്മിയ ചിരിയും ചിരിച്ചു ഓടിപ്പോയി മമ്മിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു. “മതി മതി സോപ്പിങ്.പോയി കുളിച്ചിട്ടു വാ മമ്മി ചായഎടുക്കാം”മമ്മി എന്റെ തലയിൽ തലോടിക്കൊണ്ടു പറഞ്ഞു. “പപ്പ എവിടെ മമ്മീ??” “വന്നില്ല.പെട്ടെന്ന് കുളിച്ചിട്ടു വാ വിശക്കുന്നില്ലേ നിനക്ക്??” സ്റ്റെപ് കയറുമ്പോൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ജീവച്ചായന്റെ പ്രതികരണം ഓർത്തുള്ള ഭയം… മുറിയിലെത്തിയപ്പോൾ ആള് ബാത്റൂമിലാണ്… കുറച്ചു കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ റൂമിനു പുറത്തേക്ക് പോയി. നല്ല സങ്കടം വരുന്നുണ്ടായിരുന്നു.വരേണ്ടിയിരുന്നില്ല.. ചിലസമയത്തു അച്ചായനെ തീരെ മനസിലാക്കാൻ കഴിയുന്നില്ല… കുളിച്ചു വന്നപ്പോഴേക്കും മമ്മി ചായയും പഴംപൊരിയും എടുത്തുവച്ചിരുന്നു.

ആ കാട്ടുമാക്കാനെ അവിടെങ്ങും കണ്ടില്ല. കഴിച്ചു കഴിഞ്ഞ് ഞാൻ മമ്മിയുമായി കത്തിവച്ചു അവിടെത്തന്നെ നിന്നു. രാത്രി ഭക്ഷണത്തിന് തൊട്ടുമുന്നാണ് നമ്മുടെ കഥാനായകൻ എത്തിയത്. ഭക്ഷണത്തിന് ശേഷം മുറിയിലെത്തി.അച്ചായൻ മൊബൈലും നോക്കി ഇരിക്കുന്നുണ്ട്. “അച്ചായാ സോറി” സങ്കടത്തോടെ വിളിച്ചു. “എന്തിന്??” മൊബൈലിൽ നിന്നും മുഖമുയർത്താതെയാണ് ചോദ്യം. ഞാൻ അരികിൽ ഇരുന്നു. “ഈ സാധനം ഒന്നെടുത്തു വയ്ക്കാമോ??

“ദേഷ്യത്തോടെ മൊബൈൽ വലിച്ചെടുത്തു. അങ്ങനെ ചെയ്യുമെന്ന് പുള്ളി പ്രതീക്ഷിച്ചില്ലാരുന്നെന്നു തോന്നുന്നു. മൊബൈലിൽ തെളിഞ്ഞ ഫോട്ടോ കണ്ടതും അതുവരെയുണ്ടായിരുന്ന എല്ലാ സങ്കടവും മാഞ്ഞുപോയി. ഞാൻ ഉറങ്ങിക്കിടക്കുന്ന ഫോട്ടോ ആയിരുന്നു. എപ്പോ എടുത്തതാണെന്നറിയില്ല. ഞാൻ ഫോട്ടോസ് സ്ലൈഡ് ചെയ്തുനോക്കി.ആഹാ !!ഞാൻ ഉറങ്ങുന്നതിന്റെ പല അംഗിളിലുള്ള ഫോട്ടോസ്. ഒരുദിവസം എടുത്തതല്ല.ഡ്രസ് വ്യത്യാസമുണ്ട്….

ഞാൻ അച്ചായനെ കൂർപ്പിച്ചു നോക്കി.ആ ചുണ്ടുകളിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. പെട്ടെന്ന് ആള് എന്നെ വലിച്ചടുപ്പിച്ചു.ഫോൺ കയ്യിൽ നിന്നും വാങ്ങിവച്ചു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അധരങ്ങൾ അധരങ്ങളാൽ ബന്ധിക്കപ്പെട്ടു. 💮💮💮💮💮💮💮💮💮💮💮💮💮💮💮 വിയർപ്പിൽ കുളിച്ച് ആ മാറിൽ തല വച്ച് കിടന്നു. “എന്തിനായിരുന്നു എന്നോട് മിണ്ടാതിരുന്നത്??” നെഞ്ചിൽ ചെറുതായി ഇടിച്ചുകൊണ്ടാണ് ചോദിച്ചത്. “ഇന്നലത്തെപോലെ ഇനിയും കരയാൻ തോന്നാതിരിക്കാൻ.”

അച്ചായൻ അതു പറഞ്ഞതും നെഞ്ചിൽ അമർത്തി ഒരു കടിയങ്ങു കൊടുത്തു.അല്ല പിന്നെ.. “ഹൗ!!!പട്ടിക്കുട്ടീ….തിരിച്ചു ഞാനും തരട്ടേ ഒരു കടി അതേ ഇടത്തു??” കുസൃതിയോടെ അത് ചോദിച്ചതും വേണ്ടാ എന്നു പറഞ്ഞുകൊണ്ട് ഞാൻ ബെഡ്ഷീറ്റുകൊണ്ടു ശരീരം മൂടി. സാഹചര്യം തീരെ മോശമാ എന്തിനാ വെറുതേ…. 💮💮💮💮💮💮💮💮💮💮💮💮💮💮💮 “ഇന്നും കരഞ്ഞുകൊണ്ടിരിക്കരുത്”. എന്നെ കോളേജിന് മുന്നിൽ ഡ്രോപ്പ് ചെയ്തുകൊണ്ടു അച്ചായൻ പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ടു തലയാട്ടി. “പോട്ടേട്ടോ ” എന്റെ തലയിൽ തടവി. ക്ലാസ്സിൽ എന്നേക്കാത്തു ഒരു ന്യൂസ് ഉണ്ടായിരുന്നു.

“നീതൂസെ എക്സാം ഡേറ്റ് വന്നൂട്ടോ” ചെന്നവഴിയേ തന്നെ വിപി പറഞ്ഞു. അടിപൊളി.അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയ്ക്ക് തന്നെ അച്ചായനെ വിളിച്ചുപറഞ്ഞു. ഇനി പരീക്ഷ കഴിഞ്ഞിട്ട് വീട്ടിലേക്ക് ചെന്നാൽ മതിയെന്ന് പറഞ്ഞുകളഞ്ഞു എന്റെ കെട്ടിയോൻ… പിന്നീടുള്ള ദിവസങ്ങൾ പരീക്ഷാചൂടിന്റേതായിരുന്നു… അച്ചായൻ പറഞ്ഞതുപോലെ ഹോസ്റ്റലിൽ തന്നെയിരുന്നു . അല്ല അങ്ങേർക്കു എന്നെ റാങ്ക് ഹോൾഡർ ആക്കിയേ തീരൂ എന്ന് നിര്ബന്ധമുള്ളത് പോലെ. 💮💮💮

ഇന്ന് ലാസ്റ്റ് എക്‌സാമും കഴിഞ്ഞു.ഇനി പ്രാക്ടിക്കൽസ്. ഡേറ്റ് വന്നിട്ടില്ല.ഡെയ്സിയോടൊപ്പമാണ് പോകുന്നത്. അച്ചായൻ വരാമെന്നുപറഞ്ഞെങ്കിലും ഞങ്ങൾ തനിയെ വന്നോളാo എന്നുപറഞ്ഞു ഞാൻ ആ ആഗ്രഹത്തെ തള്ളിക്കളഞ്ഞു . 💮💮💮💮💮💮💮💮💮💮💮💮💮💮💮 കുറേ ദിവസങ്ങൾക്കു ശേഷം പ്രണയം നുരഞ്ഞുപൊന്തിയ രാത്രി. അതുവരെ പരസ്പരം കാണാതിരുന്നതിന്റെ സങ്കടമെല്ലാം ഞങ്ങൾ പ്രണയിച്ചു തീർത്തു.

പിറ്റേദിവസം രാവിലെ ജിനുവും ജോബിച്ചായനും വന്നു. ഞങ്ങടെ കല്യാണത്തിനു ശേഷം അവര് ആദ്യമായാണ് വരുന്നത്. എല്ലാരും കൂടിയാണ് എന്റെ വീട്ടിൽ പോയത്. നവീനച്ചാച്ചൻ രണ്ടു ദിവസം കഴിഞ്ഞുതിരിച്ചു പോകും….. “നാളെ നമുക്ക് ഒരു സിനിമയ്ക്ക് പോകാം.അതുകഴിഞ്ഞു ബീച്ചിലും….ഒരു ഫുൾഡേ ഔട്ടിങ്…”പോരുന്ന വഴിയേ ജിനു പറഞ്ഞു. “മമ്മി തന്ന സാരി മോൾക്കിഷ്ടപ്പെട്ടില്ലേ” പിറ്റേ ദിവസം പള്ളിയിൽ പോകാനായി ഒരുങ്ങിയിറങ്ങിയ എന്നോട് മമ്മി ചോദിച്ചു. “ഇഷ്ടപ്പെട്ടല്ലോ മമ്മീ.അതെന്താ അങ്ങനെ ചോദിച്ചത്??” “നീയത് ഉടുത്തുകണ്ടില്ല.

അതുകൊണ്ട് ചോദിച്ചതാ.” നാലാം വിരുന്നിന്റെ പിറ്റേന്ന് മമ്മി എനിക്കൊരു യെല്ലോ ഷിഫോൺ സാരി സമ്മാനിച്ചിരുന്നു.അതുടുക്കാനുള്ള സാഹചര്യം വരാഞ്ഞതു കൊണ്ട് ഉടുത്തില്ലെന്നെ ഉള്ളൂ. പള്ളികഴിഞ്ഞു വന്ന് തലേന്ന് തീരുമാനിച്ചപോലെ ഔട്ടിങിന് പോകാനായി ഏത് ഡ്രസ് ഇടും എന്ന സംശയത്തിൽ നിന്നപ്പോൾ ആ സാരി കയ്യിൽപ്പെട്ടു. എന്നാ പിന്നെ ഇതുടുത്തേക്കാം.മമ്മിയുടെ പരിഭവവും മാറിക്കോളും.അച്ചായനും ഒരു സർപ്രൈസ് കൊടുക്കാം. സാരി ഉടുക്കാൻ അറിയാം.ആ കോണ്ഫിഡൻസിൽ ഉടുക്കാൻ തുടങ്ങി.

ഉടുത്തുകഴിഞ്ഞു കണ്ണാടിയിൽ നോക്കി ആത്മനിർവൃതികൊണ്ടു…. കൊള്ളാം .നന്നായിട്ടുണ്ട്…വെൽഡൻ നീതൂ…സ്വയം ഒന്നു പൊങ്ങി. താഴേ നിന്നു നീതൂ എന്ന വിളി കേട്ടതും ഞാൻ താഴേക്കിറങ്ങി.ഇറങ്ങിയതും അച്ചായൻ മുന്നിൽ… ആ മുഖം വിടരുന്നത് സന്തോഷത്തോടെ നോക്കി നിന്നു. അടുത്ത നിമിഷം ആ മുഖത്തെ സന്തോഷം കെട്ടു. “നീ പാർട്ടിക്കാണോ നീതൂ?? തീയറ്ററിലും ബീച്ചിലുമെല്ലാം പോകാൻ പറ്റിയ വേഷം.നിനക്കിത്ര കോമണ് സെൻസില്ലേ??” എനിക്കാകെ ദേഷ്യവും സങ്കടവും വന്നു. മെനക്കെട്ടു അങ്ങേരെ കാണിക്കാൻ വന്നപ്പോൾ കിട്ടിയ വർത്തമാനം….

“ഞാനിനി ഇത് മാറ്റണോ??”എന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു. “പിന്നല്ലാതെ ” അച്ചായൻ വേറെ എന്തോകൂടി പറയാൻ വന്നതും ജിനു ഓടിക്കയറി വന്നു. “വൗ!!!!സൂപ്പർ പെണ്ണേ ” “നീ വന്നേ .ഇനിയും വൈകിയാൽ ടിക്കറ്റ് കിട്ടില്ല.” എന്തെങ്കിലും പറയുന്നതിന് മുൻപേ അവൾ എന്നെ വലിച്ചും കൊണ്ട് താഴെക്കോടി. നിസ്സഹായതയോടെ തിരിഞ്ഞു നോക്കി .ആ മുഖം ദേഷ്യത്താൽ കല്ലിച്ചിരുന്നു. കാർ ഓടിച്ചത് അച്ചായനാണ്.മനസിലെ ദേഷ്യം മുഴുവൻ അതിൽ തീർത്തു അങ്ങേര്.

തീയറ്ററിൽ അടുത്തടുത്തിരുന്നപ്പോൾ ഞാൻ പതിയെ ആ കൈകളിൽ എന്റേതും ചേർത്തുവച്ചു. കൈ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടുകൊടുത്തില്ല. പിന്നെ പതിയെ വിരലുകൾ പരസ്പരം കഥ പറയാൻ തുടങ്ങി. 💮💮💮💮💮💮💮💮💮💮💮💮💮💮💮 കടൽക്കാറ്റുമേറ്റ് ജിനുവും ജോബിച്ചായനും കടലിൽ കളിക്കുന്നത് നോക്കി അങ്ങനെ നിന്നു. അച്ചായൻ കുറച്ചുമാറി നിൽപ്പുണ്ട്.പപ്പയും മമ്മിയും അവിടെ ഇരിക്കുന്നു. “വാ പെണ്ണേ”? എന്നും വിളിച്ച് ജിനു വന്ന് കൈപിടിച്ചു വലിച്ചതും ഞാൻ ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണു.

ഒരു തിരമാല അടിമുടി എന്നെ നനച്ചുകൊണ്ടു കടന്നുപോയി. ജീവച്ചായൻ വെപ്രാളത്തിൽ ഓടി വന്ന് പൊക്കിയെടുത്തു. മമ്മിയും പപ്പയും ജോബിച്ചായനുമെല്ലാം ഓടി വന്നു. ജിനു എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ നിന്നുപോയി. കുഴപ്പമൊന്നുമില്ല എന്നു കണ്ട് ആശ്വാസത്തോടെ എന്നെ നോക്കിയ അച്ചായന്റെ മുഖം ദേഷ്യത്താൽ ചുവന്നു. “നിനക്ക് ഈ ഡ്രസ് അല്ലാതെ വേറൊന്നും ഇല്ലായിരുന്നോ നീതൂ” ജോബിച്ചായന്റെ ചോദ്യം കേട്ടതും ജീവച്ചായൻ വെട്ടിത്തിരിഞ്ഞു കാറിന്റെ അടുത്തേക്ക്പോയി.

ഞാൻ പുറകെ പോയി.നന്നായി നനഞ്ഞത് കൊണ്ടു എനിക്ക് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സിറ്റുവേഷൻ മോശമാണെന്നു തോന്നിയത് കൊണ്ടാവും എല്ലാരും വേഗം വന്ന് വണ്ടിയിൽ കയറി. അച്ചായൻ കാറിന്റെ കീ ജോബിച്ചായന് ഇട്ടുകൊടുത്തു. കാർ നിർത്തിയതും അച്ചായൻ കൊടുങ്കാറ്റ് പോലെ അകത്തേക്ക് പാഞ്ഞു.മമ്മി ഓടിച്ചെന്നു മുൻവശത്തെ വാതിൽ തുറന്നു കൊടുത്തു .

കാലിൽ ഉടക്കിക്കളിക്കുന്ന നനഞ്ഞസാരിയും കൊണ്ടു ഞാനും അച്ചായന്റെ പുറകെ വേഗത്തിൽ നടക്കാൻ ശ്രമിച്ചു. മുറിക്കുള്ളിലേക്കു കയറിയ ആള് എനിക്ക് മുന്നിൽ ആ വാതിൽ കൊട്ടിയടച്ചു…..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

ജീവരാഗം: ഭാഗം 19

How to write a term paper is one of the most important things to know in academic lifestyle. A term paper is usually an academic research paper or a report that will take the form of a composition. Typically it is usually assigned at university, college, or college at the end of your term. The term papers has a substantial importance in the overall score for your particular subject for which the examination is given. Each course usually has distinct prerequisites for writing term papers.

Usually the first step for a student to choose to write term papers is prep. This usually means that you need to collect all the required information and facts that you will require for your research. You might choose to collect statistics such as rates of violent offenses, rates of child abuse, the number of offenders in a neighborhood, etc.. The actual data collection and compilation may take a little longer, but it has to be done correctly. Other details which you may want to collect are the demographics of your area, your school’s standing, along with your child’s personality and behavior. The statistical information is vital to your research, especially if you are planning on writing about a topic like child abuse.

The next step to your how to write a term paper is to write an introduction. An introduction is usually regarded as the first portion of a paper, particularly one that is quite long. This is because it contains your thesis statement, which is the main point of your newspaper. The thesis statement usually gives an overall idea about what the paper is all about, though you may need to modify it based on your research. Aside from the introduction, you may also want to write a few different pages before beginning the writing process.

The body of your paper will contain all of your main points, as well as any supporting or additional facts that you have gathered from your investigation. It will consist largely of text and images. Since most men and women prefer to read instead essay writer of listen, a massive amount of text is generally preferred when composing an outline. Also, it allows them to concentrate only on the principal points of your research while they are still researching it.

While a debut is vital, many people do not realize that if they are considering how to write a term paper on child abuse. The name of your paper should be the first thing that catches your reader’s attention. It must stick them out , enough to make them want to read on. Nonetheless, your title should not be the only thing contained on your newspaper; you essay writer need to incorporate at least three other relevant items in it. These other items should give your readers additional information concerning the topic of your research.

Other things that needs to be contained in a research paper include graphs and illustrations. Graphs often times provide more awareness about the results which you are studying. When writing an outline, if you find that you just run out of thoughts for charts, consider using a genuine chart which you’ve drawn yourself. If you’re unsure how to draw a essay writer graph or how to correctly place your data in a chart, request assistance from a student or tutor. The more research you do about the subject, the easier it will be for you to write a paper on the same topic.

എഴുത്തുകാരി: അശ്വതി കാർത്തിക

ന്യൂസ് കണ്ട് അവിടെ ഇരുന്ന് ചെറുതായൊന്നു മയങ്ങി പോയി.അപ്പോഴാണ് വിദ്യ വന്നു വിളിക്കുന്നത്… ഞെട്ടി പോയല്ലോ വിദ്യേ. നിനക്ക് ഒന്ന് പതുക്കെ വിളിച്ചൂടെ.. ഞാൻ രണ്ട് മൂന്ന് തവണ വിളിച്ചല്ലോ, കേൾക്കാത്തത് എന്റെ കുറ്റം ആണോ. എനിക്ക് കുറച്ചു കാശ് വേണം അത് പറയാൻ ആണ് വിളിച്ചേ.. രാവിലെ പോണേനു മുന്നേ തന്നാൽ മതി. എത്ര രൂപ? എനിക്ക് ഒരു അയ്യായിരം രൂപ. അത്യാവശ്യം ആണ് രാവിലെ മറക്കരുത്.അതും പറഞ്ഞു അവൾ റൂമിലേക്ക് പോവാൻ തുടങ്ങി… വിദ്യേ നീ ഒന്നു നിന്നെ.. നീ പറഞ്ഞത് എത്ര ആണെന്ന് ബോധം ഉണ്ടോ. പെട്ടന്ന് അയ്യായിരം രൂപേടെ ആവശ്യം എന്താ നിനക്ക്.നിന്റെ ഫീസ് ഒക്കെ അടച്ചത് ആണ്. വേറെ എന്റെ അറിവിൽ വല്യ ചിലവ് ഒന്നും ഇല്ല.

പിന്നെ പെട്ടന്ന് എന്താ.. ഒന്നാമത്തെ കാര്യം എത്ര രൂപ ആണോ എന്ന് എനിക്ക് ബോധം ഉണ്ടോ എന്ന്. ബോധം ഉള്ളതുകൊണ്ടാണല്ലോ കാശ് വേണമെന്ന് ഞാൻ പറഞ്ഞത്. പിന്നെ ഫീസ് അടക്കുന്നത് മാത്രം ആണോ ഒരാളുടെ ചിലവ്.. വേറെ എന്തൊക്കെ ഉണ്ട്.. വിദ്യേ നിന്റെ ബാക്കി എല്ലാ കാര്യങ്ങളും ഒരു മുടക്കം വരാതെ ഞാൻ നോക്കുന്നുണ്ട്. എന്റെ അറിവിൽ ഇപ്പൊ അയ്യായിരം രൂപേടെ ആവശ്യം ഒന്നും നിനക്ക് ഇല്ല. എല്ലാ കാര്യവും നിങ്ങളെ അറിയിക്കണം എന്ന് എന്താ നിർബന്ധം… എനിക്ക് ഒരു നിർബന്ധവും ഇല്ല. കാശ് തരാൻ സൗകര്യവും ഇല്ല. പോയി കിടന്നു ഉറങ്ങാൻ നോക്ക്. എനിക്ക് ഉറക്കം വരുന്നു ഞാൻ പോവാ… അമ്മേ…. അമ്മേ….ഒന്നെണീറ്റ് വന്നേ. വിദ്യ അവിടെ കിടന്നു അലറി കൂവി വിളിക്കുന്നുണ്ട്.

അവളുടെ ഒച്ച കെട്ട് അമ്മ എണീറ്റ് വന്നു.. നാശം മനുഷ്യനെ ഒന്ന് ഉറങ്ങാൻ കൂടെ സമ്മതിക്കില്ല. നിനക്ക് ഒന്നും രാത്രി ഉറക്കോം ഇല്ലേ.. ഉറക്കം ഇല്ലാത്തത് എനിക്ക് അല്ല. പുന്നാര മോൾക്ക് ആണ്. അവൾക്ക് ഇപ്പൊ അയ്യായിരം രൂപ വേണമെന്ന്. അത് കിട്ടിയാൽ പോയി കിടന്നോളും. അമ്മേടെ കൈയിൽ ഉണ്ടേ കൊടുക്ക്. ഞാൻ കിടക്കാൻ പോവാ… ദേവി ഒന്ന് നിന്നെ.. അവൾ എന്തെങ്കിലും ആവശ്യം ഉണ്ടായിട്ട് ആവും ചോദിച്ചത്. നിനക്ക് അത് കൊടുത്താൽ എന്താ. നാഴികക്ക് നാല്പത് വട്ടം പറയുന്ന കേൾക്കലോ വീട്ടിലെ കാര്യം ഒക്കെ നീ ആണ് നോക്കുന്നെ എന്ന്. പിന്നെ എന്താ.. അമ്മ ഒരു കാര്യം മനസ്സിലാക്കിക്കോ.ഇവളുടെ ഈ പോക്ക് ശരിയല്ല. ഇവക്ക് ഇപ്പൊ എന്താ ഇത്രയും ചിലവ്… അത് എനിക്ക് കുറച്ചു ഡ്രസ്സ്‌ വാങ്ങാൻ ആണ്. പിന്നെ ചെരുപ്പ് ബാഗ് അങ്ങനെ കുറച്ചു സാധനങ്ങൾ വേറെ ഉണ്ട്…

നാളെ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടെ മാളിൽ പോണുണ്ട് അപ്പൊ അവിടെ നിന്നും മേടിക്കാൻ ആണ്.. ഞാൻ അമ്മോട് പറഞ്ഞിരുന്നു.. നിനക്ക് കഴിഞ്ഞ ആഴ്ച എന്തോ പ്രോഗ്രാം ഉണ്ട് എന്ന് പറഞ്ഞു രണ്ട് ജോഡി ഡ്രസ്സ്‌ വാങ്ങിയ അല്ലേ ഉള്ളു. അതൊക്കെ എവിടെ… ഓ.. അതൊന്നും അത്ര പോരാ.. ഇത് മാളിൽ പുതിയ ഒരു ഷോപ്പ് വന്നിട്ടുണ്ട് അവിടെ നല്ല മോഡൽ കിട്ടും.എല്ലാം അവിടെ നിന്നും വാങ്ങിക്കോം ചെയ്യാം. പറ്റത്തില്ല വിദ്യേ. കാശ് ഞാൻ തരും എന്ന് നീ വിചാരിക്കുകെ വേണ്ട. പണം ആവശ്യത്തിന് ആണ്, അല്ലാതെ അർഭാടം കാണിക്കാൻ അല്ല. ഇവിടെ പകൽ അന്തിയോളം പണി എടുത്തു കിട്ടുന്ന കാശ് ആണ് അത്‌ ഇങ്ങനെ കളയാൻ ഞാൻ സമ്മതിക്കില്ല. ആവശ്യങ്ങൾ ഒക്കെ ഞാൻ നടത്തുന്നുണ്ട്. അത്രേ എന്നെ കൊണ്ട് പറ്റു… നീ എന്റെ അലമാര ഒന്ന് തുറന്നു നോക്ക്. അതിൽ എത്ര ജോഡി ഡ്രസ്സ്‌ ഉണ്ടെന്ന്.

യൂണിഫോം സാരിയും പിന്നെ മൂന്നോ നാലോ ചുരിദാറും കാണും ഞാൻ സ്വന്തമായി മേടിച്ചത്. പിന്നെ ഉള്ളത് മൂന്നു സാരി ആണ് ഒന്ന് തുണികടയിലെ സാറിന്റെ മകളുടെ കല്യാണത്തിന് അവർ തന്നത്. പിന്നെ ഉള്ള രണ്ടെണ്ണം പിറന്നാളിൽ സ്റ്റാഫ് എല്ലാരും തന്നതും രാധിക തന്നതും ആണ്. ഇഷ്ടം ഉള്ള ഭംഗി ഉള്ള വസ്ത്രം അണിയാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് ഒന്നും അല്ല, നിങ്ങളുടെയൊക്കെ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി എന്റെ ചില ആഗ്രഹങ്ങൾ ഞാൻ മനപ്പൂർവ്വം മറക്കുന്നതാണ്. എല്ലാവരേം പോലെ നല്ല കമ്മലും മാലയും വസ്ത്രവും ഒക്കെ ഇടാൻ എനിക്കും ആഗ്രഹം ഉണ്ട്.അതിന്റെ പുറകെ പോയാൽ ഇവിടെ അടുപ്പ് പുകയില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടാണ്. ഞാൻ കുറച്ചു താണ് തരുന്നു എന്ന് വച്ചു എല്ലാരും കൂടെ എന്റെ തലേൽ കേറാൻ നിക്കണ്ട. ഒരാളുടേം ഔദാര്യത്തിൽ അല്ല ഞാൻ ജീവിക്കുന്നത്.

നന്നായി പണി എടുത്തു തന്നെ ആണ്.ചവിട്ടി താഴ്ത്താം ന്നു ആരും വിചാരിക്കണ്ട അതിന് ഒട്ടു നിന്ന് തരാൻ എന്നെ കിട്ടില്ല.. നിർത്തേടി പറഞ്ഞു നീ എവിടേക്ക് ആണ് പോവുന്നെ. കോളജിൽ ഒക്കെ പഠിക്കുന്ന പെൺകൊച്ചു ആണ് അവൾക് അവളുടേതായ ആവശ്യങ്ങൾ ഉണ്ടാവും അതു ഒന്ന് പറഞ്ഞു എന്ന് വച്ചു നീ ഇങ്ങനെ പറഞ്ഞു കേറണ്ട… ഞാൻ ഒന്നും പറയുന്നില്ല, ഒന്നും കേൾക്കാനും ഇല്ല. അല്ലെങ്കിലും എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആരാണ് ഇവിടെ ഉള്ളത്. എന്നെ അറിയാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ. സ്വന്തം മകൾ അല്ലെ ഞാൻ വൈകിട്ട് ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ ഒരു ഗ്ലാസ് വെള്ളം എങ്കിലും എനിക്ക് നേരെ നീട്ടിയിട്ടുണ്ടോ.

വയ്യാണ്ട് ഉച്ച വരെ കിടന്നില്ലേ ഞാൻ കഴിഞ്ഞ ദിവസം എന്താ ന്നു എങ്കിലും ഒന്ന് ചോദിക്കാൻ തോന്നിയോ.. സ്വന്തം മകൾ തന്നെ അല്ലെ ഞാനും. നൊന്തു പ്രസവിച്ചത് അല്ലെ അമ്മ എന്നേം. പിന്നെ എങ്ങനെ തോന്നുന്നു അമ്മക്ക് ഇങ്ങനെ എന്നോട് പെരുമാറാൻ… ഇത്രയും പറഞ്ഞു തീർത്തപ്പോഴേക്കും നന്നായി കിതച്ചു പോയിരുന്നു. തളർന്നു കസേരയിലേക്ക് ഇരുന്നു. അമ്മയും വിദ്യയും തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ പോയി.. അല്ലെങ്കിലും അവർ എനിക്ക് വേണ്ടി എന്തെകിലും ചെയ്യും എന്ന് വിചാരിച്ച ഞാൻ അല്ലെ വിഡ്ഢി… ഓരോന്നും ഓർക്കും തോറും നെഞ്ച് വിങ്ങുന്ന പോലെ തോന്നി.കുറച്ചു നേരം കൂടെ അവിടെ ഇരുന്നു പിന്നെ നാളെ പോവണ്ട കാര്യം ഓർത്തപ്പോൾ റൂമിലേക്ക് പോയി കിടന്നു…. ഫോണിൽ അഞ്ചരക്ക് അലാറം വച്ചു ഉറങ്ങി ****

രാവിലെ അലാറം അടിക്കുന്ന കേട്ടാണ് എഴുന്നേൽക്കുന്നത്. മുടി കെട്ടി വച്ചു പോകേണ്ടത് കൊണ്ട് രാവിലെ തല നനക്കുന്ന പരുപാടി ഇല്ല. മേല് കഴുകി നേരെ അടുക്കളയിൽ കേറി. അമ്മ ഒന്നും എണീറ്റിട്ടില്ല. ആദ്യം തന്നെ ഒരു ഗ്ലാസ് കാപ്പി വച്ചു. രാവിലെ ഒന്ന് ചാർജ് ആവാൻ ഒരു കാപ്പി കുടിക്കണം. കാപ്പി കുടി കഴിഞ്ഞാലേ ശരിക്കും ബോധം വരൂ. കാപ്പി കുടിക്കുന്നത് വരെ ഉള്ള കാര്യങ്ങൾ ഒരു അബോധാവസ്ഥയിൽ ആണ് ചെയ്യുന്നേ… കാപ്പി കുടി കഴിഞ്ഞു രാവിലേക്ക് ഉപ്പുമാവ് ഉണ്ടാക്കി.പിന്നെ ചോറും ഒരു തോരനും ചമ്മന്തിയും അരച്ചു. ബാക്കി കറികൾ ഒക്കെ അമ്മയും മകളും അവരുടെ ഇഷ്ടത്തിനു ഉണ്ടാക്കും. മീൻ ഇല്ലത്തെ രണ്ടാൾക്കും ഭക്ഷണം ഇറങ്ങില്ല.

ഞാൻ പിന്നെ കടയിൽ പോയി തുടങ്ങിയത് കൊണ്ട് മീൻ ഒക്കെ വല്ലപ്പോഴും ഉള്ളു. അതും അവധി ആണേ മാത്രം.. അത്യാവശ്യം പണികൾ ഒക്കെ ഞാൻ തീർത്തപ്പോഴേക്കും അമ്മ എണീറ്റു. വിദ്യ എണീക്കാൻ ഇനിയും വൈകും. ഞാൻ ഭക്ഷണം കഴിഞ്ഞു റെഡി ആയപ്പോഴേക്ക് രാധിക വന്നു. അമ്മക്ക് അവളെ കാണുന്നത് ഇഷ്ടം അല്ല. അവൾക്ക് തിരിച്ചും. അമ്മ എന്തെങ്കിലും പറഞ്ഞാൽ അവൾ തിരിച്ചു പത്തു പറയും. ഇടയ്ക്കു വിദ്യക്കും നല്ലത് കൊടുക്കും. ഒക്കെ എന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്. ഞാൻ എന്ന് പറഞ്ഞാൽ ചാവും പെണ്ണ്.

കൊറോണ പ്രശ്നം ഒക്കെ ഒന്നു ഒതുങ്ങി ഇപ്പൊ കടയിൽ ഒക്കെ അത്യാവശ്യം തിരക്ക് ആയി. വൈകിട്ട് വരെ അത്യാവശ്യം നല്ല തിരക്ക് ആയിരുന്നു. രാധുവേ നീ കുറി ഒന്ന് അടച്ചേക്കുവോ. കാശ് കയ്യിൽ ഇരുന്നാൽ ചിലപ്പോൾ പണി പാളും. നാളേക്ക് നിക്കുന്നില്ല അടക്കാൻ. ഇന്നലെ തലയണയുടെ അടിയിൽ വച്ചാണ് കിടന്നുറങ്ങിയത്.. അവിടെ ഒരുത്തി മാളിൽ കറങ്ങാൻ പോകാൻ ആയിട്ട് കാശ് ചോദിച്ചു നടക്കുകയായിരുന്നു.അവസാനം വഴക്കായി, കഴിഞ്ഞ പ്രാവശ്യത്തെ പോലെ പണി പറ്റണ്ടല്ലോ എന്ന് വിചാരിച്ചു കാശ് ഞാൻ തലയ്ക്കടിയിൽവച്ച് കിടന്നേ. ഇവിടുന്ന് ഇറങ്ങാൻ വൈകും അപ്പോഴേക്കും അവര് അടച്ചിട്ടു പോകും. ആ ഞാൻ അടച്ചേക്കാടി. നീ പാസ് ബുക്കും കാശു എന്റെ ബാഗിൽ വച്ചാൽ മതി.

പിന്നെ രാധു… എടീ ആ കുറികാശ് മേടിക്കാൻ വരുമ്പോൾ എന്തൊക്കെ കൊണ്ടുവരണം എന്ന് ചോദിക്കണം.പിന്നെ കറക്റ്റ് ഡേറ്റ് ഉം കൂടെ ഒന്ന് ചോദിച്ചോ. എന്നിട്ട് വേണം വണ്ടി ബുക്ക്‌ ചെയ്യാൻ… ആ നീ വണ്ടി ബുക്ക് ചെയ്യുന്ന കാര്യം പറഞ്ഞപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. നമ്മുടെ കിഡ്സ്‌ സെക്ഷനിലെ സീമ ചേച്ചി വണ്ടി എടുത്തിരുന്നു, നമ്മുടെ സാറിന്റെ ഏതോ ഫ്രണ്ട് ന്റെ അടുത്ത് നിന്ന. അത്യാവശ്യം എന്തൊക്കെയോ ഹെല്പ് കിട്ടി എന്നാ കേട്ടെ. നമുക്ക് സാറിനോട് പറഞ്ഞിട്ട് വണ്ടി ബുക്ക്‌ ചെയ്യാം. ഹാ അങ്ങനെ ചെയ്യാം, ആദ്യം എന്നത്തേക്ക് കിട്ടും എന്ന് അറിയട്ടെ കാശ്… വൈകിട്ട് പതിവ് പോലെ ബസിനാണ് തിരിച്ചു പോയത്. ബസ് ഇറങ്ങി സ്റ്റോപ്പിൽ നോക്കിയപ്പോൾ ആരും ഇല്ല. ടോർച്ചും എടുത്തു പെട്ടന്ന് നടന്നു.. വീട്ടിൽ എത്തിയപ്പോൾ പതിവ് കാഴ്ചകൾ തന്നെ.

ഇന്ന് അമ്മേടേം മോളുടെം മുഖം കുറച്ചു കൂടെ കേറ്റി വച്ചിട്ടുണ്ട്.. നല്ല വിശപ്പുണ്ടായിരുന്നു അതുകാരണം രാധികയെ വിളിക്കാൻ നിന്നില്ല. നേരെ കുളിച്ച് നാമംചൊല്ലി ഭക്ഷണം കഴിച്ചു. അമ്മയും മോളും ഭക്ഷണപാത്രം ആയിട്ട് ഓരോ മൂലയിൽ ഇരിപ്പുണ്ട്. ഭക്ഷണം കഴിഞ്ഞ് രാധുനെ വിളിക്കാൻ ഫോണെടുത്ത് അപ്പോഴേക്കും അവൾ ഇങ്ങോട്ട് വിളിച്ചു. എവിടെപ്പോയി കിടക്കുന്നടീ…. എത്ര നേരമായി. ബസ്സിന് വരുന്ന ദിവസം വീട്ടിലെത്തിയ അപ്പൊ തന്നെ വിളിക്കണം ഞാൻ പറഞ്ഞിട്ടില്ലേ പെണ്ണേ.. എന്റെ പൊന്നെ ടീ ദേഷ്യപ്പെടാതെ വിശന്ന് ചത്താ വന്നത്.. ദേ ഭക്ഷണം കഴിഞ്ഞ് നിന്നെ വിളിക്കാൻ ഫോണെടുത്തതാ.അപ്പൊ നീ വിളിച്ചു.. ഇനി പറ കുറി അടച്ചില്ലേ. അവർ എന്താ പറഞ്ഞേ.. എടീ ഇനി അധികം നൂലാമാലകൾ ഒന്നുമില്ല. കുറി നീ വട്ടം എത്തിയിട്ട് ആണല്ലോ എടുക്കുന്നത്.

അപ്പോൾ നേരത്തെ ഉള്ള ഡോക്യുമെന്റസ് അതൊക്കെ തന്നെ മതി എന്ന് പറഞ്ഞു. അടുത്ത മാസം പത്താം തീയതി കാശ് കിട്ടും. പുതിയ കുറി നീ ചേരുന്നുണ്ടോ എന്നു ചോദിച്ചു ഉണ്ട് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്… പിന്നെ ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അവരുടെ ഓഫീസിലേക്ക് വിളിച്ചാൽ മതി എന്നു പറഞ്ഞു. ആ, കുറി ചേരണം ഒരെണ്ണം കൂടെ. എനിക്ക് പെട്ടന്ന് ഒരു ആവശ്യം വന്നാൽ തരാൻ ആരും ഇല്ല. ഞാൻ തന്നെ എല്ലാം നോക്കണ്ടേ.. ചിലപ്പോൾ തോന്നും എന്തിനാണ് ഇങ്ങനെ ആർക്കും വേണ്ടാതെ ജീബിക്കുന്നത് എന്ന്. എന്നാ വർത്തമാനം ആണ് കുട്ടിപിശാശേ നി പറയുന്നേ. ഞാൻ ഇല്ലെടി നിനക്ക്.

പിന്നെ ദേ നിന്നെ പ്രസവിചില്ലങ്കിലും നിന്നെ ഓർത്തു നീറുന്ന ഒരു അമ്മയും ഉണ്ട് പിന്നെ എന്താ.. എനിക്ക് അറിയാമേ. ഞാൻ ഒരു ഫ്ലോ ക്ക് അങ്ങ് പറഞ്ഞു പോയ ആണ്.ഞാൻ എന്നായാലും മരിക്കാൻ ഒന്നും തീരുമാനിച്ചിട്ടില്ല.അതോണ്ട് എന്റെ പൊന്നു മോൾ അമ്മേം കെട്ടി പിടിച്ചു കിടന്നു ഉറങ്ങിക്കോ.. നാളെ എന്നാ നമുക്ക് വണ്ടി പോയി ബുക്ക്‌ ചെയ്യാം. നാളെ നിനക്ക് എന്റെ വക ചിലവ് കേട്ടോ… ഓ ആയിക്കോട്ടെ. അപ്പൊ നാളെ കാണാം. നാളെ നീ ആദ്യം സാറിനോട് പോയി സംസാരിക്കാൻ നോക്ക്.എന്നിട്ട് വണ്ടി നോക്കാൻ പോവാ.. മം ശരി ന്നാ നീ വച്ചോ. ഞാൻ കിടക്കാൻ പോവാ, എനിക്ക് തീരെ വയ്യാ ക്ഷീണം……(തുടരും)

ശ്രീദേവി: ഭാഗം 1

Angel Kollam

ദീപ്തിയുടെ നോട്ടത്തെ നേരിടാൻ കഴിയാതെ ഹരീഷ് അവളുടെ മുഖത്ത് നിന്ന് ദൃഷ്ടി മാറ്റി. ഒരു പെണ്ണിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി താൻ നശിപ്പിച്ചു കളഞ്ഞല്ലോ എന്നൊരു കുറ്റബോധം അവന്റെ നെഞ്ചിനെ കുത്തിനോവിച്ചു. എന്നാലും തന്നോടുള്ള പ്രണയത്തിന്റെ പേരിൽ എന്ത് കടുംകൈ വേണമെങ്കിലും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ശീതളിനെ ഓർമ്മ വന്നപ്പോൾ ദീപ്തിയുടെ മുഖം അവൻ മനഃപൂർവം മറക്കാൻ ശ്രമിച്ചു. ഹരീഷിന് ബ്രേക്ഫാസ്റ്റ് വിളമ്പികൊടുക്കുമ്പോൾ ദീപ്തിയുടെ മുഖത്ത് അരുണവർണമായിരുന്നു. തന്റെ ജീവിതത്തിൽ വരാൻ പോകുന്ന നല്ല നിമിഷങ്ങൾ മാത്രം സ്വപ്നം കണ്ടാണ് അവൾ ആ പകൽ മുഴുവൻ ചിലവഴിച്ചത്

ഒരു പ്രണയഗാനത്തിന്റെ ഈരടികൾ അവളുടെ ചുണ്ടിൽ തത്തിക്കളിക്കുകയും ചെയ്തു . അന്ന് രാത്രിയിൽ ഏറെ പ്രതീക്ഷകളോടെയാണ് ദീപ്തി തങ്ങളുടെ റൂമിൽ എത്തിയത്, അവൾ വരുമ്പോൾ ഹരീഷ് നല്ല ഉറക്കമായിരുന്നു. അവൾക് സങ്കടം തോന്നി. ആ കിടക്കയിലിരുന്ന് അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് അവൾ സ്വയം സമാധാനിച്ചു. “സാരമില്ല, ഓഫീസിലെ തിരക്ക് കാരണം ക്ഷീണം കൊണ്ട് ഏട്ടൻ ഉറങ്ങിപോയതായിരിക്കും.

എന്തായാലും രണ്ടു ദിവസം കഴിഞ്ഞു മലേഷ്യയ്ക്ക് പോകുമല്ലോ,അപ്പോൾ ഒത്തിരി സമയം കിട്ടുമല്ലോ.. ” ദീപ്തി ഉറക്കമായതും ഉറക്കം നടിച്ചു കിടന്ന ഹരീഷ് കണ്ണ് തുറന്നു. പിന്നെ ശബ്ദം ഉണ്ടാക്കാതെ തന്റെ ഫോണും എടുത്തു കൊണ്ട് ബാൽകണിയിലേക്ക് പോയി. അവൻ ശീതളിനെ ഫോൺ ചെയ്തു സംസാരിച്ചു. ആ ഹണിമൂൺ യാത്ര മുടക്കുക മാത്രം ആയിരുന്നു അവരുടെ ലക്ഷ്യം. ആർക്കും സംശയം തോന്നാത്ത രീതിയിൽ വേണം പ്ലാൻ ചെയ്യാൻ. ഒടുവിൽ ശീതളാണ് ഒരു ഐഡിയ പറഞ്ഞത്.

“ഒരു ഐഡിയ ഉണ്ട്, സ്ഥിരം സിനിമയിലും സീരിയലിലും ആവർത്തിച് വരുന്ന ക്ലീഷെ ഐഡിയ ആണ്, എന്നാലും സാരമില്ല ഈ സമയത്ത് നമുക്ക് വേറെ ഒന്നും ചെയ്യാൻ പറ്റില്ല. നാളെ നീ കുളിച്ചു കഴിഞ്ഞു ബാത്ത്റൂമിൽ കുറച്ച് എണ്ണ ഒഴിക്കണം, ദീപ്തി കയറുമ്പോൾ തെന്നി വീണോളും, ഇനിയിപ്പോൾ വീണു അവളുടെ നടു ഒടിഞ്ഞാലും കുഴപ്പമില്ല, ഇനി തല പൊട്ടി അവൾക്ക് കാര്യമായിട്ട് എന്തെങ്കിലും സംഭവിച്ചാലും കുഴപ്പമില്ല,അപ്പോൾ പിന്നെ കാര്യങ്ങൾ എളുപ്പമാകും” “അത് വേണോ ശീതു, ദീപ്തിയ്ക്ക് എന്തെങ്കിലും കാര്യമായ അപകടം പറ്റിയാലോ?”

“എന്താടാ, നിനക്ക് അവളോട് ഒരു സോഫ്റ്റ്‌കോർണർ? അവൾക്ക് എന്തെങ്കിലും പറ്റിയാൽ നിനക്കെന്താ? അതോ അത്രയും സുന്ദരിയായ ഒരു പെണ്ണിനെ കിട്ടിയപ്പോൾ ഈ ശീതുവിനെ ഇനി വേണ്ടെന്ന് തോന്നിയോ?” “ഹേയ്, അതല്ല ശീതു, നമ്മളെ ഒരു തരത്തിലും ദ്രോഹിക്കാത്ത ഒരു പാവം പെണ്ണാണത്. ഈ യാത്ര മുടക്കാൻ വേണ്ടി എന്തെങ്കിലും ചെറിയ അപകടം വരുത്തിയാൽ മതി. അല്ലാതെ അവൾക്ക് സീരിയസ് ഇഞ്ചുറി ഉണ്ടാകുന്നതൊന്നും ചെയ്യണ്ട ” “ഉം.. ഒരു കാര്യം ചെയ്യ്, കുറച്ച് എണ്ണ ഒഴിച്ചാൽ മതി. അവൾ ബാലൻസ് തെറ്റി ഒന്ന് വീഴണം. പിന്നെ വീഴ്ച ആകുമ്പോൾ ഒരു ചെറിയ പൊട്ടൽ ഉണ്ടാകുമായിരിക്കും. അപ്പോൾ ഡോക്ടർ ഒരു മാസം റസ്റ്റ്‌പറഞ്ഞോളും..” “ഓക്കേ.. ഞാൻ അങ്ങനെ ചെയ്യാം ” അവളോട് സംസാരിച്ചു എല്ലാം ഒരു ധാരണ ആക്കിയതിന് ശേഷം ഹരീഷ് തിരികെ റൂമിൽ എത്തി.

ഉറങ്ങികിടക്കുന്ന ദീപ്തിയെ കണ്ടപ്പോൾ അവന്റെ മനസ്സിൽ കുറ്റബോധം തോന്നി. രണ്ടു മാസത്തോളമായി വിവാഹം കഴിഞ്ഞിട്ട്, താൻ അവളോടു സംസാരിക്കാറു പോലുമില്ല, പക്ഷേ അവളിതു വരെ ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഇവിടെ താൻ ഒഴികെയുള്ള എല്ലാവർക്കും അവളെ വല്യ ഇഷ്ടമാണ്. എപ്പോളും മുഖത്ത് പുഞ്ചിരിയുമായി നടക്കുന്ന അവൾ ഒരു ദേവതയാണെന്ന് അവന് തോന്നി. അവൻ ബെഡ്ഷീറ്റെടുത്ത് അവളെ നന്നായി പുതപ്പിച്ചു. അവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ അവൻ ഒതുക്കി വച്ചു. അടുത്ത നിമിഷം അവനു ശീതളിനെ ഓർമ വന്നു.അവൻ പെട്ടന്ന് തന്നെ തന്റെ കൈ പിന്നിലേക്ക് വലിച്ചു കൊണ്ട് ചിന്തിച്ചു. ‘തന്നെ മാത്രം ഓർത്തു കഴിയുന്നവളാണ്, തങ്ങൾ ഒരുമിച്ചു ജീവിക്കാൻ ഇത്രയും റിസ്ക് എടുത്തവളാണ് ‘. അവന്റ മനസ്സിൽ ഒരു വടംവലി നടന്നു.

ഒരു വശത്ത് ശീതളും മറുവശത്ത് ദീപ്തിയും. ഏറെ നേരത്തെ ആലോചനയ്ക്കൊടുവിൽ ശീതൾ പറഞ്ഞതു പോലെ ചെയ്യാൻ അവൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ കുളിക്കാൻ കയറിയപ്പോൾ അവൻ ദീപ്തി കേൾക്കാതെ ഒരിക്കൽ കൂടി ശീതളിനെ ഫോൺ ചെയ്തു. തങ്ങളുടെ പദ്ധതി ഒരിക്കൽ കൂടി സംസാരിച്ചു ഉറപ്പ് വരുത്തി. കുളിച്ചിട്ടു ഇറങ്ങിയപ്പോൾ ബാത്ത്റൂമിന്റെ തറയിൽ അവൻ എണ്ണ ഒഴിച്ചു, എന്നിട്ട് ഒന്നും സംഭവിക്കാത്തതു പോലെ ഓഫീസിൽ പോകാൻ റെഡി ആയി, റൂമിനു പുറത്തെക്ക് ഇറങ്ങുമ്പോളാണ് മൊബൈൽ എടുത്തില്ലല്ലൊ എന്നോർമ്മ വന്നത്. എണ്ണ ഒഴിച്ചതിനെപറ്റി പെട്ടന്ന് ഓർക്കാതെ ഹരീഷ് ഫോൺ എടുക്കാൻ ബാത്ത്റൂമിൽ കയറി, പെട്ടന്ന് കാൽ വഴുതി അവൻ നിലത്തു വീണു. “അമ്മേ… ” അവൻ ഉറക്കെ അലറി. എന്തോ വീഴുന്ന ശബ്ദവും അവന്റെ അലർച്ചയും കേട്ട ദീപ്തി ഓടിയെത്തി.

അവൾ ബാത്ത്റൂമിലേക്കു കയറിയപ്പോൾ വേദന കൊണ്ട് പുളയുന്നതിനിടയിലും അവൻ പറഞ്ഞു. “ദീപ്തി, സൂക്ഷിച്ചു കയറു, നിലത്തു എണ്ണ വീണു കിടപ്പുണ്ട് ” അവൾ ശ്രദ്ധാപൂർവ്വം അവനെ താങ്ങിയെഴുന്നേൽപിക്കാൻ ശ്രമിച്ചു. അപ്പോളേക്കും ബാക്കി ഉള്ള എല്ലാവരും അവിടേക്കു വന്നു. ഗിരീഷ് അവനെ താങ്ങിഎടുത്തു ബെഡിൽ ഇരുത്തി, ഹരീഷിന്റെ കാൽ നിലത്തു കുത്താൻ സാധിക്കുന്നില്ല. അപ്പോൾ തന്നെ ഗിരീഷ് കാർ എടുത്ത് ഹോസ്പിറ്റലിലേക്ക് കുതിച്ചു, ദീപ്തിയും അവരുടെ ഒപ്പം ചെന്നു. ഇതേസമയം, ഹരീഷിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. അവനെ മൊബൈലിൽ വിളിച്ചിട്ടും കിട്ടാത്തതു കൊണ്ട് ശീതൾ ലാൻഡ്ലൈനിൽ വിളിച്ചു. ഗീത ഫോൺ അറ്റൻഡ് ചെയ്തിട്ട് ഹരീഷിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയ വിവരം അവളോട് പറഞ്ഞു.

മാതാ ഹോസ്പിറ്റലിലെ ഓർത്തോ ഡോക്ടർ ഹരീഷിന്റെ എക്സ്റെ നോക്കിയിട്ട് വലത് കാലിനു പൊട്ടൽ ഉണ്ടെന്നു അറിയിച്ചു, അവന്റെ വലതുകാലിൽ പ്ലാസ്റ്റർ ഇട്ടതിനു ശേഷം ഒന്നര മാസം വിശ്രമം വേണമെന്ന് അറിയിച്ചു. ഒരാഴ്ചത്തെക്കു ആന്റിബയോട്ടിക്സും പെയിൻ കില്ലറും കൊടുത്തു വീട്ടിലേക് അയച്ചു. അമ്പാടിയുടെ മുറ്റത്തു കാർ നിർത്തിയപ്പോൾ, ഹരീഷ് ദീപ്തിയുടെയും ഗിരീഷിന്റെയും തോളിൽ താങ്ങി അകത്തേക്ക് പോയി. ഗേറ്റിനു വെളിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇരുന്നു ശീതൾ അതുകണ്ടു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു തുടുത്തു. സ്പീഡിൽ കാർ മുന്നോട്ടെടുത്ത്, അവൾ അമിതവേഗത്തിൽ ഓടിച്ചു പോയി. ശീതൾ വീടിന്റെ മുറ്റത്ത്‌കാർ നിർത്തി, കാല് കൊണ്ട് ഡോർ തട്ടിയടച്ചിട്ടു അകത്തെക്കു കയറി.

അവളുടെ അച്ഛൻ മകളുടെ ദേഷ്യം കണ്ടിട്ട് ചോദിച്ചു “എന്താ മോളെ നിനക്ക് പറ്റിയത്? ” “ഞാൻ ആഗ്രഹിക്കുന്നതൊന്നും ഞാൻ നേടാതിരുന്നിട്ടില്ല, അവനെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് എനിക്ക് പകരക്കാരി ആയിട്ട് അവളെ അയച്ചത്, എന്നിട്ട് അവനിപ്പോൾ അവളുടെ തോളിൽ കയ്യിട്ടു നടക്കുന്നു” “നോക്ക് മോളെ, നിന്റെ സന്തോഷമാണ് അച്ഛന് വലുത്, അമ്മയില്ലാതെ നിന്നെ ഒരുപാട് ലാളിച്ചാണ് ഞാൻ വളർത്തിയതും, നീ സങ്കടപെടുന്നതു കാണാൻ എനിക്ക് കഴിയില്ല, അതുകൊണ്ടാണ് നിന്റെ എല്ലാ താളത്തിനും കൂടെ നിന്നത്, ഏതോ ഒരു പീറപെണ്ണ് കാരണം എന്റെ മോളുടെ കണ്ണു നിറയാൻ പാടില്ല, നിന്റെ സന്തോഷത്തിനു എന്ത് കുറുക്കു വന്നാലും ഈ അച്ഛൻ അതു തുടച്ചു നീക്കും, സൊ ഹാപ്പി ആയിട്ടിരിക്ക് എന്റെ മോൾ ” അച്ഛന്റെ വാക്കുകൾ അവൾക് ആത്മവിശ്വാസം നൽകി.

ഹരീഷിനു പരസഹായo ഇല്ലാതെ ഒന്ന് എഴുന്നേറ്റു നില്കാൻ പോലും ആകാത്തതു കൊണ്ട് ദീപ്തി അവനോടൊപ്പം നിന്നു അവനെ ശുശ്രുഷിച്ചു. ശീതൾ ഫോൺ വിളിചെങ്കിലും ദീപ്തി ഒപ്പമുള്ളതിനാൽ അവനു അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല. അവൻ ഫോൺ സൈലന്റ് മോഡിൽ ഇട്ടു. ‘സംസാരിക്കാൻ പറ്റില്ല, പിന്നീട് വിളിക്കാമെന്ന്’ അവൾക്ക് മെസ്സേജ് ചെയ്തു. ശീതൾ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി. അവൾ അവന്റെ ഫോണിലേക്കു നിർത്താതെ ബെൽ അടിപ്പിച്ചു കൊണ്ടിരുന്നു. സൈലന്റ് ആയാലും ഡിസ്പ്ലേയിലെ വെളിച്ചം ദീപ്തി ശ്രദ്ധിക്കാതിരിക്കാൻ അവൻ ഫോൺ ബെഡിൽ കമിഴ്ത്തി വച്ചു. രാത്രിയിൽ, ഹരീഷിനു ഫുഡും ടാബ്ലറ്റും കൊടുത്തതിന് ശേഷം, അവൻ ഉറങ്ങുന്നതു നോക്കി ദീപ്തി അവന്റെ അടുത്തിരുന്നു.

അവൻ ഉറങ്ങിയപ്പോൾ അവൾ ബെഡ്ഷീറ്റ് നേരെ പിടിച്ചിട്ടു, അവന്റെ പില്ലോ നേരെ വയ്ക്കുമ്പോളാണ് ബെഡിൽ ഇരിക്കുന്ന ഫോൺ ശ്രദ്ധിച്ചത്. അവൾ ആ ഫോൺ എടുത്ത് ടീപ്പോയുടെ മുകളിലേക്കു വച്ചു, അതിനിടയിൽ ഡിസ്പ്ലേയിൽ ‘ ശീതൾ 118 മിസ്സ്ഡ് calls ‘എന്ന് കണ്ടു. എന്തിനായിരിക്കും ശീതൾ അത്രയും തവണ വിളിച്ചത്, എന്തായിരിക്കും ഏട്ടൻ ആ കാൾ അറ്റൻഡ് ചെയ്യാഞ്ഞത്, ഏട്ടനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ശീതൾ എന്താ തന്നെ വിളിക്കാതെ ഇരുന്നത്? ഒരുപാട് സംശയങ്ങൾ അവളുടെ മനസ്സിൽ നിഴലിട്ടു.

അപ്പോൾ അവന്റെ ഫോണിലേക്ക് വീണ്ടും ശീതളിന്റെ കാൾ വന്നു. ദീപ്തി ഒരുനിമിഷം ചിന്തിച്ചു നിന്നിട്ട് ആ കാൾ അറ്റൻഡ് ചെയ്തു. “നിനക്കെന്താ ഞാൻ ഫോൺ വിളിച്ചാൽ എടുക്കാനൊരു മടി? എന്താ ഏത് സമയത്തും നിന്റെ കെട്ടിലമ്മ നിന്റെ കൂടെ തന്നെ ഉണ്ടോ?നിന്നെ കെട്ടിപിടിച്ചു കിടന്നാലേ അവൾക്ക് ഉറക്കം വരത്തുള്ളോ? ഞാൻ കണ്ടു, ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നപ്പോൾ അവളുടെ തോളിൽ തൂങ്ങി നീയിന്നു കയറിപോകുന്നത്. ദേ, ഞാൻ ഒരു കാര്യം പറഞ്ഞേക്കാം….

എന്നെ അവോയ്ഡ് ചെയ്തിട്ട് എന്റെ പകരക്കാരി ആയി വന്നവളെ കൂടെ കൂട്ടാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ അതു നടക്കില്ല, ഞാൻ ജീവിച്ചിരിക്കുമ്പോൾ അതിന് ഞാൻ സമ്മതിക്കില്ല… ഞാൻ ആയിരിക്കണം നിന്റെ ഭാര്യ” ദീപ്തിയുടെ കയ്യിലിരുന്ന് ആ ഫോൺ വിറച്ചു. തന്റെ ചെവിയിൽ ഈയം ഉരുകി വീണു പൊള്ളിയതായി ദീപ്തിക്കു തോന്നി….. തുടരും

ഭാര്യ: ഭാഗം 3

എഴുത്തുകാരി: നിഹാരിക

“ആതിര യൂഹാവ് എ വിസിറ്റർ !” എന്ന് വാർഡൻ വന്ന് പറയുമ്പോൾ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു ആതിര…. ശ്രീദേവിയുടെ ഓരോ വാക്കും കൂരമ്പുകൾ പോലെ അവളെ കുത്തി നോവിച്ചിരുന്നു… വന്നപ്പോൾ മുതൽ അതോർത്ത് മനസ്സംഘർഷത്തിലായിരുന്നു…. മെല്ലെ കണ്ണുകൾ ഒന്ന് അടച്ചതാണ് അപ്പഴാണ് വിസിറ്റർ വന്നു എന്ന് പറയുന്നത് … മെല്ലെ മുഖം കഴുകി താഴേക്ക് നടന്നു… വിസിറ്റേഴ്സ് റൂമിൽ മുഖം തിരിഞ്ഞ് നിൽക്കുന്നവനെ അവളും തിരിച്ചറിഞ്ഞു….. ” ശ്രീ ഭുവൻ ” മിണ്ടാതെ പുറകിൽ തറഞ്ഞ് നിൽക്കുന്നവളുടെ സാമീപ്യം അറിഞ്ഞ് ശ്രീ ഭുവൻ തിരിഞ്ഞ് നോക്കിയിരുന്നു …. “ആതു…. ” പ്രണയമോ സഹതാപമോ ആയിരുന്നില്ല ആ സ്വരത്തിൽ മറിച്ച് വല്ലാത്തൊരു അധികാരത്തിൻ്റേതായിരുന്നു ….

എൻ്റെ കൂടെ വാ… എന്നും പറഞ്ഞ് അയാൾ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുപോയി … റോയൽ എൻഫീൽഡിൽ കയറി, ” കയറ്” എന്ന് ഗൗരവത്തിൽ പറയുന്നവനെ ഒന്നും മനസിലാവാതെ ആതിര നോക്കി…. ” പറഞ്ഞത് മനസിലായില്ലേ? വണ്ടിയിൽ കയറാൻ ” എന്ന് ഒരു ആജ്ഞ പോലെ പറയുന്നവൻ്റെ പുറകെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ കയറി… ചുണ്ടിൽ കുസൃതിച്ചിരിയോടെ മീശ പിരിക്കുന്നുണ്ടായിരുന്നു അപ്പോൾ ശ്രീമാഷ്… 💓💓💓

പഴയ കാലത്തിൻ്റെ പ്രൗഢി വിളിച്ചോതുന്ന ഒരു വീട്ടുമുറ്റത്ത് ആ ബൈക്ക് പോയി നിന്നു…. വണ്ടി ഓഫ് ചെയ്ത് മെല്ലെ തല ചെരിച്ച് പറഞ്ഞു, “ഇറങ്ങ് ” ഇപ്പഴും ആ ശബ്ദത്തിൽ ഗൗരവത്തിന് ഒട്ടും കുറവില്ലായിരുന്നു …. ഇറങ്ങി, എന്തു വേണമെന്നറിയാതെ മിഴിച്ച് നിൽക്കുന്നവളുടെ കൈ പിടിച്ച് അകത്തേക്ക് വലിച്ച് കൊണ്ടുപോയിരുന്നു ശ്രീ ഭുവൻ …. മുണ്ടും നേര്യതും ഉടുത്തൊരു ഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ അകത്തളത്തിൽ അവരെ കണ്ട് പകച്ച് നിൽക്കുന്നുണ്ടായിരുന്നു…. ” ശ്രീക്കുട്ടാ…. ഇത്…. ആ മോളല്ലേ? തേവരെ എന്തൊക്കെയാ ഇവിടെ നടക്കണത്??” “ഉമാദേവി അന്തർജനം ഒന്നും മിണ്ടണ്ട! എനിക്കറിയാം എന്താ വേണ്ടേന്ന്… ഒരിക്കൽ ഇവളെ ഈ നെഞ്ചേറ്റിയിട്ട് ചോര പൊടിഞ്ഞും പറിച്ചെറിഞ്ഞതാ ശ്രീ ഭുവൻ …

ഇവൾടെ നല്ലേനായി… ഇനി വയ്യമ്മേ.. നഷ്ടപ്പെടുത്താൻ …” അതും പറഞ്ഞ് ഗോവണി കയറി അവളെ ഒരു റൂമിലേക്ക് വലിച്ച് കൊണ്ടു പോയി … ഒരു പാവ കണക്കെ പുറകെ അവളും….. ” ശ്രീ ഭുവൻ്റെ മനസാ ഈ മുറി കണ്ണ് തുറന്ന് നോക്ക് ” പകച്ച് ഭയത്തോടെ നിൽക്കുന്നവൾ മെല്ലെ ചുറ്റും ഒന്ന് കണ്ണോടിച്ചു… ജീവൻ തുടിക്കുന്ന ഒത്തിരി ഒത്തിരി തൻ്റെ ഛായാ ചിത്രങ്ങൾ….. പല പ്രായത്തിലുള്ളവ… പല വേഷത്തിലുള്ളവ” മറക്കുടയും ചൂടി മണവാട്ടി പെണ്ണായി താൻ നിൽക്കുന്ന ഒരു പടത്തിൽ കണ്ണുടക്കി .. എല്ലാം ശ്രീ ഭുവൻ വരച്ചെതെന്ന് വ്യക്തമായിരുന്നു .. മിഴി നിറഞ്ഞാ പെണ്ണ് എല്ലാം നോക്കിക്കണ്ടു…. ” ഇതൊന്നും എവിടേം നോക്കി വരച്ചതല്ല… എൻ്റെ ഈ മനസ് പകർത്തിയതാ….

നീയന്ന് പുച്ഛിച്ചില്ലേ സഹതാപം എന്ന് പറഞ്ഞ്…. ഇതെൻ്റെ പ്രണയമാ….നിന്നോടുള്ള എൻ്റെ പ്രണയം.. ” തല നിലത്തൂന്നി മിഴികൾ പൂട്ടി അവൾ നിന്നു… ഒരു നിർമ്മാല്യം കണ്ട് തൊഴുത മനസോടെ, “സ്വന്തമാക്കുന്നതിനേക്കാൾ ഇഷ്ടം കാണും ആതിര ചങ്കിൽ ചോര വാർന്നും നല്ലതിനായി പ്രണയം വിട്ടുകൊടുക്കുന്നവർക്ക് …. ! ” എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നു സ്വപ്നത്തിലെന്നവണ്ണം… വിറക്കുന്ന അവളുടെ കൈ മെല്ലെ പിടിച്ച് അവളെ തന്റെ നെഞ്ചിലേക്കിട്ടു ശ്രീ ഭുവൻ …. ഒരു കാലത്ത് താൻ ഉള്ളുരുകി വിളിച്ച തൻ്റെ കണ്ണൻ തനിക്ക് പ്രിയപ്പെട്ടവനെ മുന്നിലെത്തിച്ചു തന്നതിന് ഉള്ളാലെ നന്ദി പറയുകയായിരുന്നു അപ്പോഴവൾ … ഒരു ദുഖം തന്ന് നീറ്റുമ്പോൾ മറ്റൊരു സന്തോഷം തന്ന് ചിരിപ്പിക്കുന്ന ആ മായാജാലക്കാരനെ ഓർത്തു ….. ” ശ്രീക്കുട്ടാ…. ” പരസ്പരം അലിഞ്ഞൊന്നായി നിൽക്കുന്നവരെ കണ്ട് ഭയത്തോടെ ഉമാദേവി വിളിച്ചു…

ഞെട്ടിപ്പിടഞ്ഞ് മാറുമ്പോൾ ആതിരയുടെ മുഖത്ത് അമ്മ കണ്ടതിൻ്റെ പരിഭ്രമമായിരുന്നു. എന്നാൽ ശ്രീയുടെ മുഖത്തൊരു കുസൃതിച്ചിരിയും….. “എന്താ ഇതൊക്കെ ശ്രീക്കുട്ടാ… മേലേടത്ത് കാരോട് എങ്ങനെ തോന്നി നന്ദികേട് കാട്ടാൻ…..?? എന്തിനാ ഈ കുട്ടിയെ കൂടി വിഷമിപ്പിക്കണേ?” “ൻ്റ പാവം അമ്മേ…. ഇനി രണ്ടാളോടും ആയി ആ സന്തോഷ വാർത്ത പറയാം…. നിക്ക് യു.കെയിൽ ഒരു ജോലി ശരിയായിട്ടുണ്ട് … സ്വപ്നത്തിൽ പോലും കിട്ടും ന്ന് കരുതീല്യ… ആ പാദസേവ ചെയ്തതിന് ൻ്റെ കണ്ണൻ തന്ന കൂലിയാവും…. ൻ്റെ അമ്മേ… ഇപ്പോ അമ്മേടെ ഈ മോന് ധൈര്യമായി മേലേടത്ത് ചെന്ന് പെണ്ണ് ചോദിക്കാം ….. അത്രക്ക് വല്യ ജോലിയാ ട്ടോ കിട്ടിയേ… നമ്മൾ ഇനി കഷ്ടപ്പെടില്ലാ ട്ടോ… ഇത് എൻ്റെ വാക്കാ…..” സന്തോഷത്താൽ ആ അമ്മ മിഴി തുടക്കുമ്പോൾ വല്ലാത്തൊരു നിർവൃതിയോടെ ശ്രീ ഭുവൻ്റ പെണ്ണ് അവനെ നോക്കി നിൽക്കുകയായിരുന്നു … തിരികെ ഒന്നു കണ്ണു ചിമ്മി കാണിച്ചവൻ… 💓💓💓

അസ്വസ്ഥമായ മനസോടെ അർജുൻ ആതിരയെ കാണാനെത്തി…. ” ഇവിടെ ഇല്ല.. കോളേജിലെ ലക്ചറർ ശ്രീ ഭുവൻ സാറിൻ്റെ ബൈക്കിൽ കയറി പോയി ” എന്ന് വാർഡൻ പറഞ്ഞത് കേട്ട് അയാൾ ചോദ്യഭാവത്തോടെ പടിയിറങ്ങി…. ഉള്ളിലൊരു ഒരു കടൽ ആർത്തിരമ്പിയിരുന്നു … ഉത്തരമറിയാത്ത അനേകം ചോദ്യങ്ങൾ ഉള്ളിലിരുന്ന് പൊള്ളിയിരുന്നു …. ബാർ ” എന്ന ബോർഡു കണ്ടതും കാറ് തിരിച്ച് അവിടേക്ക് കയറി അർജുൻ…. 💓💓💓💓💓💓💓💓💓💓💓💓💓💓 “അർജുൻ വിളിച്ച് പറഞ്ഞത് കേട്ടില്ലേ? ആതുമോൾ ഇന്നവിടെ ചെന്നിരുന്നു എന്ന്…” “ഉം .. ” എങ്ങോ മിഴി നട്ട് ഒന്നലസമായി മൂളി മാധവമേനോൻ…. “നിക്കെന്തോ പേടിയാവാ മാധവേട്ടാ… ഇനീം ഒരു ദുരന്തം താങ്ങാൻ ഉള്ള കരുത്ത് ഈ തറവാടിനില്ല്യ….”

” നടക്കാനുള്ളതാണെങ്കിൽ ഒക്കെ നടക്കും വരദാ… എങ്ങും തങ്ങാതെ നടന്നിരിക്കും ….. പക്ഷെ എത്ര ജീവിതങ്ങൾ ബാക്കി കാണും ന്ന് അറിയില്ലാ…. എല്ലാം സഹിക്കാൻ ശക്തി ണ്ടാവട്ടെ എല്ലാർക്കും…. ” അവിടെ നിന്നും എണീറ്റ് പോകുന്ന മാധവമേനോന്നെ നോക്കി വരദ നെടുവീർപ്പിട്ടു… ആ മനസിലെ വേവ് അവർക്ക് നന്നായി തിരിച്ചറിയാമായിരുന്നു .. ചാലിട്ടൊഴുകിയ ഇരു മിഴികളും തുടച്ച് അവർ പൂജാമുറിയിൽ കയറി ഇനി ആ ഒരു ആശ്രയമേ ഉള്ളൂ എന്നറിയാവുന്നതിനാൽ …… 💓💓💓 ഏറെ കഴിഞ്ഞും അർജുനെ കാണാത്ത കാരണം അവൻ്റെ എല്ലാ ഫ്രണ്ട്സിൻ്റെയും നമ്പറിലേക്ക് മാറി മാറി വിളിക്കുകയായിരുന്നു ശ്രീദേവി ….. എല്ലാവരും ഇന്ന് കണ്ടതേ ഇല്ല എന്ന് പറഞ്ഞതോടെ ഉള്ളിൽ വല്ലാത്ത പിടപ്പ് അനുഭവിച്ചറിഞ്ഞു അവർ….. 1 ന്ന് എന്തോ കേട്ടതും ശ്വാസമെടുക്കാൻ പോലുമാവാതെ അവർ വിറങ്ങലിച്ച് നിന്നിരുന്നു…….. തുടരും…

എഴുത്തുകാരി: നിഹാരിക

ശബ്ദമില്ലാതെ ആരോരുമില്ലാതെ ആരൊക്കെയോ പടുകുഴിയിലേക്ക് എറിയുന്ന ഭീതിയേറ്റുന്ന സ്വപ്നങ്ങൾ: അതിൻ്റെ ഭീകരതയിൽ ഉണർന്നവളെ ഞെട്ടിച്ച് ഫോൺ അടിച്ചു….. അറിയാത്ത നമ്പർ… എന്തോ ഒരുൾ പ്രേരണയാൽ ചെവിയോട് ചേർത്തു….. “ആതിരാ…. ” ഉറച്ചതെങ്കിലും ആർദ്രമായിരുന്നു ആ വിളി… മറുപടി പറയാനാവാത്ത വിധം അവളുടെ മിഴികൾ നിറഞ്ഞ് വന്നു, ശബ്ദം തൊണ്ടയിൽ തങ്ങി നിന്നു… ” അ ..അർജുനേട്ടൻ” “എൻ്റെ സ്വരം തിരിച്ചറിഞ്ഞോ നീ ആതു? ” അത്ഭുതമോ സന്തോഷമോ തിരിച്ചറിയാൻ ആവുന്നില്ലായിരുന്നു ആ ചോദ്യത്തിൽ ….. ” ഗൗരിയേടത്തി??”. ” ഉണ്ട് ….. കോളേജിൽ പോവണ്ട എന്ന് അമ്മ പറഞ്ഞതിൽ പിന്നെ മുറിയിൽ തന്നെയാ…” “ഞാൻ… ഞാൻ കാരണം…..” “ഏയ്… എന്തൊക്കെയാടോ താൻ പറയുന്നേ…?

എല്ലാം അമ്മേടെ പിടിവാശിയാ, ഇത്രേം പാവായ തനിക്ക് ആരേ എങ്കിലും വിഷമിപ്പിക്കാനാവുമോ?” നേർത്ത ഒരു തേങ്ങൽ മാത്രമായിരുന്നു മറുപടി….. “ഹാ ആതു താൻ കരയാണോ? കൊള്ളാലോ എത്ര നാള് കരയും താൻ ?? എന്തിനൊക്കെ പരിഹാരമാണ് തൻ്റെ ഈ കരച്ചിൽ…” തേങ്ങൽ ഒന്നൊതുങ്ങിയത് പോലെ തോന്നി അർജുന് …. ” കരയാനുള്ള കാര്യങ്ങൾ ഇഷ്ടം പോലെ ജീവിതത്തിൽ നടക്കും, പക്ഷെ കരയാതിരിക്കാൻ നമ്മൾക്ക് കഴിയണം…. എന്ത് നഷ്ടപ്പെട്ടു എന്ന് ചിന്തിക്കാതെ എന്തെല്ലാം നേടിയെടുത്തു എന്ന് ചിന്തിക്ക് …. ആരും ഇല്ല എന്ന് തോന്നുമ്പോൾ, ദേ ഈ വിളിച്ച നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ… ഞാനെത്തും…

തരാൻ ഈ ജീവൻ മാത്രമേ സ്വന്തായിള്ളൂ പക്ഷെ രണ്ടാമതൊന്ന് ചിന്തിക്കാതെ അത് തന്നിരിക്കും അർജുൻ….. ആതു കിടന്നോളൂ.. ഞാൻ നാളെ വരാം, ഡാൻസ് പ്രാക്ടീസ് ചെയ്യാൻ മറക്കല്ലേ ” ഫോൺ കട്ട് ചെയ്യുമ്പഴേക്കും ചെറുചിരി വിടർന്നിരുന്നു ആ പെണ്ണിൻ്റെ ചുണ്ടിൽ:… എന്തോ അർജുനേട്ടൻ്റെ വാക്കുകൾക്ക് തനിക്ക് സാന്ത്വനമേകാനുള്ള ശക്തിയുള്ളത് പോലെ തോന്നി ആതിരക്ക്…. ആ ഒരു ബലത്തിൽ, ആ വരികളിലെ അർത്ഥം തേടി മെല്ലെ ഉറക്കത്തിലേക്ക് വീണു, … 💓💓💓💓💓💓💓💓💓💓💓💓💓 രാവിലെ തന്നെ ഡോർ ബെൽ അടിക്കുന്നത് കേട്ടാണ് ഗൗരി വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്നവളെ കണ്ട് അത്ഭുതപ്പെട്ടു… “ആതു …. മോളെ ” ഓടി ചെന്നവളെ കെട്ടിപ്പിടിക്കുമ്പോഴും ഗൗരിയെ തന്നിൽ നിന്നും മെല്ലെ അടർത്തിമാറ്റി അവൾ… ”

ആതു ദേഷ്യ ഏടത്തിയോട് ൻ്റെ കുട്ടിക്ക്? എത്ര നാളായി ഒന്ന് കാണാൻ ശ്വാസം മുട്ടി കഴിയണേന്നറിയോ? വന്നൂലോ ന്നെ കാണാൻ…. ൻ്റെ കുട്ടി…..” കെക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്ത് ഗൗരി പറഞ്ഞ് നിർത്തി… ” ഞാൻ….. ഞാൻ ശ്രീദേവി അപ്പച്ചിയെ കാണാനാ ……” കേട്ടത് വിശ്വസിക്കാനാവാതെ നിന്നു ഗൗരി… “എന്താ എന്താ നീ പറഞ്ഞേ….. പറ ആതു …. എന്താ നീ പറഞ്ഞെ?? ഇനീം മതിയായില്ലേ കുട്ടീ നിനക്ക് …. ഒരായുസ്സ് മുഴുവൻ ഉള്ളിലിട്ട് നീറ്റാനുള്ളത് തന്നിട്ടില്ലേ ??? ഇനീം ഇനീം വേണോ …… പൊയ്ക്കോ….. അമ്മ ണ്ട് അകത്ത്, പൊയ്ക്കോ മോളേ നീ… അമ്മേടെ കണ്ണിൽ പെടും മുമ്പ് പൊയ്ക്കോ” പറയുന്നതിനോടൊപ്പം പിടിച്ച് തള്ളുന്നുണ്ടായിരുന്നു ഗൗരി… ഒരു ഭ്രാന്തിയെ പോലെ….. ” ഗൗരിയേടത്തി…..

വിടൂ…. ശ്രീദേവി അപ്പച്ചിയെ കണ്ടിട്ടേ ഞാൻ പോകു .” എന്ന് പറഞ്ഞ് അകത്തേക്ക് തള്ളി കേറിയതും കണ്ടിരുന്നു സ്റ്റയർകേസ് ഇറങ്ങി വരുന്ന ശ്രീദേവിയെ … ” ഉം… എന്ത് വേണം…. അഗതികൾക്ക് കയറിവരാൻ മേലടത്തെ പോലെ അഗതിമന്ദിരം ആക്കിയിട്ടില്ല ശ്രീദേവി സ്വന്തം വീട് …..” “അമ്മേ വേണ്ട” എന്ന് കാലു പിടിക്കും പോലെ പറഞ്ഞിരുന്നു ഗൗരി….. ” അകത്ത് കയറി പോടി ” എന്ന അമ്മയുടെ ഒറ്റ ആജ്ഞയിൽ അകത്തേക്ക് മനസില്ലാ മനസോടെ കയറി പോയി ഗൗരി.. കരച്ചിലടക്കി അസ്വസ്ഥതയോടെ അതിരയെ തിരിഞ്ഞ് തിരിഞ്ഞ് നോക്കിയിരുന്നു…. പക്ഷെ ആ മുഖത്ത് തികഞ്ഞ നിശ്ചയ ദാർഡ്യം ആയിരുന്നു ….. 💓💓💓

“എനിക്ക് അപ്പച്ചിയോട് കുറച്ച് സംസാരിക്കണം” ” പറഞ്ഞിട്ടില്ലേ ടി നിന്നോട് ഞാൻ നിൻ്റെ അപ്പച്ചി അല്ലെന്ന്… ജോലിക്കാർ എന്നെ ശ്രീദേവി മാഡം എന്നാണ് വിളിക്കാറ്….” ” ക്ഷമിക്കണം, ശീലിച്ചത് അറിയാണ്ട് നാവിൽ വന്നതാ… ഇനി സൂക്ഷിച്ചോളാം” “ഉം …ന്താ പറയാനുള്ളത്, ?? വേഗം വേണം, നിക്ക് കാര്യായിട്ട് ള്ള പണികൾ വേറേ ഉള്ളതാ” “അന്ന്…. അന്ന് കാര്യായിട്ട് പറഞ്ഞതാണോ… ഞാൻ …. ഞാൻ മേലേടത്ത് നിന്ന് പോയാൽ ൻ്റെ അരുണേട്ടനേം ൻ്റെ ഗൗരിയേടത്തിയേം ചേർത്ത് വക്കാം ന്ന്.. ” ” അവനോടെ നിക്കെന്താ ദേഷ്യം? ദേഷ്യം മുഴുവൻ നിന്നോടായിരുന്നു… നീയുള്ളത് കൊണ്ടാ അവിടക്ക് ൻ്റെ കുട്ടിയെ തരില്ലന്ന് പറഞ്ഞത് ” ” വാക്കുകൾ ആ പെണ്ണിൻ്റെ നെഞ്ചിൽ കുത്തിക്കേറിയിരുന്നു….

ചോര പൊടിച്ചിരുന്നു… എന്നിട്ടും അവൾ നോവോടെ ചിരിച്ചിരുന്നു, ” ഞാൻ…. ഞാൻ എങ്ങടേലും പോയാൽ ??” നേർത്ത ശബ്ദത്തോടെ തുടങ്ങി പാതിയിൽ നിർത്തി അവൾ …. “എങ്ങട് പോവും നീ? ഈ സുഖ സൗകര്യങ്ങളും മേലേടത്തെ റാണി പട്ടവും ഒക്കെ വിട്ട്…. നീ പറയണത് വിശ്വസിക്കാൻ വേറേ ആളേ നോക്ക്… എൻ്റെ മോളാ ഗൗരി എനിക്കറിയാം എന്താ വേണ്ടത് എന്ന് ” “മേലേടത്തെ ഒന്നു മാത്രേ ആതിരയെ തളർത്തീട്ടുള്ളു, അത് നിങ്ങൾ പറയും പോലെ സുഖവും സൗകര്യവും ഒന്നും അല്ല… അവരുടെ എല്ലാം കറകളഞ്ഞ സ്നേഹാ! തിരിച്ച് പകരായി കൊടുക്കാൻ വാല്യക്കാരൻ്റെ മകൾ ടെ കയ്യിൽ ഒന്നൂല്യ, അവര് തന്ന ഈ ജീവിതല്ലാണ്ട് .. ന്നെ ജീവനായി കരുതണ ആ അച്ഛനു വേണ്ടി ഏട്ടന് വേണ്ടി അതും കൊടുക്കും ഈ ആതിര… ൻ്റെ ഏട്ടൻ്റെ മോഹം നടക്കണം, ഗൗരിയേടത്തിയെ തന്നെ ജീവിതത്തിൽ കൂട്ടായി കിട്ടണം..

അതിന് തടസം ഞാനെങ്കിൽ അത് ഞാനായിട്ട് തന്നെ മാറ്റിത്തരും … അപ്പോ.. അപ്പോ കൊടുത്തേക്കണം ൻ്റെ പാവം ഏട്ടന് ഏട്ടൻ്റെ പെണ്ണിനെ ” നെഞ്ച് പൊട്ടി അവളത് പറഞ്ഞപ്പഴും പുച്ഛമായിരുന്നു ശ്രീദേവിയുടെ മുഖത്ത്… ” പറഞ്ഞത് പോലെ ചെയ്ത് കാട്ടടീ… എന്നിട്ടാവാം ബാക്കി ” എന്നും പറഞ്ഞ് അവളെ കടന്ന് പോയി അവർ ….. വല്ലാത്ത തളർച്ചയുണ്ടെങ്കിലും ഉള്ളിൽ കനല് നീറി തീയാകും പോലൊരു തീരുമാനം ഉറപ്പിച്ചിരുന്നു…. 💓💓💓💓💓💓💓💓💓💓💓💓💓💓 ധൃതിയിൽ ഓഫീസിൽ പോയി തിരികെ എത്തിയപ്പഴാണ് ആതിര ഗേറ്റ് കടന്ന് പോണത് അർജുൻ ദൂരേ നിന്ന് കണ്ടത്, പെട്ടെന്ന് തന്നെ അവിടെ വന്ന ഒരു ഓട്ടോ കൈ കാണിച്ച് നിർത്തി അവളതിൽ കയറി പോയി…..

ഒന്നും മനസിലാവാതെ അർജുൻ ഇത്തിരി നേരം അങ്ങോട്ട് തന്നെ നോക്കി നിന്നു, പിന്നെ വേഗം വീട്ടിലേക്ക് തിരിച്ചു… ” അമ്മേ….. അമ്മേ… ആതു…. അവളെന്തിനാ ഇങ്ങട്ട് വന്നത്?” ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കുകയായിരുന്ന ശ്രീദേവിയോട് അർജുൻ ചോദിച്ചു…. മൗനമായിരുന്നു മറുപടി…. ” അമ്മേ…. അവളെന്തിനാ വന്നത് ന്ന്?” ദേഷ്യത്തോടെ തന്നെ അവർ തിരിഞ്ഞ് അർജുനെ നോക്കി… ” അവൾടെ ഗൗരിയേടത്തിയേയും അരുണേട്ടനെയും ഒരുമിപ്പിക്കാൻ ……” സ്വന്തം അമ്മയുടെ മറുപടി ഊഹിക്കാം എന്നത് കൊണ്ട് മനസിൽ ഇത്തിരി പേടി തോന്നി അർജുന് … ” അമ്മ…. അമ്മ എന്താ പറഞ്ഞത് ????”

സ്വരം ഇടറിയിരുന്നു… ” എന്ത് പറയാൻ ആതിര എന്ന ശനി ആ തറവാട്ടിൽ നിന്ന് മായട്ടെ എന്ന് പറഞ്ഞു, എന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞു… ” “അമ്മേ” ദേഷ്യവും സങ്കടവും എല്ലാം കലർന്നിരുന്നു ആ വിളിയിൽ ….. “എന്താ…. എൻ്റെ മകൻ്റെ മനസും വാല്യക്കാരൻ്റെ മകൾ മാറ്റിത്തുടങ്ങിയോ?” അവിടെ നിന്നാൽ കൂടുതൽ എന്തെങ്കിലും വായിൽ നിന്ന് വീഴുമോ എന്ന ഭയത്തിൽ അർജുൻ മുറി വിട്ട് പോയി… അപ്പഴും അവനിൽ വല്ലാത്ത ദേഷ്യം നിറഞ്ഞിരുന്നു, 💓💓💓💓💓

“ആതിര യൂഹാവ് എ വിസിറ്റർ !” എന്ന് വാർഡൻ വന്ന് പറയുമ്പോൾ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു ആതിര…. ശ്രീദേവിയുടെ ഓരോ വാക്കും കൂരമ്പുകൾ പോലെ അവളെ കുത്തി നോവിച്ചിരുന്നു… വന്നപ്പോൾ മുതൽ അതോർത്ത് മനസ്സംഘർഷത്തിലായിരുന്നു…. മെല്ലെ കണ്ണുകൾ ഒന്ന് അടച്ചതാണ് അപ്പഴാണ് വിസിറ്റർ വന്നു എന്ന് പറയുന്നത് … മെല്ലെ മുഖം കഴുകി താഴേക്ക് നടന്നു… വിസിറ്റേഴ്സ് റൂമിൽ മുഖം തിരിഞ്ഞ് നിൽക്കുന്നവനെ അവളും തിരിച്ചറിഞ്ഞു….. ” ശ്രീ ഭുവൻ ”….. തുടരും…

എഴുത്തുകാരി: അനില സനൽ അനുരാധ

അടഞ്ഞ കൺപോളകൾ മീര പ്രയാസപ്പെട്ട് വലിച്ചു തുറന്നു. തല ശക്തമായി വേദനിച്ചു കൊണ്ടിരുന്നു… താൻ ഇപ്പോൾ എവിടെയാണ്… അവൾ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചതും ആരോ അവളുടെ തോളിൽ പതിയെ പിടിച്ചു… “പതിയെ… ഡ്രിപ് കയറ്റുന്നുണ്ട്… ” ഹേമലത പറഞ്ഞു. ആ സ്ത്രീ ഹേമന്ദിന്റെ അമ്മയാണെന്ന് അവൾക്ക് മനസ്സിലായി… കണ്ണുകൾ മുറിയിൽ ആകെയൊന്നു പരതി… ബൈസ്റ്റാന്റർക്കുള്ള ബെഡിൽ കിടന്ന് നന്ദൂട്ടി ഉറങ്ങുന്നതു കണ്ടതും തെല്ലു ആശ്വാസം തോന്നി… അവൾ മിഴികൾ പൂട്ടി കിടന്നു… തല പൊട്ടി ചോരയൊലിച്ചു നിൽക്കുന്ന ഹേമന്ദിന്റെ രൂപം ഉള്ളിൽ നിറഞ്ഞു…

ഹേമന്ദ് വലതു കൈ കൊണ്ടു തലയിൽ തൊട്ട് നോക്കി… ചോര അവന്റെ കയ്യിലേക്ക് പടർന്നു… വേദന… ദേഷ്യം… പ്രതികാരം എല്ലാം കൂടെ ഹേമന്ദ് പുകഞ്ഞു… മീരയെ പിടിച്ചു ചുമരിലേക്ക് തള്ളിയിടുമ്പോൾ അവനിൽ അവളെ വലിച്ചു കീറാനുള്ള പക നുരഞ്ഞു പൊന്തി … നെറ്റി ചുമരിൽ ഇടിച്ച് അവൾ നിലത്തേക്ക് ഊർന്നു വീണു… എന്നിട്ടും കോപം സഹിക്കാൻ കഴിയാതെ അവളെ ചവിട്ടാൻ കാൽ ഉയർത്തി… നെറ്റിയിൽ നിന്നും രക്തം ഒഴുകുമ്പോഴും അവൾ നിസ്സംഗതയോടെ അവനെ നോക്കി… “ചവിട്ടി കൊന്നേക്ക് എന്നെ… ” മിഴികൾ അടഞ്ഞു പോകുമ്പോൾ അവ്യക്തമായി അവൾ പറഞ്ഞു … “അയാൾ പോയോ? ” കണ്ണുകൾ തുറന്ന് മീര തിരക്കി… “ഇല്ല… തലയിൽ സ്റ്റിച്ച് ഇട്ടിട്ടുണ്ട്… ” “ഹ്മ്മ്… ” “മോൾ അവന്റെ ഭാര്യയല്ലേ? ” “അല്ല… ” “ആ കുഞ്ഞ്? ” “ഞങ്ങൾക്ക് ഇവിടെ നിന്നും രക്ഷപ്പെടണം അമ്മേ… ”

വിതുമ്പലോടെ പറഞ്ഞ് അവൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു കിടന്നു… “കല്യാണ ഫോട്ടോ ഞാൻ കണ്ടിരുന്നല്ലോ മോളെ…” അമ്മ പറഞ്ഞപ്പോൾ അവൾ കണ്ണുകൾ തുറന്നു… “ഫോട്ടോ മാത്രമേ കണ്ടുള്ളൂ… വേറെ എന്തെങ്കിലും പറഞ്ഞോ? ” “രണ്ടാളും പിണക്കത്തിൽ ആയിരുന്നു. ഇനി എല്ലാം തീർത്ത് ഒരുമിച്ച് ജീവിക്കണം എന്നു പറഞ്ഞു… ” അവൾ ഒന്നു മന്ദഹസിച്ചു … “എല്ലാ പിണക്കവും മറന്ന് ഒരുമിച്ച് ജീവിച്ചൂടെ? ” അമ്മ അപേക്ഷ പോലെ തിരക്കി… “ചോദിക്കാൻ എളുപ്പമാണ്… പക്ഷേ അമ്മയ്ക്ക് ഒന്നും അറിയില്ല… ചതിയനായ ഹേമന്ദിനെ കുറിച്ച് അമ്മയ്ക്ക് ഒന്നും അറിയില്ല…” “അവൻ ഒരു പാവമായിരുന്നു മോളെ… പക്ഷേ ഇപ്പോൾ അമ്മയ്ക്ക് ഒന്നും അറിയില്ല. ചോദിച്ചാലും അവൻ ഒന്നും വിട്ടു പറയില്ല…”

“എന്റെ ജീവിതം തകർത്തവനാണ് അമ്മയുടെ മോൻ… ഇപ്പോൾ എനിക്കൊരു ഭർത്താവുണ്ട്… എന്നെയും മോളെയും സ്നേഹത്തോടെ കാത്തിരിക്കുന്ന കുറച്ചു പേരുണ്ട്… അവിടെയെ എനിക്കിനി ജീവിതമുള്ളു…” “അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല മോളെ… ” “ഞാൻ എല്ലാം പറയാം… ” അവൾ പറയുന്നതെല്ലാം അമ്മ നെഞ്ചു പൊള്ളുന്ന വേദനയോടെ കേട്ടു… മകനോട് ആദ്യമായി അവർക്ക് വെറുപ്പ് തോന്നി… “ഇനി അമ്മ പറയൂ… അയാളെ സ്നേഹിക്കാനും അംഗീകരിക്കാനും ഏതെങ്കിലും പെണ്ണിന് കഴിയുമോ? ഓർമ്മ വെച്ച നാൾ മുതൽ തുടങ്ങിയ പരീക്ഷണങ്ങളാണ്… ഇനിയും വയ്യ അമ്മേ… ” മുഖം അവരിൽ നിന്നും ചെരിച്ചു പിടിച്ച് അവൾ പറഞ്ഞു… ***

നന്ദുവിന്റെ അടുത്ത് പറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു ശിവമോൾ… “നന്ദൂറ്റി എപ്പോ വരും നന്ദു മാമാ… ” അവൾ സങ്കടത്തോടെ തിരക്കി… “വരും… വേഗം വരും…” “മോൾക്ക്‌ സങ്കടം വരുവാ…” നന്ദു അവളുടെ നിറുകെയിൽ അധരങ്ങൾ ചേർത്തു …. ദീപ അവരുടെ അടുത്തേക്ക് വന്നു… “ദീപു വിളിച്ചോ മോളെ? ” “ആഹ് ! ആ സൂരജിന്റെ വീട്ടിൽ നിന്നും ഇറങ്ങിയെന്നു പറഞ്ഞു.” “ഹ്മ്മ്… ” “എന്താ നന്ദേട്ടാ? ” ദീപ അവന്റെ അരികിലായി ഇരുന്നു… അവൻ വേദനയോടെ പുഞ്ചിരിച്ചു… “അവളും മോളും വരും… എനിക്ക് ഉറപ്പുണ്ട്…” ദീപ പറഞ്ഞു… നന്ദു ഒന്നും പറയാതെ അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു… “അവളും ഇപ്പോൾ നമ്മളെ ഓർത്തു വിഷമിക്കുന്നുണ്ടാകും. നമ്മൾ ഇല്ലാതെ അവൾക്ക് പറ്റില്ല… ഒരു ഹേമന്ദിനും അവളെ മാറ്റാൻ പറ്റില്ല…

എന്റെ നന്ദേട്ടനാ അവളുടെ മനസ്സ് നിറയെ…” “എന്നും കൂടെ ഉണ്ടാകണേ എന്ന് അവൾ പറഞ്ഞിട്ടും അവളെ സംരക്ഷിക്കാനുള്ള കഴിവ് ഇല്ലാത്തവനായി പോയല്ലോ ഞാൻ…” “അങ്ങനെയൊന്നും ചിന്തിക്കണ്ട… അയാൾ ഒരിക്കൽ തിരിച്ചു വരുമെന്ന് നമ്മൾ പ്രതീക്ഷിച്ചതു തന്നെയല്ലേ.. ഇനി അവൾ മടങ്ങി വരുമ്പോൾ അയാളുടെ ശല്ല്യം എന്നന്നേക്കുമായി ഒഴിഞ്ഞു പൊയ്ക്കോളും… ” അവന്റെ കൈകൾ അവളുടെ കൈകളിൽ ഒന്നു കൂടെ മുറുകി…

ഹേമന്ദ് വീട്ടിൽ എത്തുമ്പോൾ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു… മീരയെ നേരത്തെ ഡിസ്ചാർജ് ചെയ്തിരുന്നു… നന്ദൂട്ടിയുടെ കരച്ചിൽ കാരണം ഹേമന്ദ് അമ്മയോടൊപ്പം അവരെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു… ഡ്രൈവർ ഗേറ്റ് തുറന്ന് കാർ മുറ്റത്തേക്ക് കയറ്റിയിട്ടു… “ഇവിടെ ആരും ഇല്ലെന്ന് തോന്നുന്നു… ” കാറിന്റെ ഡോർ തുറന്നു കൊടുക്കുമ്പോൾ ഡ്രൈവർ പറഞ്ഞു… “ഏയ്‌… അങ്ങനെ വരാൻ വഴിയില്ലല്ലോ.. ” ഹേമന്ദ് കാറിൽ നിന്നും ഇറങ്ങുമ്പോൾ മറ്റൊരു കാർ കൂടെ ഗേറ്റിനു മുന്നിൽ വന്നു നിന്നു. അതിൽ നിന്നും ഹേമന്ദിന്റെ സഹോദരിയായ അജിതയും ഭർത്താവായ വേണുവും ഇറങ്ങി വന്നു… “എന്താ അപ്പൂ… അമ്മ എവിടെ? വീട്ടിൽ അച്ഛൻ തനിച്ചാണ് വീട്ടിലേക്ക് വരണം എന്നും പറഞ്ഞ് ഫോൺ ചെയ്തിരുന്നല്ലോ…” അജിത പറഞ്ഞു. “ഞാൻ ഇപ്പോൾ വന്നേയുള്ളു ചേച്ചി… എനിക്ക് അറിയില്ല… ” “നിന്റെ നെറ്റിയിൽ ഇത് എന്തു പറ്റിയതാ…” “അതൊന്നു വീണു… ” “അമ്മ വിളിച്ച നമ്പർ എവിടെ? ” അജിത ഫോൺ അവനു നൽകി.. ആ ഫോണിലേക്ക് വിളിച്ചപ്പോൾ അപരിചിതനായ ഒരാളാണ് കാൾ എടുത്തത്.

ബസ് സ്റ്റോപ്പിൽ വെച്ച് കണ്ടപ്പോൾ ഫോൺ ചെയ്യാൻ ചോദിച്ചപ്പോൾ ഫോൺ കൊടുത്തതാണെന്ന് പറഞ്ഞു… ഹേമന്ദ് ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞ് അകത്തേക്ക് കയറി പോയി… “നീ ഇതെന്തു പണിയാ കാണിച്ചതെന്ന് ദേഷ്യത്തോടെ തിരക്കി അജിത അവന്റെ പുറകെ കയറി ചെന്നു… എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന ചിന്തയോടെ വേണുവും… ** “സമയം ഒരുപാടായി…” ദാസ് ഡ്രൈവ് ചെയുന്നതിനിടയിൽ പറഞ്ഞു… “സാരമില്ല… അവളെയും നന്ദൂട്ടിയേയും എത്രയും പെട്ടെന്ന് കണ്ടെത്തണം… കൂടെ ഇറങ്ങി തിരിച്ചത് ബുദ്ധിമുട്ടായെന്നു തോന്നി തുടങ്ങിയോ? ” “ഇല്ലെടോ.. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു… ഒരാൾക്ക് നോവുമ്പോൾ ആ നോവിനു മരുന്നാകാൻ മുന്നിട്ട് നിൽക്കുന്നവർ…” സന്ദീപ് പുഞ്ചിരിച്ചു…

“മീര ശരിക്കും തന്റെ അനിയത്തിയാണെന്ന് തോന്നി പോകുന്നു… നീ സൂരജിനോട്‌ എന്റെ മീര എന്നു പറയുമ്പോൾ നന്ദുവിന്റെ ഭാര്യ എന്നതിനും ഒരുപാട് മുകളിലാണ് നിന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം എന്നു തോന്നി പോകുന്നു…” “സത്യാണ്… ഈ മുൻജന്മ ബന്ധം എന്നു പറയില്ലേ… അതു പോലെയാ എനിക്ക് അവൾ… അല്ലെങ്കിൽ അവൾക്ക് വേണ്ടി ജോലി പോലും ഉപേക്ഷിക്കാൻ തോന്നുമോ… അവൾ ആത്മഹത്യ ചെയ്യുമോ എന്ന ഭയം എന്നെ പിടി മുറുക്കുമോ… ഗർഭിണിയായ ഒരു പെണ്ണിനെയും കൂട്ടി നാട്ടിലേക്ക് വരുമ്പോൾ വീട്ടുകാരും നാട്ടുകാരും എനിക്ക് ചാർത്തി തരാൻ പോകുന്ന പട്ടങ്ങൾ എന്താകും എന്നു പോലും ആശങ്കപ്പെടാതെ ഞാൻ അവളെ കൂട്ടി കൊണ്ടു വന്നത് എന്റെ നന്ദുവിന്റെ ജീവിതത്തിലേക്ക് ആയിരുന്നു. അവന്റെ അരികിൽ തന്നെ അവളെ എത്തിക്കണം എനിക്ക്… ”

“ഞാനും ഉണ്ടാകും കൂടെ…” ഹേമന്ദിന്റെ വീട്ടിൽ എത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു… കാറിൽ നിന്നും ഇറങ്ങുമ്പോൾ ഇരുന്ന് ഇരുന്ന് രണ്ടു പേരുടെയും നടു ഒരു വിധം ആയിരുന്നു… ഗേറ്റ് പൂട്ടിയിരുന്നു … ഗേറ്റിനോട്‌ ചേർന്നുള്ള കാളിംഗ് ബെൽ അമർത്തി രണ്ടു പേരും അക്ഷമയോടെ കാത്തിരുന്നു… വേണുവാണ് വാതിൽ തുറന്നു വന്നത്… ഗേറ്റ് തുറക്കാതെ അയാൾ അപരിചിതരെ നോക്കി… “ഹേമന്ദ് ഇല്ലേ ഇവിടെ? ” “ആഹ് ! ഉണ്ടല്ലോ. നിങ്ങളൊക്കെ ആരാണ്? എന്താ ഈ നേരത്ത് ?” “മീരയുടെ ആങ്ങളമാർ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ മതി അവനു മനസ്സിലാകും… ” ദാസ് പറഞ്ഞു… സന്ദീപ് ദാസിനെ നോക്കി… “ഈ മീര… അതാരാ? ” വേണു തിരക്കി. “നിങ്ങൾ അയാളോട് പോയി പറയ്… അയാൾക്ക് അറിയാം. ” “അളിയനു വയ്യ… ” “എന്നാൽ ഈ ഗേറ്റ് ഒന്നു തുറക്കൂ … ”

“ഇപ്പോൾ വരാം… ” എന്നു പറഞ്ഞ് വേണു പോയി… തിരികെ ഉമ്മറത്തേക്ക് വരുമ്പോൾ കൂടെ ഹേമന്ദും ഉണ്ടായിരുന്നു. വേണു ഗേറ്റ് തുറന്നു… തന്റെ അടുത്തേക്ക് പാഞ്ഞടുക്കുന്ന സന്ദീപിനെ ഹേമന്ദ് പെട്ടെന്ന് തിരിച്ചറിഞ്ഞു… ഉമ്മറത്തേക്ക് ഓടിക്കയറിയ സന്ദീപ് ഹേമന്ദിന്റെ തലയിലെ കെട്ടു കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നെങ്കിലും പെട്ടെന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ കയറിപ്പിടിച്ചു… “എവിടെയാടാ മീരയും മോളും… ” സന്ദീപ് അലറി. “എന്റെ ഭാര്യയേയും മോളെയും അന്വേഷിച്ചു വരാൻ നീ ആരാടാ? ” “നിന്റെ ഭാര്യയോ… അവൾ എന്റെ നന്ദുവിന്റെ ഭാര്യയാ… ഡിവോഴ്സ് പേപ്പറും ഒപ്പിട്ട് അവളെ ഉപേക്ഷിച്ചു പോയ ഒരു ഭർത്താവ്… തിരിച്ചു വന്നിരിക്കുന്നു… നാണം കെട്ടവൻ… പിന്നെ… നന്ദൂട്ടി അച്ഛാ എന്നു വിളിക്കുന്നത് നിന്നെയല്ല… അവൾ ജനിക്കുന്നതു കാത്തിരുന്നതും അവളെ ഏറ്റു വാങ്ങിയതും നീയല്ല… പിന്നെ എങ്ങനെയാടാ നാറീ നീ ആ കുഞ്ഞിന്റെ അച്ഛനാകുന്നത്? ”

“ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്നും…” “എവിടെയെടാ മീര… മീരാ…” സന്ദീപ് ഉറക്കെ വിളിച്ചു… അജിത ശബ്ദം കേട്ട് ഉമ്മറത്തേക്ക് വരുമ്പോൾ കാണുന്നത് ഹേമന്ദിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു നിൽക്കുന്ന സന്ദീപിനെയാണ്… തടയാൻ വന്ന വേണുവിനെ ദാസ് മുറുകെ പിടിച്ചിരുന്നു… “അയ്യോ ! എന്താ പ്രശ്നം? ” അജിത ആശങ്കയോടെ തിരക്കി… “പ്രശ്നം ഇവൻ തന്നെയാ…” എന്നും പറഞ്ഞ് സന്ദീപ് ഹേമന്ദിനെ പിടിച്ചു തള്ളി… തല പോയി വീണ്ടും ചുമരിൽ ഇടിച്ച് അവൻ താഴേക്ക്‌ വീണു .. അജിത വേഗം ചെന്ന് ഹേമന്ദിനെ എഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല… സ്റ്റിച്ച് പൊട്ടി ചോര ഒഴുകാൻ തുടങ്ങിയിരുന്നു… സന്ദീപും ദാസും കൂടെ അകത്തേക്ക് കടന്നു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം… *** പിറ്റേന്നത്തെ പ്രഭാതം പൊട്ടി വിടർന്നത് മറ്റൊരു വാർത്തയോട് കൂടെയായിരുന്നു… മദ്യാസക്തിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ആകാശിനെ പോലീസ് തിരഞ്ഞു കൊണ്ടിരുന്നു……. തുടരും ©അനുരാധ സനൽ ❤️

എഴുത്തുകാരി: Jaani Jaani

എന്ത് ടാ എന്ത് പറ്റി ഇത്രയും നേരം ഹാപ്പിയായിരുന്നല്ലോ ഐഷുവിന്റെ മുഖം മാറിയത് കണ്ട് കാർത്തി ചോദിച്ചു . എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്നെയും അന്ന് തന്നെ കാണാൻ വന്നെനെ അല്ലെ. നിനക്ക് അച്ഛനായും അമ്മയായും ഞാനില്ലേ പിന്നെന്താ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി കൊണ്ട് പറഞ്ഞു . ഹ്മ്മ് . ഐഷുവും ചിരിയോടെ കണ്ണ് തുടച്ചു . എന്റെ വാവയെ കൂടി നി കരയിപ്പിക്കല്ലേ ഐഷുവിനോട് കപട ദേഷ്യത്തോടെ പറഞ്ഞാണ് ഊണ് കഴിക്കാൻ ഇരുന്നത് . ഇല്ലേ അച്ഛന്റെ വാവയെ ഞാൻ കരയിപ്പിക്കുന്നില്ലേ കാർത്തിയുടെ അരികിൽ വന്നിരുന്നു വാ തുറന്നു കാട്ടി . ഉച്ചക്ക് അവര് രണ്ട് പേരും മാത്രമുള്ളപ്പോൾ കാർത്തിയാണ് ഐഷുവിന് വാരി കൊടുക്കുന്നത്.

ഇന്ന് ഞാൻ എടുത്ത് വച്ച വെള്ളം മുഴുവൻ കുടിച്ചില്ല അല്ലെ അടുക്കളയിൽ ചെന്ന് നോക്കിയപ്പോഴാണ് കുപ്പിയിൽ അത് പോലെ തന്നെ വെള്ളം കണ്ടത് അവൾകക്കായി കുടിക്കാൻ ഒരു കുപ്പിയിൽ വെള്ളം നിറച്ചിട്ടാണ് കാർതി എന്നും pokunnath ഇന്ന് അതില് നിന്ന് ഒരു തുള്ളി വെള്ളം പോലും ഐഷു കുടിച്ചിട്ടില്ല . . മറന്നു പോയി ഐഷു തല താഴ്ത്തി കൊണ്ട് പറഞ്ഞു . വേണ്ട കുടിക്കേണ്ട എന്തേലും വരുത്തി വച്ചോ ഞാൻ ഒന്നും പറയുന്നില്ല അല്ലെങ്കിലും ഞാൻ പറഞ്ഞതൊന്നും കേൾക്കാൻ കഴിയില്ലല്ലോ . .കാർത്തിയുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ട് ഐഷു കണ്ണ് നിറച്ചു അവനെ നോക്കി, അല്ലെങ്കിലും പെണ്ണിന്റെ കണ്ണ് നിറഞ്ഞാൽ കാർത്തിക്ക് സഹിക്കില്ല അത് അവൾക്കും അറിയാം അതോണ്ട് മിക്ക ദിവസവും ഈ അടവാണ് പുറത്ത് എടുക്കുന്നത് .

എന്ത് പറഞ്ഞാലും ഇങ്ങനെ കണ്ണിൽ വെള്ളം നിറച്ചു നിൽക്കണമ് പിന്നെ ഞാൻ ഒന്നും പറയില്ലല്ലോ കാർത്തിക്ക് അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ വീണ്ടും ദേഷ്യം കൂടുകയാണ് ചെയ്തത് . കുറച്ചു ദിവസം മുന്നേ നിന്നെ ഹോസ്പിറ്റലിൽ എന്തിനാ കൊണ്ട് പോയത് എന്ന് ഓർമ്മയുണ്ടോ . ഹ്മ്മ്മ് അവള് അവനെ നോക്കാതെ തലയാട്ടി . വെള്ളം കുടിക്കാതെ നിന്നിട്ട് വയറു വേദനഎടുക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല . ഇനി ഞാൻ ശ്രദ്ധിച്ചോളാം . അന്നും ഇങ്ങനെ തന്നെയല്ലേ പറഞ്ഞത് . കണ്ണേട്ടാ ഞാൻ… ഐഷു വിതുമ്പി കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു . കുഞ്ഞുസേ നിന്നെ ഇങ്ങനെ വഴക്ക് പറയാൻ ആഗ്രഹമുണ്ടായിട്ട അല്ല നിയായിട്ടു തന്നെ ഓരോ അവസരം ഉണ്ടാക്കുകയല്ലേ അവൻ മെല്ലെ അവളുടെ മുടിയിൽ തലോടി കൊണ്ട് നിന്നു . ഞാൻ ഇനി മറക്കാതെ കുടിച്ചോളാം .

ആ മതി പോട്ടെ ദേ കണ്ണൊക്കെ തുടചെ അവൻ ഐഷുവിനെ അടർത്തി മാറ്റി കൊണ്ട് പറഞ്ഞു . കണ്ണേട്ടാ… എന്താ ടാ . എനിക്ക് എനിക്ക് ഉണ്ണിയപ്പം കഴിക്കാൻ തോനുന്നു . കാർത്തി അത്ഭുതത്തോടെ അവളെ നോക്കി എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ പോലും വേണ്ട എന്നെ പറയു ആദ്യമായിട്ടാണ് ഒരു ആഗ്രഹം പറയുന്നത് . വൈകിട്ട് വരുമ്പോൾ കൊണ്ടു വരാം കാർത്തി അവളുടെ ഉദരത്തിൽ പതിയെ തലോടികൊണ്ട് പറഞ്ഞു . ഞാൻ ഞാൻ ആക്കിക്കോളാം ഏട്ടൻ സാധങ്ങൾ കൊണ്ട് വന്നാൽ മതി . വേണ്ട വേണ്ട നി ഇവിടെ അടങ്ങി ഇരുന്നാൽ മതി . എന്റെ കണ്ണേട്ടാ പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാൾ നമ്മള് തയ്യാറാക്കുന്ന ആഹാരങ്ങൾ കഴിക്കുന്നത് അല്ലെ നല്ലത് .

എന്നാലും. ഒരു എന്നാലും ഇല്ല ഞാൻ ലിസ്റ്റ് എഴുതി തരാം ഏട്ടൻ വന്നിട്ട് നമുക്ക് ഒരുമിച്ചു തയ്യാറാക്കാം ഐഷു അവന്റെ കൈയിൽ ചുറ്റിപിടിച്ചു കൊഞ്ചലോടെ പറഞ്ഞു . ഹാ എന്നാ ട്രിപ്പ്‌ ഒന്നും കിട്ടിയില്ലെങ്കിൽ നേരത്തെ വരാം . ഹാ ഐഷു സന്തോഷത്തോടെ തലയാട്ടി . അല്ല എന്താ ഇപ്പൊ ഒരു കൊതി . അത് അതൊന്നുമില്ലാ കഴിക്കാൻ തോന്നി ഐഷു അവനെ നോക്കാതെ മറുപടി പറഞ്ഞു . കുഞ്ഞുസേ…. കാർത്തി വിളിച്ച ഉടനെ ഐഷു അവനെ മുറുകെ പുണർന്നു . എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്നെ കാണാൻ വരുമ്പോൾ പലഹാരങ്ങളൊക്കെയായി വരില്ലേ ഞാൻ ഞാൻ ആരുമില്ലാത്തവളായി പോയില്ലേ ഐഷു വിതുമ്പി കൊണ്ട് ഓരോന്ന് പറഞ്ഞു .

കുഞ്ഞുസേ……. കാർത്തി ആർദ്രമായി വിളിച്ചു എങ്കിലും ഐഷു മുഖമുയർത്തി നോക്കിയില്ല . ഇനി മേലാൽ ഇത്‌ പോലെയുള്ള വർത്തമാനം പറയരുത് നിനക്ക് ആരുമില്ലെ ഞാൻ ആരാടി നിന്റെ ഏ പതിയെയാണ് ചോദിക്കുന്നതെങ്കിലും അവന്റെ സംസാരത്തിൽ അവളോടുള്ള നീരസം വ്യക്തമാണ് . കണ്ണേട്ടാ അങ്ങനെ അല്ല ഐഷു എങ്ങി കൊണ്ട് പറഞ്ഞു . പിന്നെ എങ്ങനെയാണ് . ഞാൻ ആ ഒരു വിഷമത്തിന് പറഞ്ഞുപോയതാണ് . നിനക്ക് മാത്രമേയുള്ള വിഷമം നി പറഞ്ഞത് കേട്ടപ്പോൾ എന്റെ നെഞ്ചാണ് പിടക്കുന്നത് ഞാൻ നിന്റെ ആരുമല്ല എന്നത് പോലെയല്ലേ നി പറഞ്ഞു വന്നത് . ഐഷു അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവന്റെ വാ പൊത്തി പിടിച്ചു . ഇങ്ങനെ ഇങ്ങനെയൊന്നും പറയല്ലേ കണ്ണേട്ടാ ഞാൻ ഞാൻ മനസ്സിൽ പോലും വിചാരിച്ചില്ല .

ആ മതി മതി ഇന്ന് വന്നത് മുതലേ കരച്ചിലാണ് കരഞ്ഞു കരഞ്ഞു ഒന്നും വരുതിക്കല്ലെ ഐഷു . ഐഷു കണ്ണ് തുടച്ചു കൊണ്ട് തലയാട്ടി . എന്റെ കുഞ്ഞുസ പോയി അൽപനേരം കിടക്ക് അപ്പോഴേക്കും ഞാൻ സാധങ്ങളൊക്കെ വാങ്ങിയിട്ട് വരാം . സ്റ്റാൻഡിൽ പോകുന്നില്ലേ . എന്റെ ഭാര്യ ആദ്യമായി ഒരാഗ്രഹം പറഞ്ഞതല്ലേ അതോണ്ട് പെട്ടെന്ന് അത് നടത്തി കൊടുക്കേണ്ടത് എന്റെ ആവശ്യമല്ലേ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു മീശ പിരിച്ചു മുണ്ട് മാടി കുത്തി അവളുടെ നെറുകയിൽ ഒന്ന് അമർത്തി ചുംബിച്ചു . ഐഷു ഒരു ചിരിയോടെ അത് നോക്കി നിന്നു . അമ്മ അത് ഇല്ലാത്തവർക്കേ അതിന്റെ വിഷമം മനസിലാകു അമ്മക്ക് തുല്യം അമ്മ മാത്രം. 💙💙💙💙

സുമയും അനുവും ഒരുപാട് പലഹാരങ്ങളുമായാണ് അച്ചുവിനെ കാണാൻ പോയത്. രേണുക അവരെ തികഞ്ഞ ആദിത്യ മര്യാദയോടെ തന്നെ സ്വീകരിച്ചു. ഒരു പേരക്കുട്ടി വരാൻ പോകുന്നു എന്ന് അറിഞ്ഞുകൊണ്ട് തന്നെ രേണുകക്കും ഒരുപാട് സന്തോഷമായി . അനുവിന് സുമയോട് വല്ലാത്ത നീരസം തോന്നി, ഐഷുവിന്റെ വിവരം അറിഞ്ഞപ്പോൾ ഒന്ന് അവളെ പോയി കണ്ടത് കൂടി ഇല്ല. എല്ലാ കാര്യങ്ങളും ഐഷുവാണ് ചെയ്ത് കൊടുക്കുന്നതെങ്കിലും സുമക്ക് ഇന്നും അച്ചുവിനോട് തന്നെയാണ് പ്രിയം അതിപ്പോൾ അമ്മക്ക് സ്വന്തം മക്കൾ എന്ത് ചെയ്താലും അവര് കഴിഞ്ഞ് അല്ലെ ബാക്കി ആരും. എന്തിന് ഇപ്പൊ ഈ പലഹാരങ്ങൾ ആക്കുകയും വാങ്ങുകയും ചെയ്തത് പോലും ഐഷു കൊടുത്ത പൈസ കൊണ്ടാണ് പക്ഷേ ആ ഒരു വിചാരം ഒന്നും സുമക്ക് ഇല്ലാട്ടോ. .

അനുവിന്റെ നീരസം സുമയോട് പ്രകടിപ്പിച്ചെങ്കിലും അവര് അത് കാര്യമായി എടുത്തില്ല അച്ചു വിളിച്ചു പറഞ്ഞതിന്റെ സന്തോഷത്തിലാണ് ആ അമ്മ. എത്രയൊക്കെ അകറ്റി നിർത്തിയാലും മക്കളോട് ഒരു തരി പോലും ദേഷ്യം തോന്നാതെ നിസ്വാർത്ഥമായി സ്നേഹിക്കാൻ അമ്മക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുക . സന്ദീപും അവരോട് വന്നു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു, അച്ചു കുറച്ചു കഴിഞ്ഞു താഴേക്ക് വന്നു എന്തോ അച്ചുവിന്റെ കണ്ണുകളും സുമയെ കണ്ടപ്പോൾ നിറഞ്ഞു . വേറെ ഒന്നും കൊണ്ടല്ല കുറച്ചു മുന്നേ വരെ സന്ദീപ് ക്ലാസ്സ്‌ എടുക്കുകയായിരുന്നു അമ്മയുടെ മഹത്വത്തെ കുറിച്ച്. താനും ഒരു അമ്മയാകാൻ പോകുന്നു സമയമായത് കൊണ്ട് അവള് എല്ലാം കെട്ടിരുന്നു അപ്പോഴാണ് അവള് അമ്മയോടൊക്കെ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് മനസിലായത്.

സുമയുടെ മുഖത്തു നോക്കാൻ തന്നെ അവൾക്ക് വല്ലാത്ത സങ്കടം തോന്നി. സുമയോടും രേണുകയോടും അവള് ചെയ്ത് പ്രവർത്തികൾക്കൊക്കെ മാപ്പ് പറഞ്ഞു. അനു എല്ലാം കണ്ട് ഞെട്ടി നിൽക്കുകയാണ്. സുമ അവളെ കെട്ടിപിടിച്ചു കരഞ്ഞു, സന്ദീപും രേണുകയും എല്ലാം ചിരിയോടെ നോക്കി നിന്നു. പിന്നെ സുമ കൊണ്ട് വന്ന ഭക്ഷണം അവളെ കൊണ്ട് കഴിപ്പിക്കുന്ന തിരക്കിലായിരുന്നു. ഐഷുവിന്റെ കാര്യവും ഇതിനിടയിൽ സൂചിപ്പിച്ചെങ്കിലും അച്ചു അതില് തീരെ താല്പര്യം പ്രകടിപ്പിക്കാത്ത കൊണ്ട് അവര് പിന്നീട് ഐഷുവിനെ കുറിച്ച് സംസാരിച്ചില്ല . എത്രയൊക്കെ മാറിയാലും അച്ചുവിന്റെ മനസ്സിൽ ഐഷുവിന്റെ സ്ഥാനം പഴയത് തന്നെയാണ് അതിനി മാറുമോ എന്ന് സംശയമാണ് . 💙💙💙

മൂന്നു മാസം വരെ ഐഷുവിന് കുഴപ്പമൊന്നുമുണ്ടായില്ല അതിന് ശേഷം പച്ച വെള്ളം പോലും അടുപ്പിക്കാൻ പറ്റാത്ത അവസ്ഥയായി. രാവിലെ എഴുന്നേറ്റു മുഖം കഴുകുമ്പോൾ ശര്ദിക്കാൻ തുടങ്ങും, ദോശ ചുടുന്ന ആ സൗണ്ട് കേട്ടാൽ റോഡിലൂടെ ഒരു മത്സ്യ വണ്ടി പോയാൽ ഐഷുവിന് പിന്നെ ഒന്ന് നിവർന്നു നിൽക്കാൻ പോലുമുള്ള ആരോഗ്യമുണ്ടാവില്ല ശർദിച്ചു ഒരു പരിധി ആയിട്ടുണ്ടാവും. ഇതിനിടക്ക് ഒരു ദിവസം പൊറോട്ടയും ബീഫും കഴിക്കാൻ കൊതിയാവുന്നു എന്ന് പറഞ്ഞത് കൊണ്ട് കാർത്തി അത് കൊണ്ട് കൊടുത്തു കാർത്തി ആദ്യം കുറെ എതിർത്തതാണ് കാരണം അവൾക്ക് ബീഫ് ഇഷ്ടമല്ല എന്ന് അവന് നല്ലോണം അറിയാം പക്ഷെ ഐഷുവിന് വാശിയായത് കൊണ്ട് അവൻ കൊണ്ട് കൊടുത്തു.

പൊറോട്ടയും ബീഫും ആസ്വദിച്ചു കഴിക്കുന്നു ഐഷുവിനെ കണ്ട് കിച്ചുവും കാർത്തിയും വാ പൊളിച്ചു നിന്നു, ബീഫിന്റെ സ്മെൽ പോലും ഇഷ്ടമില്ലാത്തവളയൊരുന്നു. ഏട്ടത്തിയമ്മേ.. കിച്ചുവിന്റെ വിളി കേട്ട് കഴിക്കുന്നതിനിടയിൽ അവള് ഒന്ന് നോക്കി കാർത്തിയും അവനെ സംശയത്തോടെ നോക്കി . ഇപ്പോഴേ അച്ഛൻറെ ഇഷ്ടങ്ങളാണെന്ന് തോനുന്നു വാവാക്കും കിച്ചു അത് പറഞ്ഞു ചിരിച്ചതും ഐഷുവിന്റെയും കാർത്തിയുടെയും ചുണ്ടിലേക്ക് ആ ചിരി പടർന്നു . കുഞ്ഞുസേ മതി പൊറോട്ട അധികം കഴിക്കേണ്ട ദഹിക്കില്ല അതിന്റെ കൂടെ ചോറ് കൂട്ടി കഴിച്ചാൽ മതി . ഹ്മ്മ് ഐഷു മനസില്ല മനസ്സോടെ മൂളി . 💙💙💙

മാസങ്ങൾ വീണ്ടും കടന്നു പോയി ഇതിനിടയിൽ ഐഷു ഒന്നാം വർഷ എംകോം പരീക്ഷയൊക്കെ എഴുതി, ദൂരെയാണ് സെന്റർ കിട്ടിയത് കാർത്തിയുടെ കൂടെയാണ് പോയത് അവൾക്ക് ഒരു താങ്ങായും തണലായും അവൻ കൂടെയുണ്ടായിരുന്നു. സുമ ഒരിക്കെ ഐഷുവിനെ കാണാൻ വന്നിരുന്നു അതും അനുവിന്റെ നിർബന്ധത്തിൽ ഇപ്പൊ അച്ചുവുമായി നല്ല അടുപ്പത്തിലായത് കൊണ്ട് ഐഷുവിനെ അവര് ഒഴിവാക്കിയത് പോലെ തന്നെയാണ് അതില് ഐഷുവിന് നല്ല സങ്കടമുണ്ടായിരുന്നെങ്കിലും കാർത്തിയുടെയും കിച്ചുവിന്റെയും അനുവിന്റെയും സ്നേഹവും കരുതലും ആലോചിക്കുമ്പോൾ അതൊക്കെ മാറി . കിച്ചു ഐഷുവിനെ ചെറിയ കുട്ടിയെ പോലെയാണ് കൊണ്ട് നടക്കുന്നത് രാവിലെയും വൈകുന്നേരവും അവളെ നടത്താൻ കൊണ്ട് പോകുന്നത് അവന്റെ ഡ്യൂട്ടിയാണ്.

കുറുമ്പ് കൂടിയും കളി പറഞ്ഞും അവളെ സന്തോഷത്തോടെയാക്കി മാറ്റാൻ കിച്ചുവിന് പ്രതേക കഴിവാണ്. സന്ദീപ് ഇതിനിടയിൽ ഒരു ദിവസം കുറെ സ്വീറ്റിസുമായി ഐഷുവിനെ കാണാൻ വന്നിരുന്നു, ഐഷു ഉത്സാഹത്തോടെ അച്ചുവിന്റെ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞു. കാർത്തിക്കും കിച്ചുവിനും അതൊക്കെ കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും അവര് ഒന്നും പറഞ്ഞില്ല. സന്ദീപിന് പക്ഷെ വിഷമമാണ് തോന്നിയത് ഇത്രയും ഐഷു അച്ചുവിനെ സ്നേഹിച്ചിട്ടും അച്ചു ആ സ്നേഹം തിരിച്ചറിയുന്നില്ലല്ലോ എന്ന് ആലോചിച്ചു. ഇപ്പൊ അച്ചു എല്ലാം കൊണ്ടും നല്ലൊരു മകൾ മരുമകളും ഭാര്യയുമൊക്കെയാണ് പക്ഷെ ഐഷുവിനോട് അന്നും ഇന്നും ഒരുപോലെ തന്നെ, സന്ദീപ് അത് മാറ്റാൻ ശ്രമിച്ചെങ്കിലും അച്ചു അതില് മാത്രം മാറ്റം വരുത്തിയില്ല പിന്നെ അവനും അത് കണ്ടില്ല എന്ന് നടിച്ചു.

സ്വന്തം ജീവിതം സന്തോഷമായി മുന്നോട്ട് പോകാൻ അവനും അങ്ങനെ നടിച്ചു . കാർത്തിയുടെ വല്യമ്മയും വല്യച്ചനും കുറച്ചു പലഹാരവുമായി ഐഷുവിനെ കാണാൻ വന്നിരുന്നു, ഏഴാം മാസം കൂട്ടികൊണ്ട് പോകുന്ന ചടങ്ങിനെ കുറിച്ചൊക്കെ അവര് പറഞ്ഞു, പക്ഷെ കാർത്തി എന്ത് വന്നാലും അവളെ വിടില്ല എന്ന് പറഞ്ഞു വല്യമ്മക്ക് കാർത്തി പറഞ്ഞതിനോട് ആദ്യം യോചിച്ചില്ലെങ്കിലും അവസാനം അവന്റെ ഇഷ്ടമാണ് അവന്റെ ഭാര്യയെ കൊണ്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും എപ്പോഴെങ്കിലും ബന്ധം പുതുക്കാൻ വരുന്നവർ ഇതിലൊന്നും ഇടപെടേണ്ട എന്ന് കൂടെ പറഞ്ഞു. പിന്നെ അവര് ഒന്നും പറയാതെ അവിടെ നിന്ന് പോയി. ഐഷു കാർത്തിയോട് ആദ്യം ദേഷ്യം കാണിച്ചെങ്കിലും അതൊന്നും കാര്യമാക്കേണ്ട എന്ന് പറഞ്ഞു അവന്റെ സ്നേഹ മുദ്ര അവളിൽ പതിപ്പിച്ചപ്പോഴേക്കും അവളുടെ ദേഷ്യം മാറിയിരുന്നു.

സുമ ഏഴാം മാസത്തിലെ ചടങ്ങിനെ കുറിച്ച് പറയുമെന്ന് ഐഷു കരുതിയെങ്കിലും അത് ഉണ്ടായില്ല കാർത്തി പിന്നെ അതൊക്കെ നേരത്തെ പ്രതീക്ഷിച്ചതാണ്, പറഞ്ഞിരുന്നെങ്കിലും അവൻ അവളെ പോകാൻ അനുവദിക്കുമായിരുന്നില്ല. അച്ചുവിനെ ഏഴാം മാസത്തെ ചടങ്ങിന് വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നിരുന്നു ചെറിയൊരു പരിപാടിയായി തന്നെ അത് നടത്തിയിരുന്നു. നമ്മുടെ കിച്ചു ആകട്ടെ ഏട്ടത്തിയമ്മക്ക് വേണ്ടി വീട്ടിൽ ബേബി ഷവർ ആക്കിയിരുന്നു അവന്റെ ഫ്രണ്ട്സും കാർത്തിയുടെ ഫ്രണ്ട്സും പിന്നെ നമ്മുടെ അനുവും കൂടെ ചെറിയൊരു ആഘോഷം കേക്ക് കട്ടിങ്ങും ഉച്ചക്ക് ചെറിയൊരു ഫുഡ് പാർട്ടിയും. ഐഷുവിന് അന്നത്തെ ദിവസം വളരെ സന്തോഷം നിറഞ്ഞതായിരുന്നു… ചെറിയൊരു പേടി അവൾക്ക് തോന്നി തുടങ്ങിയെങ്കിലും കാർത്തിയുടെ കരവലയത്തിൽ ചേരുമ്പോൾ എല്ലാം മറന്നു അവന്റെ നെഞ്ചോട് ചേർന്ന് കിടക്കും .

പറഞ്ഞ ഡേറ്റിന് ഒരാഴ്ച മുന്നേ ഐഷുവിന് പെയിൻ തുടങ്ങി അഡ്മിറ്റ്‌ ആക്കിയിരുന്നു. രാവിലെ കൊണ്ട് വന്നതായിരുന്നു ഉച്ചയായിട്ടും വിവരം ഒന്നും പറഞ്ഞില്ല. കാർത്തി tടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് ക്ളീഷേ ഭർത്താക്കന്മാരെ പോലെ, കിച്ചുവും അനുവും ഐഷുവിനും വാവാക്കും വേണ്ടി പ്രാർത്ഥനയിലാണ് . ആയുഷ്‌കാ കാർത്തിക് പേര് വിളിച്ചത് കേട്ട് കാർത്തി ഓടി വന്നു . മാലാഖയുടെ കൈയിൽ വെള്ള തുണിയിൽ പൊതിഞ്ഞ തന്റെ കുഞ്ഞിനെ കണ്ട് കാർത്തിയുടെ കണ്ണ് നിറഞ്ഞിരുന്നു. കാർത്തി പതിയെ കുഞ്ഞിനെ വാങ്ങി . പെൺകുട്ടിയാണ്. നേഴ്സ് പറഞ്ഞു . അച്ഛെടെ മോളെ കാർതി പതിയെ പറഞ്ഞു കൊണ്ട് ആ നെറ്റിയിൽ ഒന്ന് മുത്തി . അനുവും കിച്ചുവും കാർത്തിയുടെ അപ്പുറവും ഇപ്പുറവും നിന്ന് വാവയെ നോക്കി കുഞ്ഞിപ്പെണ്ണിന്റെ വിരലുകളിൽ പിടിച്ചു . ഐഷു .

ആ ആള് മയക്കത്തിലാണ് കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും സുഖ പ്രസവമായിരുന്നു . ഹ്മ്മ് കാർത്തി കുഞ്ഞിനെ തിരിച്ചു അവരുടെ കൈയിൽ കൊടുത്തു അതിന് മുന്നേ അവൻ ഒന്നുകൂടെ തന്റെ പൊന്നോമനയുടെ നെറ്റിയിൽ മുത്തം കൊടുത്തു . കുറച്ചു കഴിഞ്ഞതും രണ്ട് മൂന്നു ഡോക്ടർസും നഴ്സും ലേബർ റൂമിലേക്ക് കേറുന്നത് കണ്ടു. അല്പം കഴിഞ്ഞ് നേഴ്സ് വന്നു കാർത്തിയോട് എ നെഗറ്റീവ് ബ്ലഡ്‌ വേണമെന്ന് പറഞ്ഞു . കാർത്തിയും കിച്ചുവും അനുവും ഒരുപോലെ ഞെട്ടി അവരെ നോക്കി . ഐഷു ഐഷുവിന് കാർത്തി വെപ്രാളത്തോടെ ചോദിച്ചു . അത് പെട്ടെന്ന് ബ്ലീഡിങ് കുറച്ചു അധികമായി വേഗം ബ്ലഡ്‌ എത്തിക്കാൻ നോക്കു അതും പറഞ്ഞു നഴ്സ് അകത്തേക്ക് പോയി . കാർത്തി എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു. കുറച്ചു നിമിഷം മുന്നേ വരെ സന്തോഷം നിറഞ്ഞ മനസ്സിൽ വേദന നിറയാൻ തുടങ്ങിയിരിക്കുന്നു…..തുടരും….

സ്മൃതിപദം: ഭാഗം 40

എഴുത്തുകാരി: Jaani Jaani

കുഞ്ഞുസേ ഞാൻ ഞാൻ ഇപ്പൊ എന്തൊരു ഹാപ്പിയാണെന്ന് അറിയോ . ഞാനും അവളുടെ വയറിൽ വച്ച അവന്റെ കൈയിൽ അവളും കൈ ചേർത്തു . ഡോക്ടറുടെ അടുത്ത് പോകാം വാ എഴുന്നേൽക്ക പെട്ടെന്ന് അതും പറഞ്ഞു കാർത്തി എഴുന്നേറ്റു . എന്റെ കണ്ണേട്ടാ സമയം എത്രയായി എന്നാ വിചാരം ആറു മണി പോലും ആയില്ല . ബുക്ക്‌ ചെയ്യേണ്ടി വരില്ലേ വീണ്ടും എന്തോ ആലോചിച്ചു കാർത്തി ചോദിച്ചു . വേണ്ട ഇന്ന് ടെസ്റ്റ്‌ ചെയ്യാൻ പോകുന്നതല്ലേ . ഹാ എന്നാ എന്റെ കുഞ്ഞുസ കുറച്ചു സമയം കൂടെ കിടക്ക് ക്ഷീണമുണ്ടാവില്ലേ . ഇപ്പൊ എനിക്ക് ഒരു ക്ഷീണവുമില്ല എനിക്ക് ഇങ്ങനെ എന്റെ കണ്ണേട്ടന്റെ അടുത്തിരിക്കാനാണ് തോന്നുന്നേ അവന്റെ കൈയിലുടെ കൈയിട്ടു പറഞ്ഞു പിന്നെ അവന്റെ കൈയിലെ സൂര്യ ന്റെ ടാറ്റൂവിൽ അമർത്തി ചുംബിച്ചു . കാർത്തി അവളെ നെഞ്ചോട് ചേര്ത്ത പിടിച്ചു, ഐഷു അവന്റെ നെഞ്ചിലൂടെ വിരലോടിച്ചു കളിച്ചു .

കണ്ണേട്ടാ… എന്താ ടാ എന്തേലും വേണോ അവളെ നോക്കി ചോദിച്ചപ്പോൾ കണ്ടത് തന്നെ നോക്കി മുഖം വീർപ്പിച്ചു ഇരിക്കുന്ന ഐഷുവിനെയാണ് . എന്താ കുഞ്ഞുസേ എന്തിനാ ഈ കവിളൊക്കെ ഇങ്ങനെ വീർപ്പിച്ചു വച്ചിരിക്കുന്നെ . ഏത് ലോകത്താണ് കണ്ണേട്ടൻ ഞാൻ എത്ര സമയമായി ഏട്ടനെ നോക്കി ഇരിക്കുന്നു ഇവിടെയൊന്നുമല്ല ചിന്ത വേറെ എവിടെയോ ആണ് . കുഞ്ഞുസേ ഞാൻ ഓർക്കുകയായിരുന്നു ഒരു വര്ഷം കഴിഞ്ഞില്ലെ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അതില് പിന്നെ സതോഷത്തോടെയല്ലാതെ ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ല . ഐഷുവിന്റെ മുഖം കൈ കുമ്പിളിൽ എടുത്തു പതിയെ നെറുകയിൽ മുത്തി .

നിന്നെ കണ്ട് മുട്ടിയതിന് ശേഷമാണ് ജീവിതം ഞാൻ ആസ്വദിക്കാൻ തുടങ്ങിയത് ഇനിയും ഒരുപാട് വര്ഷം ജീവിക്കണമെന്ന് ആഗ്രഹിച്ചത്.. നിന്നോടൊപ്പമുള്ള സമയം ഒരിക്കലും അവസാനിക്കരുതേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന. നിന്നെ ഇങ്ങനെ ചേര്ത്ത നിർത്തുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സന്തോഷമുണ്ട് നിനക്ക് പറഞ്ഞാൽ മനസിലാവുമോ എന്ന് അറിയില്ല അത്രക്കും ഞാൻ സന്തോഷിക്കുന്നുണ്ട് . എനിക്ക് അല്ലാതെ വേറെ ആർക്കാ കണ്ണേട്ടാ അത് മനസിലാവുക ഈ ജന്മം ഇത്‌ പോലെയൊരു ജീവിതം കിട്ടുമെന്ന് ഞാൻ സ്വപ്നം പോലും കണ്ടില്ല അതുകൊണ്ട് തന്നെ ദേ കണ്ണേട്ടന്റെ ഈ നെഞ്ചിൽ ചേരുമ്പോൾ ഏറ്റവും ഭാഗ്യവതി ഞാനാണെന്നും തോന്നാറുണ്ട്. ആരുമില്ലാത്ത എനിക്ക് ഏക അവകാശി എന്ന് പറയാൻ എന്റെ കണ്ണേട്ടൻ അല്ലേയുള്ളു . അല്ലല്ലോ .

കാർത്തി പറഞ്ഞത് കേട്ട് ഐഷു അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി നോക്കി . ഇവിടെ ഒരാള് കൂടെയുള്ള കാര്യം മറന്നു പോയോ ഐഷുവിന്റെ വയറിൽ കൈ വച്ചു എന്റെ കണ്ണേട്ടന്റെ അംശം കൂടെ എന്നിൽ വളരാൻ തുടങ്ങി ഇതില് പരം ഭാഗ്യമൊന്നും ഇനി എനിക്ക് കിട്ടാനില്ല മതി മതി എന്റെ കുഞ്ഞുസെ നീ ഇങ്ങനെ സെന്റി അടിക്കല്ലേ ദേ നമ്മുടെ വാവക്കും സങ്കടം ആവില്ലേ ഐഷുവിനെ കൊഞ്ചിച്ചു കൊണ്ട് കാർത്തി പറഞ്ഞു . ഞാൻ പോയി ചായ ആക്കട്ടെ ലേറ്റ് ആയി വേണ്ട ഇവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം എന്നിട്ട് ഒരുമിച്ചു ചെയ്യാം . വേണ്ട കണ്ണേട്ടാ ഐഷു ഞാൻ പറയുന്നത് കേട്ടാൽ മതി അതില് ഒരു താക്കീത് കൂടെയുണ്ടായിരുന്നു ഐഷുവിന് അത് കേട്ടപ്പോൾ ചിരിയാണ് വന്നത് .

ഹോസ്പിറ്റലിൽ പോയി വന്നതിന് ശേഷം കാർത്തി തന്നെയാണ് കിച്ചുവിനോട് കാര്യങ്ങൾ പറഞ്ഞത് ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി കാർത്തി കുറച്ചു ലഡുവൊക്കെ വാങ്ങിയിട്ടാണ് വന്നത്. ഏട്ടത്തിയമ്മേ കോൺഗ്രാറ്സ് ഐഷുവിനെ ചേര്ത്ത പിടിച്ചു കിച്ചു പറഞ്ഞു ഐഷു മെല്ലെ അവന്റെ കവിളിൽ തലോടി . ഏട്ടാ… അതിന് ശേഷമാണ് അവൻ ഏട്ടന്റെ അടുത്തേക്ക് പോയത്. കാർത്തിയെ കെട്ടിപ്പിടിച്ചു കുറച്ചു സമയം നിന്നു കാർത്തിയും അവനെ ചേര്ത്ത നിർത്തി . കാർത്തി കൊണ്ട് വന്ന ലഡു കിച്ചുവിന് കൊടുത്തപ്പോൾ അവൻ അതില് നിന്ന് ഒന്ന് എടുത്ത് ഐഷുവിന്റെ വായിൽ വച്ചു കൊടുത്തു പിന്നെ കാർത്തിക്കും . വാവക്കുള്ള ആദ്യ മധുരം എന്റെ വക തന്നെ ആയിക്കോട്ടെ അല്ലെ .

ഐഷു ചിരിച്ചു കൊണ്ട് തലയാട്ടി കണ്ണേട്ടാ ഡോക്ടർ എന്ത് പറഞ്ഞു റസ്റ്റ്‌ വേണോ കിച്ചു ഐഷുവിന്റെ കൂടെ സോഫയിൽ ഇരുന്ന് കാർത്തിയോട് ചോദിച്ചു . മൂന്നു മാസം കുറച്ചു ശ്രദ്ധിക്കണമ് എന്ന് പറഞ്ഞു ഭാരമുള്ളതൊന്നും എടുക്കേണ്ട എന്നൊക്കെ പറഞ്ഞു . ഏട്ടത്തിയമ്മേ ഇനി കിണറിൽ നിന്ന് വെള്ളം എടുക്കേണ്ട ഞാൻ എടുത്ത് വെക്കാം കേട്ടല്ലോ പിന്നെ ഞാൻ പോകുന്നതിന് മുന്നേ തന്നെ എല്ലാ ജോലിയിലും സഹായിക്കാം ഏട്ടനും ഉണ്ടല്ലോ അതിന് ശേഷം പിന്നെ ഏട്ടത്തി അടുക്കളയിൽ കേറേണ്ട പഠിച്ചാൽ മാത്രം മതി അല്ലെ ഏട്ടാ . ഹാ അങ്ങനെ ചെയ്യാം കാർത്തിയും അവന് ഏറ്റു പിടിച്ചു . അതിന്റെയൊന്നും ആവശ്യമില്ല എപ്പോഴും ചെയുന്നത് പോലെ ചെയ്തോളാം ഇല്ലെങ്കിൽ നിങ്ങള് പോയി കഴിഞ്ഞാൽ ഞാൻ വെറുതെ ഇരിക്കണ്ടേ .

വേണ്ട പറഞ്ഞത് കേട്ടാൽ മതി കാർത്തി അവളെ നോക്കി കടുപ്പിച്ചു പറഞ്ഞു . വെറുതെ ഇരിക്കാൻ അല്ല പറഞ്ഞത് പഠിക്കാനാണ് എന്തെ ഇനി എക്സാം എഴുതുന്നില്ലേ . കിച്ചു ചോദിച്ചു . അത് തീരുമാനിച്ചില്ല . ഐഷു കാർത്തിയെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു . എന്ത് തീരുമാനിച്ചില്ല എന്ന് മെയില് അല്ലെ എക്സാം ഇനി ആകെ നാല് മാസം കൂടെ അല്ലെയുള്ളൂ എക്‌സാമിന് കോളേജിൽ ഒന്നും പോകണ്ടല്ലോ എക്സാം എഴുതാൻ മാത്രമല്ലെ പോകേണ്ടതുള്ളു അതോണ്ട് എന്റെ പൊന്ന് മോള് പഠിച്ചാൽ മാത്രം മതി സ്റ്റഡി മെറ്റീരിയൽ ഒക്കെ കൈയിൽ ഇല്ലേ. പിന്നെ 2ണ്ട് ഇയർ പരീക്ഷ ആകുമ്പോഴേക്കും ഡെലിവറിയൊക്കെ കഴിഞ്ഞ് അഞ്ചു മാസമാകും അതോണ്ട് എന്റെ മോള് ഇപ്പൊ പ്രതേകിച്ചു തീരുമാനം ഒന്നും എടുക്കേണ്ട കേട്ടല്ലോ അതും പറഞ്ഞു കാർത്തി എഴുന്നേറ്റു പോയി .

കിച്ചു അവളെ നോക്കി വാ പൊത്തി ചിരിച്ചു . നി പോടാ അവനെ നോക്കി ചുണ്ട് കൊട്ടി അവള് അകത്തേക്ക് പോയി. ഡ്രെസ്സ് മാറി വരുമ്പോഴേക്കും കാർത്തി അവളുടെ കൈയിൽ ചൂടുള്ള കഞ്ഞി വെള്ളം കൊടുത്തു.. ഇനി പണ്ടത്തെ പോലെ വെള്ളം കുടിക്കാതെ നിൽക്കരുത് നല്ലോണം വെള്ളം കുട്ടിക്കണം ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ. ഹ്മ്മ്മ് . നിനക്ക് വെള്ളം കുടിക്കാൻ ഭയങ്കര മടിയാണ് അതാണ് ആദ്യം മാറ്റേണ്ടത് . ഞാൻ കുടിച്ചോളാം ഹ്മ്മ് . ഐഷു അവനെ പുച്ഛിച്ചു നോക്കി അവൻ കൊണ്ട് വന്ന ഒരു കപ്പ്‌ വെള്ളം മുഴുവനും കുടിച്ചു . അല്ല എവിടെക്കാ . ഐഷു കപ്പും എടുത്ത് പോകാൻ തിരിഞ്ഞു . ഊട്ടിക്ക്.. ഒറ്റക്കാണോ പോകുന്നെ എന്നെ കൂട്ടുന്നില്ലേ .

ഐഷുവിനെ പിന്നിലൂടെ ചുറ്റി പിടിച്ചു കാർത്തി ചോദിച്ചു . ദേ കണ്ണേട്ടാ വിട്ടേ അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട് ചോറും കറിയുമൊക്കെ വെക്കണം മണി പതിനൊന്നായി . ഹ അടങ് പെണ്ണെ അവനിൽ നിന്ന് കുതറി മാറാൻ നോക്കുന്ന അവളോട് പറഞ്ഞു . ഹോസ്പിറ്റലിളൊക്കെ പോയി വന്നത് അല്ലെ കുറച്ചു സമയം കിടന്നോ ഇന്ന് ഏതായാലും ഉച്ചക്കുള്ളത് ഞാനും കിചുവും ആക്കിക്കോളാം അവന് ഏതായാലും ലീവ് അല്ലെ . എനിക്ക് കുഴപ്പമൊന്നുമില്ല കണ്ണേട്ടാ.. നി അങ്ങനെയേ പറയു അതോണ്ട് എന്റെ മോള് കുറച്ചു സമയം കിടന്നോ ഞാൻ വിളിക്കുമ്പോൾ എഴുന്നേറ്റാൽ മതി . കണ്ണേട്ടാ.. അവള് ഒന്ന് ചിണുങ്ങി അവന്റെ ഷിർട്ടിൽ പിടിച്ചു വലിച്ചു .

നിനക്ക് ഒരു മിനിറ്റ് അടങ്ങി ഒതുങ്ങി നിൽക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാം എന്നാലേ അത് ഇനി മുതൽ ശീലിച്ചേ പറ്റു അവളുടെ കവിളിൽ ചുണ്ട് ചേര്ത്ത പതിയെ അവളുടെ ടോപ് മാറ്റി വയറിലും ചുണ്ട് ചേർത്തു . വാവേ.. എന്റെ കണ്ണേട്ടാ ഇപ്പൊ വിളിച്ചാലൊന്നും കുട്ടി അറിയില്ല . അത് എനിക്കും അറിയാം എന്നാലും എനിക്ക് കൊതിയായിട്ട് അല്ലെ . ആണോ എനിക്കും . ഐഷുവും അവനെ കെട്ടിപിടിച്ചു പറഞ്ഞു . ഞാനും അടുക്കളയിൽ വന്നു ഇരിക്കാം എനിക്ക് എന്തായാലും ഈ സമയം ഒന്നും ഉറക്കം വരില്ല പ്ലീസ് . ഹ്മ്മ് വാ ഐഷു സുമയെ വിളിച്ചു വിശേഷമൊക്കെ പറഞ്ഞിരുന്നു, അനു കോളേജിൽ പോയത് കൊണ്ട് അവൻ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു. വൈകുന്നേരമാകുമ്പോഴേക്കും അനു അവിടെ എത്തിയിരുന്നു. അനു ഓടി പോയി ഐഷുവിനെ കെട്ടിപിടിച്ചു അവന്റെ സന്തോഷം അറിയിച്ചു .

അങ്ങനെ ഞാനും മാമൻ ആകാൻ പോവുകയാ ഹയ്യോ എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ . അനുവിന്റെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു . ഞാൻ ചെറിയച്ഛനും . കിച്ചു അനുവിന് ഒരു ഹൈഫൈ കാണിച്ചു പറഞ്ഞു . ദേ കുഞ്ഞേച്ചിടെ ഫേവറിറ്റ് അനു ഒരു പൊതി അവൾക്ക് നേരെ നീട്ടി . ഐഷു വേഗം അത് തുറന്നു നോക്കി തേനുണ്ടയായിരുന്നു, അനു തന്നെ അവൾക്ക് ഒരു പീസ് വായിൽ വച്ചു കൊടുത്തു, ഐഷു ബാക്കി കിച്ചുവിനും അനുവിനും കൊടുത്തു. കാർത്തി ആരോ ട്രിപ്പ്‌ വിളിച്ചപ്പോൾ പോയതാണ് . കുഞ്ഞേച്ചി ശ്രദ്ധിക്കണേ എന്റെ മരുമോൻ കൂടെയുണ്ടെന്നുള്ള വിചാരം എപ്പോഴും വേണം . അനുവിന്റെ സംസാരം കേട്ട് ഐഷുവും കിച്ചുവും ചിരിച്ചു .

ഇവിടെ എന്നെ കൊണ്ട് ഒരു ജോലിയും ഏട്ടനും അനിയനും ചെയ്യിക്കുന്നില്ല . അനു ഐഷുവിന് മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു . അല്ലെങ്കിലും അനുവിന് എന്നും ഒരു അത്ഭുതമാണ് കാർത്തിയും കിച്ചുവും കാരണം അത്രമാത്രം അവര് രണ്ടും ഐഷുവിനെ സ്‌നേഹിക്കുന്നുണ്ടെന്ന് ഇവിടെ അന്ന് നിന്നപ്പോൾ അവന് മനസ്സിലായിരുന്നു. എല്ലാത്തിനും ഒപ്പം നിൽക്കുന്ന ഭർത്താവും അനിയനും അവളുടെ ഭാഗ്യമാണ് . കുഞ്ഞേച്ചി എന്നാ കുറച്ചു ദിവസം വീട്ടിൽ വന്നു നിൽക്ക് ഏതായാലും റസ്റ്റ്‌ വേണമല്ലോ . അനു ഉത്സാഹത്തോടെ പറഞു . പക്ഷെ എന്തോ ഐഷുവിന് അത് കേട്ടപ്പോൾ വിഷമം തോന്നി കാർത്തിയെ പിരിഞ്ഞു ഇരിക്കാൻ അവൾക്ക് കഴിയില്ലാ കല്യാണം കഴിഞ്ഞതിന് ശേഷം ആകെ മാറി നിന്നത് കോളേജിൽ നിന്ന് അവസാന വര്ഷം ടൂർ പോയപ്പോഴാണ് അതും കാർത്തിയുടെ നിർബന്ധത്തിന് പോയതാണ്. കിച്ചുവും അവളെ ദയനീയമായി നോക്കി അവന് അറിയാം ഐഷുവിന് കാർത്തിയെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ലയെന്ന് .

അത്… അത്.. അനു . അവളുടെ സങ്കട ഭാവവും വെപ്രാളവും കണ്ടപ്പോൾ അനുവിനു കാര്യം മനസിലായി . ഞാൻ നിർബന്ധിക്കുന്നില്ല കുഞ്ഞേച്ചി ഇവിടെ ഇവര് പോയി കഴിഞ്ഞാൽ ഒറ്റക്ക് ഇരിക്കണ്ടല്ലോ എന്ന് വിചാരിച്ചു പറഞ്ഞതാണ് . ഹ്മ്മ് അല്ല അമ്മ തിരക്കിലാണോ . അല്ല അവിടെയുണ്ട് ഇന്ന് വരുന്നില്ല പിന്നെയൊരു ദിവസം ഇങ്ങോട്ടേക്കു വരാം എന്ന് പറഞ്ഞു . ഹ്മ്മ് സുമ വരുമെന്ന് ഐഷു പ്രതീക്ഷിച്ചിരുന്നു . എന്നാ ഞാൻ ഇറങ്ങട്ടെ . ഏട്ടൻ വന്നിട്ട് പോകാം . വേണ്ട കുഞ്ഞേച്ചി ഞാൻ ബസിന് പോയിക്കോളാം പിന്നെ വരാം . ഹ്മ്മ് . സന്ധ്യക്ക്‌ വിളക്ക് കൊളുത്തി പുറത്ത് ഇരിക്കുകയാണ് ഐഷുവും കിച്ചുവും . ഏട്ടത്തിയമ്മേ…. ഹാ . ഞാൻ ഒരു കാര്യം ചോദിക്കട്ടെ . അവന്റെ ചോദ്യം കേട്ടപ്പോൾ ഐഷു ഒന്ന് സംശയിച്ചു കൊണ്ട് അവന്റെ മുഖത്തു നോക്കി .

അതില്ലേ കണ്ണേട്ടൻ എങ്ങനെയാ ഇങ്ങനെ മാറിപ്പോയെ പണ്ട് കള്ള് കുടിക്കാതെ ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല . ഐഷു അതിന് മറുപടിയായി ഒന്ന് ചിരിച്ചു . ഇപ്പൊ കുടിക്കാറില്ല എന്ന് നിന്നോട് ആരാ പറഞ്ഞെ . അത് ഏട്ടനെ കണ്ടാൽ മനസിലാവുമല്ലോ പണ്ട് എന്നും കാണുന്നതല്ലേ ഞാൻ . എന്നാലേ നിന്റെ ഏട്ടൻ ചില ദിവസം കുടിക്കാറുണ്ട് . ഐഷു പറഞ്ഞത് കേട്ട് കിച്ചു വാ പൊളിച്ചു നിന്നു . കള്ളം പറയല്ലേ ഏട്ടത്തിയമ്മേ ഞാൻ എന്നും കാണുന്നതല്ലേ ഏട്ടനെ കല്യാണം കഴിഞ്ഞതിന് ശേഷം ഏട്ടൻ വെള്ളം അടിച്ചിട്ടില്ല . കുടിക്കാറുണ്ട് പക്ഷെ അത്യാവശ്യത്തിനു മാത്രം ഒന്നോ രണ്ടോ ഗ്ലാസ്‌ കഴിക്കും . ങേ അത് എങ്ങനെ ഏട്ടത്തിയമ്മക്ക് അറിയും . ഞങ്ങള് എല്ലാം പരസ്പരം തുറന്ന് പറയാറുണ്ട് കിച്ചു. .

എന്നാ ഏട്ടനോട് കുടിക്കരുത് എന്ന് പറഞ്ഞൂടെ . ശീലമായി പോയതല്ലേ പിന്നെ എപ്പോഴെങ്കിലും അല്ലെ അത്കൊണ്ടാണ ഞാൻ ഒന്നും പറയാതെ . ഹ്മ്മ് നല്ല ബെസ്റ്റ് ഭാര്യ . എന്തെ അല്ലെ . പിന്നല്ലാതെ . രാത്രി ഒമ്പത് മണിയൊക്കെ കഴിഞ്ഞാണ് കാർത്തി എത്തിയത് ലേറ്റ് ആകുമെന്ന് ഐഷുവിനെ നേരതെ അവൻ വിളിച്ചു പറഞ്ഞിരുന്നു . ലോങ്ങ്‌ ട്രിപ്പ്‌ കിട്ടിയത് കൊണ്ട് തന്നെ കാർത്തി വരുമ്പോൾ ബിരിയാണിയൊക്കെ വാങ്ങിയിട്ടാണ് വന്നത്. കാർത്തി കുളിച്ചു varumbozhekkun ഐഷുവും കിച്ചുവും എല്ലാം എടുത്ത് വച്ചിരുന്നു. കാർത്തി വന്നതിന് ശേഷം ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു കാർത്തിയും കിച്ചുവും കൂടെ അടുക്കളയെല്ലാം ഒതുക്കി വച്ചു ഐഷുവിനെ കൊണ്ട് കഴിയുന്നത് അവളും ചെയ്തു. കുഞ്ഞുസേ….. കാർത്തിയുടെ നെഞ്ചിൽ കിടക്കുന്ന ഐഷുവിന്റെ തലയിൽ മെല്ലെ തലോടി കൊണ്ട് വിളിച്ചു .

ഹ്മ്മ് വയ്യായിക ഒന്നുമില്ലല്ലോ . ഇല്ല എന്റെ കണ്ണേട്ടാ . ഹ്മ്മ് ഉണ്ടെങ്കിലും നി ഒന്നും പറയില്ല അതാണെന്റെ പേടി . ഞാൻ പറഞ്ഞോളാം . ഹ്മ്മ് . കണ്ണേട്ടാ…. അൽപ സമയത്തിന് ശേഷം ഐഷു വിളിച്ചു . ഹ്മ്മ് കണ്ണേട്ടന് ഏത് വാവയാ വേണ്ടത് . അവനെ നോക്കാതെ നെഞ്ചിൽ മുഖമർത്തി കിടന്നു . കാർത്തി അവളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് ഐഷു ചെരിഞ്ഞു കിടന്ന് അവനെ നോക്കി . എന്റെ പെണ്ണെ നിനക്ക് എന്തൊക്കെ സംശയമാണ് ദേ ഈ ഉദരത്തിൽ പിറവിഎടുക്കുന്നത് ആണായാലും പെണ്ണായാലും എനിക്ക് സന്തോഷമാണ് എന്റെ വാവേ നിന്റെ അമ്മക്ക് എന്തോരം സംശയമാണ് നി വന്നിട്ട് വേണം അമ്മയെ ഓരോന്നും പഠിപ്പിച്ചു കൊടുക്കാൻ . അച്ച ഇവിടെ കാത്തിരിപ്പുണ്ട് എന്റെ പൊന്നോമനയെ കാണാൻ . അവളുടെ ഉദരത്തിൽ ചെറിയ ചെറിയ മുത്തങ്ങൾ കൊടുത്തു കൊണ്ട് അവിടെ മുഖമർത്തി . ഐഷു ചിരിയോടെ അവന്റെ പ്രവർത്തി നോക്കികൊണ്ട് നിന്നു. 💙💙💙

സന്ദീപ്…… വൈകുന്നേരം ഓഫീസിൽ നിന്ന് വന്നു റൂമിൽ കേറുമ്പോൾ തന്നെ അച്ചു അവനെ മുറുകെ പുണർന്നു . സന്ദീപും കാര്യമൊന്നും അറിഞ്ഞില്ലെങ്കിലും അവളെ തിരിച്ചും പുണർന്നു . കോൺഗ്രാറ്സ് ഡാഡി ടു ബി . വാട്ട്‌ . വിശ്വാസം വരാത്തത് പോലെ സന്ദീപ് ചോദിച്ചു . സത്യമാണ് സന്ദീപ് നിന്റെ ജീവന്റെ തുടിപ്പ് എന്റെ ഉദരത്തിൽ പിറവി കൊണ്ടു . സന്ദീപിന്റെ കൈ അവളുടെ ഉദരത്തിൽ ചേര്ത്ത വച്ചു . സന്ദീപ് കണ്ണും മനസ്സും നിറഞ്ഞ അവളെ വാരിപുണർന്നു പിന്നെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി അവസാനം അവളുടെ ചുണ്ടിൽ നിന്ന് അവന്റെ അധരം പിൻവലിച്ചു. ഒരു കിതപ്പോടെ അവൻ വീണ്ടും അവളെ പുണർന്നു. അവസാനം അവന്റെ ജീവന്റെ തുടിപ്പിനും അവൻ ചുണ്ട് ചേർത്തു .

ഐഷു പ്രെഗ്നന്റ് ആണെന്ന് കാർത്തി അറിയിച്ചിരുന്നെങ്കിലും അച്ചുവിനോട് ആ കാര്യമൊന്നും പറന്നിട്ടുണ്ടായിരുന്നില്ല, ഐഷുവിന്റെ പേര് പോലും കേൾക്കുന്നത് അച്ചുവിന് ഇഷ്ടമല്ല അതുകൊണ്ട് സന്ദീപ് അവരുടെ ഇടയിലേക്ക് ആരെയും വലിച്ചിടാറില്ല. കാർത്തി വിളിച്ചു അവന്റെ സന്തോഷം അറിയിച്ചപ്പോൾ സന്ദീപും കൊതിച്ചിരുന്നു പെട്ടെന്ന് തന്നെ അവന്റെ സ്വപ്നം പൂവണിയും എന്ന് അവനും കരുതിയില്ല. അച്ചുമ്മാ . ഹാ . എന്താണ് എന്റെ പെണ്ണിന് വേണ്ടത് . ഹ്മ്മ് എനിക്ക് ഞാൻ ഒന്ന് ആലോചിക്കട്ടെ എന്തയാലും ഒരു ഡയമണ്ട് ചെയിൻ വേണം എന്റെ കുറെ കാലമായുള്ള ആഗ്രഹമാണ് അച്ചു അവനോട് കൊഞ്ചി കൊണ്ട് പറഞ്ഞു . എന്താ വേണ്ടതെന്നു പറഞ്ഞാൽ മതി ഞാൻ വാങ്ങി തരാം .

സന്ദീപും സന്തോഷത്തോടെ പറഞ്ഞു . ആരോടും പറഞ്ഞില്ലേ. നിന്നോട് പറയാതെ വേറെ ആരോട് പറയാനാ . ഹാ എന്നാ വാ അമ്മയോട് പറഞ്ഞിട്ട് വരാം നിന്റെ അമ്മയെയും വിളിച്ചു പറ . ഹ്മ്മ് അച്ചു താല്പര്യമില്ലാതെ മൂളി . 💙💙💙💙💙💙💙💙💙💙💙💙💙 കണ്ണേട്ടാ…… ഉച്ചക്ക് ചോറ് കഴിക്കാൻ കാർത്തിയുടെ ഓട്ടോ അവിടെ എത്തിയ ഉടനെ ഐഷു അവന്റെ അടുത്തേക്ക് ഓടി വന്നു . ഐഷു ഞാൻ അങ്ങട്ട് തന്നെയല്ലേ വരുന്നേ പിന്നെ എന്തിനാ ഇങ്ങനെ കിടന്ന് ഓടുന്നെ നി ഒറ്റക്ക് അല്ല എന്നുള്ള ചിന്ത വേണം അത് ഞാൻ സന്തോഷമുള്ള കാര്യം പറയാൻ വന്നത് അല്ലെ . ഐഷു പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു . കാർത്തി അവളുടെ തോളിൽ കൈയിട്ടു കൊണ്ട് അകത്തേക്ക് നടന്നു .

അല്ല എന്ത ഇതിനുമാത്രം സന്തോഷമുള്ള കാര്യം . അതില്ലേ അനു വിളിച്ചിരുന്നു ഇപ്പൊ ചേച്ചിക്കും വിശേഷമുണ്ട് . ഹ്മ്മ് . കാർത്തി താല്പര്യമില്ലാതെ മൂളി . അനുവും അമ്മയും കൂടെ അങ്ങോട്ട് പോകാൻ നിൽക്കുകയാ ചേച്ചി തന്നെ നേരിട്ട് വിളിച്ചു പറഞ്ഞതാത്രെ ഐഷു വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു . പിന്നീട് ഐഷുവിന്റെ സൗണ്ട് കേൾക്കാത്തത് കൊണ്ട് കാർത്തി തല ചെരിച്ചു നോക്കി . എന്ത് ടാ എന്ത് പറ്റി ഇത്രയും നേരം ഹാപ്പിയായിരുന്നല്ലോ. ഐഷുവിന്റെ മുഖം മാറിയത് കണ്ട് കാർത്തി ചോദിച്ചു . എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്നെയും അന്ന് തന്നെ കാണാൻ വന്നെനെ അല്ലെ. നിറമിഴികളോടെ ഐഷു അവനെ നോക്കാതെ ചോദിച്ചു …..തുടരും….

സ്മൃതിപദം: ഭാഗം 39

You’ve found Academically Admitted, now you know you could buy essay online at a discount price. And you can purchase cheap essay online too

possibly even less expensive than a used book! So now you have got the capability to live https://pusbis.ar-raniry.ac.id/facts-fiction-and-essay-writing-help-uk/ your social life , right? Buying essays for cheap you may buy essay online cheap (or even as quickly as possible while still keeping a safe, dependable service) and not only have some extra cash left over to get a used book or club membership, but you can also buy essay online UK with confidence. Or buy an essay for your essays!

If you’re looking for a way to make a living as a writer (and by working, I mean getting a living writing about subjects you find fascinating and intriguing ), then it’s more economical for you to purchase essay rather than writing it yourself. Writers are always needed, particularly in these financially restricted times – and the great thing is that there are ways for you to buy essays online. One of these ways is through writing assignments. These events are held by different professional writers – such as copy editors, copywriters, and educators that are interested in new authors to help them work on their projects. Through these workshops, these professionals get to know the latest trends in academic writing, and usually encounter great deals on cheap but striking essays by promising pupils their services in exchange for their own cheap essay copies.

If you’re looking for a https://online.msstate.edu/academic-programs/ cheap way to buy essay materials and great grades at precisely the exact same time, purchase a composition for your research paper, your term paper, your thesis, as well as your book report. Or purchase essay materials (for your essays and papers) from your favorite college. Whatever you buy, remember that you don’t need to purchase expensive materials – cheap ones are just as good, if not better, than the expensive ones. If you buy essay stuff (for either your thesis or your term paper) online, make certain to check if the source is credible and reliable, so you don’t end up wasting your money. Otherwise, you may wind up spending more money than you need to spend.

എഴുത്തുകാരി: Jaani Jaani

സന്ദീപ് . രാത്രി സന്ദീപ് ലാപ്ടോപിൽ ഇരുന്ന് എന്തോ വർക്ക്‌ ചെയ്യുമ്പോഴാണ് അച്ചു അവന്റെ അടുത്ത് ഇരുന്ന് കൊണ്ട് വിളിച്ചത് . ഇത്രയും ദിവസമായിട്ടും അച്ചു അങ്ങനെ അടുപ്പമൊന്നും കാണിച്ചിട്ടില്ല അതോണ്ട് തന്നെ സന്ദീപ് നെറ്റി ചുളിച്ചു അവളെ നോക്കി തിരക്കിലാണോ . ഹ്മ്മ് ഒരു മെയിൽ അയക്കാനുണ്ട്. എങ്കിൽ അത് കഴിഞ്ഞതിന് ശേഷം സംസാരിക്കാം . അച്ചു വിനയത്തോടെ പറയുന്നത് കേട്ടപ്പോൾ സന്ദീപിന് ആശ്ചര്യമായി അതുകൊണ്ട് തന്നെ അവൻ അവന്റെ ജോലിയൊക്കെ പെട്ടെന്ന് തീർത്തു . അവൻ ജോലി കഴിഞ്ഞു വരുമ്പോഴേക്കും അച്ചു ബാൽക്കണിയിലേ സോഫയിൽ ഇരിപ്പുണ്ട്.

സന്ദീപ് അവളുടെ അടുത്ത് പോയിരുന്നു. അവൻ വന്നത് അറിഞ്ഞിട്ടും അച്ചു നിലാവും നോക്കി ഇരിക്കുകയാണ്. അച്ചു കുറച്ചു കഴിഞ്ഞിട്ടും അച്ചു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് സന്ദീപ് അവളെ വിളിച്ചു എന്നോട് ദേഷ്യമാണോ അച്ചു സന്ദീപിന്റെ തോളിൽ പതിയെ ചാഞ്ഞിരുന്നു കൊണ്ട് ചോദിച്ചു . അച്ചുവിന്റെ ചോദ്യം കേട്ട് സന്ദീപ്‌ ഞെട്ടിപോയി അവളിൽ നിന്ന് ഈ ഒരു ചോദ്യം പ്രതീക്ഷിച്ചിട്ടേ ഇല്ല ഒപ്പം സന്തോഷവും തോന്നി അത്രക്കും മൃദുലമായാണ് അവള് ചോദിച്ചത്. സന്ദീപ് മറുപടിയൊന്നും പറയാതെ അവളെ നെഞ്ചോട് ചേര്ത്ത പിടിച്ചു. സന്ദീപിന്റെ കണ്ണിലെ തിളക്കം കൂടിയപ്പോൾ അച്ചുവിന്റെ കണ്ണും നിറഞ്ഞു അവന്റെ മനസ്സ് അറിഞ്ഞെന്ന പോലെ .

ഞാൻ ഞാൻ എന്തൊക്കെയോ അറിയാതെ പറഞ്ഞു പോയി എന്നോട് ക്ഷമിക്കുമോ അച്ചു സന്ദീപിന്റെ ടീഷർട്ടിൽ പിടിച്ചു ഒന്നുടെ അവനോട് ചേർന്ന് ഇരുന്നു . നിന്നോട് അല്ലാതെ ആരോടാ എന്റെ അച്ചുമ്മാ ഞാൻ ക്ഷമിക്കുവാ . അവൻ അത് പറഞ്ഞതും അച്ചു അവന്റെ നെഞ്ചിൽ നിന്ന് മാറി അവന്റെ കണ്ണിലേക്കു നോക്കി. സന്ദീപ് അവളെ ഒത്തിരി സ്നേഹം കൂടുമ്പോഴും അല്ലെങ്കിൽ ചേര്ത്ത നിർത്തി ചുംബിക്കുമ്പോഴുമൊക്കെ അങ്ങനെയാണ് വിളിക്കുന്നത്. കല്യാണം കഴിഞ്ഞ് ഇത്‌ ആദ്യമാണ് അവന്റെ നാവിൽ നിന്നും കേൾക്കുന്നത്. അത് കേട്ട് സന്തോഷത്തോടെ അച്ചു ഒന്ന് ഉയർന്നു അവന്റെ അധരങ്ങൾ സ്വന്തമാക്കിയിരുന്നു 💙💙💙💙

കണ്ണേട്ടാ കുറച്ചു സമയം കൂടെ . പറ്റില്ല ദേ കുഞ്ഞുസേ വെറുതെ എന്നെ ദേഷ്യംപിടിപ്പിക്കല്ലേ . 5ആം സെമസ്റ്ററിലെ അവസാന പരീക്ഷയാണ് ഇന്ന് ഐഷുവിന്. പരീക്ഷ തുടങ്ങിയത് മുതൽ ഇവിടെ ഇത്‌ പതിവാണ്. കാർത്തിയാണ് ഐഷിവിനെ എന്നും വിളിച്ച എഴുന്നേൽപ്പിക്കുന്നത് അല്ലാത്ത സമയത്ത് ആരും പറയാതെ തന്നെ എഴുന്നേൽക്കുന്ന കുട്ടിയാണ് പക്ഷെ പരീക്ഷ തുടങ്ങിയത് മുതൽ രാവിലെ എഴുന്നേൽക്കാൻ മടിയാണ്. കാർത്തിയാണ് എപ്പോഴും കുത്തി പോക്കുന്നത് അതിന് രാവിലെ തന്നെ അവന്റെ കൈയിൽ നിന്ന് വഴക്ക് കേട്ടാലേ അവൾക്ക് സമാധാനമാവു . കണ്ണേട്ടാ പ്ലീസ്.. അവള് കണ്ണ് തുറക്കാതെ പുതപ്പ് വീണ്ടും മുകളിലേക്ക് വലിച്ചിട്ടു . എന്റെ കുഞ്ഞുസേ നല്ല മോളല്ലേ എഴുന്നേൽക്കേടാ ഇന്നുടെ അല്ലെ രാവിലെ എഴുന്നേറ്റ് പഠിക്കേണ്ടതുള്ളൂ .

അഞ്ചു മണി ആയതല്ലേഉള്ളു ഒരു അര മണിക്കൂർ കൂടി ഉറങ്ങട്ടെ പ്ലീസ് . അവള് കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു കിടന്നു . ഐഷു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് ഇനി രണ്ട് മൊഡ്യൂൾ കൂടെ നിനക്ക് പഠിക്കാനുണ്ട് അത് ഓർമ വേണം. ഇത്തവണ കാർത്തിയുടെ ശബ്ദം കുറച്ചു കൂടെ ഉയർന്നപ്പോൾ ഐഷു മെല്ലെ കണ്ണ് തുറന്ന് നോക്കി. ദേഷ്യത്തോടെ തന്നെ ഉറ്റു നോക്കുന്ന കാർത്തിയെ കണ്ടതും ഒന്ന് ഇളിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു . ഇനിയും അവിടെ കുത്തിയിരിക്കാതെ എഴുന്നേറ്റു പോയി ഫ്രഷായി വാ കാർത്തി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു . കണ്ണേട്ടാ.. കാർത്തി പോകാൻ നിന്നതും ഐഷു വീണ്ടും വിളിച്ചു . അവൻ തിരിഞ്ഞു നോക്കിയതും ഐഷു അവളുടെ നെറ്റിയിൽ തൊട്ട് കാണിച്ചു .

അവളുടെ നിഷ്കളങ്കമായ ചിരിയും നോട്ടവുമൊക്കെ കണ്ടപ്പോൾ കാർത്തിയും അവന്റെ ബലം പിടിത്തമൊക്കെ മാറ്റി അവളുടെ അരികിൽ പോയി നെറ്റിയിൽ പതിയെ ചുണ്ടുകൾ അമർത്തി . അവൾക്ക് മോർണിങ് കിസ് കൊടുത്തിട്ടും മുഖം വീർപ്പിച്ചു തന്നെ നിൽക്കുന്നത് കണ്ട് കാർത്തി പുരികം പൊക്കി എന്താണെന്ന് ചോദിച്ചു . ഞാൻ പറഞ്ഞാൽ മാത്രമേ തരു ഇതൊക്കെ പറയാതെ തന്നെ ചെയ്യണം . മുഖം കൂർപ്പിച്ചുള്ള അവളുടെ സംസാരം കേട്ട് കാർത്തി ചിരിച്ചു കൊണ്ട് അവളുടെ തലക്കിട്ട് ഒന്ന് കൊട്ടി . നീ ചോദിച്ചു വാങ്ങുമ്പോഴാണ് എനിക്ക് തരാൻ കൂടുതൽ ആവേശം . അവളുടെ ചെവിയിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു . ഐഷു ആകെ ഒന്ന് തരിച്ചു പോയി. കണ്ണും പൂട്ടി അവിടെ തന്നെ ഏതോ ലോകത്തെന്ന പോലെ ഇരുന്നു .

ഐഷു പോയി ഫ്രഷ് ആയിട്ട വാ കാർത്തിയുടെ അലർച്ച കെട്ടാണ് ഐഷു സ്വപ്ന ലോകത്ത് നിന്ന് ഞെട്ടിയത് . എന്താ . ഐഷു കണ്ണും മിഴിച്ചു അവനെ നോക്കി . അവൻ പറഞ്ഞതൊന്നും ഐഷു കേട്ടില്ലെന്നേ . ഇരുന്ന് സ്വപ്നം കാണാതെ ഫ്രഷ് ആയിട്ട് വന്നു പഠിക്കാൻ ഇരിക്ക് . ആ . അതും പറഞ്ഞു ഐഷു വേഗം ബാത്റൂമിലേക്ക് ഓടി . ഫ്രഷ് ആയി വരുമ്പോഴേക്കും കാർത്തി ബെഡ് ഒക്കെ വൃത്തിയായി വിരിച്ചു വച്ചിട്ടുണ്ട്. ഐഷു വേഗം തന്നെ ബുക്കും എടുത്ത് ഹാളിൽ പോയി ഇരുന്നു അവിടെ സോഫയിൽ കാർത്തിയും ഇരിപ്പുണ്ട്. അവൻ ലൈബ്രറിയിൽ നിന്ന് എടുത്ത ഏതോ ഒരു ബുക്ക് വായിക്കുന്നുണ്ട്. ഇത് ഇനിയും വായിച്ചു കഴിഞ്ഞില്ലേ കണ്ണേട്ടാ . അതും പറഞ്ഞു ഐഷു ഒരു കസേരയിൽ പോയി ഇരുന്നു . ഇല്ലാ . അതെന്താ .

എന്റെ കുഞ്ഞുസിനു പഠിക്കാൻ ഇല്ലേ ആദ്യം പഠിച്ചു തീർക്കാൻ നോക്ക് എന്നിട്ട് ബാക്കി കാര്യങ്ങൾ അന്വേഷിച്ചാൽ മതി കാർത്തി ഒരു താക്കിതോടെ പറഞ്ഞു . ഹ്മ്മ് . അവനെ നോക്കി മുഖവും വീർപ്പിച്ചു പഠിക്കാൻ ഇരുന്നു . കാർത്തി അവളുടെ കളി കണ്ട് ചിരിച്ചിട്ട് വീണ്ടും ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു . ഒരു ആറു മണിയൊക്കെ കഴിഞ്ഞതിനു ശേഷം ഐഷു വേഗം എഴുന്നേറ്റു ഹാൾ വൃത്തിയാക്കി വിളക്ക് കൊളുത്തി കുറച്ചു സമയം പ്രാർത്ഥിച്ചു . അപ്പോഴേക്കും കാർത്തി അടുക്കളയിൽ പോയി കട്ടനുമായി വരും ഇതാണ് ഇപ്പൊ കുറച്ചു ദിവസമായുള്ള സ്ഥിരം പരിപാടി . അതിന് ശേഷം കാർത്തി രാവിലേക്കുള്ള ഭക്ഷണം തയ്യാറാക്കും ഐഷുവും അൽപ സമയം കഴിയുമ്പോൾ വരും ഏഴര വരെയാണ് അവളുടെ പഠിക്കുന്ന സമയം അതിന് ശേഷം അടുക്കളയിൽ വന്നു കാർത്തിക്ക് ഒപ്പം കൂടും.

ഉച്ചക്കുള്ളതും കൂടെ തയ്യാറാക്കിയിട്ടേ അടുക്കളയിൽ നിന്ന് ഇറങ്ങു. അപ്പോഴേക്കും കാർത്തി കിച്ചുവിനെയും കുത്തി പോക്കും അവന് സ്റ്റഡി ലീവാണ രണ്ടാഴ്ച കഴിഞ്ഞാൽ അവനും പരീക്ഷ തുടങ്ങും. പിന്നെ മൂന്ന് പേരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കും. കിച്ചു പിന്നെ ഓരോ തമാശയും പറഞ്ഞു ടെൻഷൻ ആയിരിക്കുന്ന ഐഷുവിനെ സമാധാനിപ്പിക്കും . കിച്ചുവിന് ഇപ്പൊ പോകേണ്ടാത്തത് കൊണ്ട് കാർത്തിയാണ് അവളെ രാവിലെ കൊണ്ട് വിടുന്നത് . 💙💙💙💙💙💙💙💙 കിച്ചുവിന്റെയും ഐഷുവിന്റെയും നിർബന്ധം കാരണം സുമയും അനുവും, ഐഷുവിന്റെ പരീക്ഷ കഴിഞ്ഞ് കുറച്ചു ദിവസം വന്ന് നിന്നിരുന്നു.

കിച്ചുവാണ് പിന്നെ പരീക്ഷ തിരക്കിലായത് നല്ലോണം പടിക്കുമെങ്കിലും കോളേജിൽ എത്തിയതിനു ശേഷം കുറച്ചു ഉഴപ്പിലാണ് കക്ഷി അതോണ്ട് തന്നെ ഐഷുവാണ് ഇപ്പൊ അവന്റെ ടീച്ചർ ഇടക്ക് കാർത്തിയും കൂടെ കൂടും മൂന്നു പേരും ബികോം ആണേ . ഏട്ടത്തിയമ്മേ…… എന്തോ കാര്യസാദ്ധ്യമുണ്ടല്ലോ കിച്ചുവെ അവന്റെ ഏട്ടത്തിയമ്മേ എന്നുള്ള ട്യൂൺ കേട്ടപ്പോഴേ ഐഷുവിന് മനസിലായി . ഈ… അതില്ലേ . മുഴുവൻ പല്ലും കാണിച്ചു കൊണ്ട് ഐഷുവിന്റെ അരികിൽ വന്നു നിന്നു . കാര്യം പറ കിച്ചുവെ എനിക്ക് ഇവിടെ ജോലിയുണ്ട് . എന്തായാലും എക്സാം കഴിഞ്ഞ് പൂട്ടിയില്ലേ ഇനി എന്തായാലും ക്രിസ്മസ് ഒക്കെ കഴിഞ്ഞിട്ടല്ലേ കോളേജിൽ പോകേണ്ടതുള്ളൂ . ആ അതിന് .

ഫ്രണ്ട്സ് എല്ലാവരും ഒരു ചെറിയ ട്രിപ്പ്‌ പോകുന്നുണ്ട് ഞാനും പോയിക്കോട്ടെ പ്ലീസ് . ഏത് അന്നത്തെ ആ ഫ്രണ്ട്സിന്റെ കൂടെ തന്നെയാണോ . ഐഷു പച്ചക്കറി മുറിച്ചിട്ട് കൊണ്ട് ചോദിച്ചു . ഏയ്യ് അത് അല്ല ഇത്‌ ഇവിടെ അടുത്തുള്ളവരുടെ കൂടെയാണ് ഇവിടെയുള്ള ക്ലബ്ബിന്റെ വക . എവിടേക്കാണ് . മൂന്നാർ . വലിയ ആൾക്കാരൊക്കെയുണ്ടോ . ആ ഉണ്ട് കിച്ചു സന്തോഷത്തോടെ പറഞ്ഞു . എന്നാ പിന്നെ ഏട്ടനോട് പറഞ്ഞു നോക്ക്. ഞാനോ ഏട്ടത്തിയമ്മ പറ പ്ലീസ് . നിന്റെ ഏട്ടനോട് നിനക്ക് പറയാൻ കഴിയില്ലേ അതിനിടയിൽ ഞാൻ എന്തിനാ . ഏട്ടൻ സമ്മതിക്കില്ല . അതെന്താ സമ്മതിക്കാതെ . ആവോ എനിക്ക് അറിയത്തില്ല കഴിഞ്ഞ കൊല്ലം വരെ സമ്മതിച്ചില്ല . നീ ചെറിയ കുട്ടിയല്ലേ അതോണ്ട് ആയിരിക്കും.

ഈ പൊക്കവും പൊടി മീശയുമുള്ള എന്നെ നോക്കി കുഞ്ഞു കുട്ടിയെന്നൊന്നും പറയല്ലേ ഏട്ടത്തിയമ്മേ കിച്ചു അവളുടെ അരികിൽ പോയി കൊഞ്ചി കൊണ്ട് പറഞ്ഞു . അവസാനം എനിക്ക് വഴക്ക് കേൾക്കുമോ . ഏയ്യ് ഏട്ടത്തിയമ്മ ഏട്ടന്റെ ജീവൻ അല്ലെ വഴക്ക് ഒന്നും പറയില്ല . നീ തന്നെ ഇത്‌ പറയണം നിനക്ക് കിട്ടുന്നത് പോലെ തന്നെ എനിക്കും വഴക്ക് കേൾക്കാറുണ്ടെന്ന് നിനക്ക് അറിയില്ല . പ്ലീസ് പ്ലീസ് എല്ലാ തവണയും ഞാൻ അല്ലെ ചോദിക്കുന്നെ ഇത്തവണ ഏട്ടത്തിയമ്മ ചോദിക്ക് പ്ലീസ് എന്റെ മുത്തല്ലേ . ഹ്മ്മ് വരട്ടെ ഞാൻ ചോദിക്കാം . എന്റെ മുത്താണ് ഐഷുവിന് ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് കിച്ചു ഓടി . 💙💙💙

സന്ദീപ് . അച്ചു സന്ദീപിന്റെ നെഞ്ചിൽ തല വച്ചു കിടന്നു കൊണ്ട് വിളിച്ചു . ഹ്മ്മ് . നമുക്ക് ഒരു യാത്ര പോയാലോ . വേണോ അവളുടെ മുടി ഒന്ന് ഒതുക്കി നെറ്റിയിൽ ചുണ്ട് ചേര്ത്ത കൊണ്ട് ചോദിച്ചു . ഹ്മ്മ് വേണം കുറച്ചു ദിവസം ഇവിടുന്നൊക്കെ ഒന്ന് മാറി നിൽക്കണം അവന്റെ നെഞ്ചിൽ പതിയെ ചുംബിച്ചു കൊണ്ട് പറഞ്ഞു . ഹണിമൂൺ ആണോ എന്റെ അച്ചുമ്മാ സന്ദീപ് അവളുടെ മേലേ കിടന്ന് കൊണ്ട് ചോദിച്ചു . ഹ്മ്മ് അച്ചു നാണത്തോടെ തലയാട്ടി . എന്റെ അച്ചുമ്മാ നിന്റെ ഈ ഭാവം എനിക്ക് ഒത്തിരി ഇഷ്ടട്ടോ എപ്പോഴെങ്കിലും അല്ലെ കാണാൻ കഴിയു അവളുടെ മൂക്കിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു . നമുക്ക് പോവാട്ടോ അച്ചുമ്മാ നമ്മള് മാത്രമായ ലോകത്തേക്ക് അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു രണ്ട് കണ്ണിലും അവന്റെ സ്നേഹ മുദ്ര പതിപ്പിച്ചു പതിയെ പതിയെ അവൻ അവളിൽ അലിഞ്ഞു ചേർന്നു . 💙💙💙

കണ്ണേട്ടാ…. ഹ്മ്മ് കണ്ണേട്ടാ…. എന്താ ഡാ അതില്ലേ ഹ്മ്മ് ഇവിടെ അടുത്തുള്ള ക്ലബ്ബിന്റെ വക ടൂർ പോകുന്നുണ്ടെന്ന് പറയുന്നത് കേട്ടല്ലോ ആ അവര് എല്ലാ കൊല്ലവും പോകുന്നതാണ് കാർത്തി താല്പര്യമില്ലാതെ പറഞ്ഞു ആണോ . ഹ്മ്മ് അല്ല ഇതിപ്പോ എന്റെ മോളോട് ആരാ പറഞ്ഞെ കിച്ചുവായിരിക്കും അല്ലെ . 😁😁 ആ അവന്റെ വക്കാലത്തും കൊണ്ട് എന്റെ കുഞ്ഞുസ് വരേണ്ട . പാവമല്ലേ അവൻ അവനും ഉണ്ടാവില്ലേ ഓരോ സ്ഥലങ്ങളിൽ പോകണമെന്നൊക്കെ . കാർത്തി ഒന്നും മിണ്ടാൻ പോയില്ല . പേടിയാണോ കണ്ണേട്ടാ . അവൻ ചെറിയ കുട്ടിയല്ലേ ഐഷു . ആ അവൻ കേൾക്കേണ്ട . കോളേജിൽ നിന്നൊക്കെ ടൂർ പോകുമ്പോ കണ്ണേട്ടൻ അവനെ വിടില്ലേ . അത് കോളേജിൽ നിന്നല്ലേ അത് പോലെ തന്നെയല്ലേ ഇതും പിന്നെന്താ . ഹ്മ്മ് ആലോചിക്കാം . ആലോചിച്ചോ എന്നിട്ട് സമ്മതിച്ചാൽ മതി .

ഐഷു കാർത്തിയുടെ മൂക് പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു കണ്ണേട്ടാ….. എന്താണ് കുഞ്ഞുസേ . ഐ ലവ് യൂ . ങേ എന്താ എന്താ പറഞ്ഞെ . കാർത്തി അവളെ പിടിച്ചു അവനോട് ചേര്ത്ത നിർത്തി കൊണ്ട് ചോദിച്ചു . ഇനി പറയില്ല . പറയില്ലേ. അവളെ ഇക്കിളിയാക്കി കൊണ്ടാണ് ചോദ്യം . ആ ഹ കണ്ണേട്ടാ നിർത്തിക്കെ. ഐഷു അവന്റെ കൈ തട്ടി മാറ്റാൻ നോക്കി . ഇല്ല മോളെ നേരത്തെ പറഞ്ഞത് ഒന്ന് കൂടെ പറയാതെ ഞാൻ വിടില്ല . ആ ഞാൻ പറയാം . അത് പറഞ്ഞപ്പോൾ കാർത്തി നിർത്തി അവൻ ഹെഡ് ബോർഡിൽ ചാരി ഇരുന്നു ഐഷുവിനെ ഒന്ന് നോക്കി . അത് കണ്ട ഉടനെ ഐഷു അവന്റെ അരികിലായി നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു . എന്താണെന്ന് അറിയില്ല കണ്ണേട്ടാ എന്റെ മനസ്സ് ഇപ്പൊ കൊതിക്കുന്നത് ഈ ഒരു സാമീപ്യം മാത്രമാണ് എപ്പോഴും ചേർന്ന് .ഇരിക്കാൻ തോന്നുന്നു. ദേ ഈ ഹൃദയമിടപ്പ് കേൾക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം .

ഒന്ന് കൂടെ അവന്റെ നെഞ്ചിലേക്ക് ചെവി ചേര്ത്ത വച്ചു . കണ്ണേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ലാ അത് ഓർക്കാൻ കൂടെ വയ്യാ എന്നും ഈ നെഞ്ചോട് ചേർന്ന് ഇരുന്നാൽ മതി വേറെ ഒന്നും വേണ്ട ഈ സാമീപ്യം അടുത്ത് ഉണ്ടായാൽ മതി ഞാൻ ഹാപ്പിയാണ് . ഈ ജന്മം ഞാൻ ഇത്‌ പോലെ ഇങ്ങനെ എനിക്ക് കിട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല സത്യം പറഞ്ഞാൽ കണ്ണേട്ടൻ എന്റെ ജീവിതത്തിൽ വന്നതിന് ശേഷമാണ് എന്റെ സ്വപ്നങ്ങൾക്കൊക്കെ നിറം വച്ചത് ഐഷു പറയുന്നതിനോടൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു . കുഞ്ഞുസേ ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളും നീ എന്റേത് മാത്രമായിരിക്കും 😘എന്റെ മാത്രം കുഞ്ഞുസ് . 💙💙💙

അങ്ങനെ ഐഷുവും കിച്ചുവും ഒരുപാട് നിർബന്ധം പിടിച്ചപ്പോൾ കാർത്തി അവനെ ടൂർ പോകാൻ സമ്മതിച്ചു. മറ്റന്നാളാണ് അവര് ടൂർ പോകുന്നത്. ഐഷുവും കിച്ചുവും കാർത്തിയും ചേർന്നാണ് അവൻ കൊണ്ട് പോകേണ്ടതൊക്കെ വാങ്ങാൻ പോയത്. അന്ന് രാത്രിയിൽ തന്നെയാണ് സന്ദീപ് കാർത്തിയെ വിളിച്ചത്. അവര് ഇടുക്കിയിലേക്കും കൊടൈക്കനാലിലേക്കും ട്രിപ്പ്‌ പോകുന്നുണ്ട് അവരോടും കൂടെ വരാൻ പറയാൻ വിളിച്ചതാണ്. കാർത്തിക്ക് വലിയ താല്പര്യമൊന്നും ഉണ്ടായില്ല കാരണം ആ അച്ചുവിന്റെ കൂടിയാണല്ലോ പോകേണ്ടത്. പക്ഷെ സന്ദീപിനോട് പെട്ടെന്ന് പറ്റില്ല എന്ന് പറയനും കഴിയില്ലാ . പിന്നെ സന്ദീപ് പറയുന്നത് കേട്ട് കാർത്തിക്ക് അത്ര വിശ്വാസം വന്നില്ല അച്ചു ആള് ആകെ മാറിപ്പോയി ഇപ്പൊ നല്ലൊരു ഭാര്യയും കൂട്ടുകാരിയുമൊക്കെയാണെന്ന് അതുമല്ല അച്ചുവാണ് അവരെ വിളിക്കാൻ പറഞ്ഞതെന്നും. കാർത്തിക്ക് വലിയ വിശ്വാസം ഒന്നും വന്നില്ലെങ്കിലും അവൻ എല്ലാം മൂളി കേട്ടു.

സന്ദീപിനും കാർത്തിയുടെ മൂളലിൽ അവന് താല്പര്യമില്ല എന്ന് മനസ്സിലായിരുന്നു എങ്കിലും അവൻ കാർത്തിയെ നിർബന്ധിച്ചു. കാർത്തി ഐഷുവിനോടും കൂടെ ആലോചിച്ചു തീരുമാനമെടുക്കാം എന്ന് പറഞ്ഞു.. പണ്ടത്തെ കാര്യങ്ങൾ ആലോചിച്ചു വരാതിരിക്കരുത് എന്ന് സന്ദീപ് പ്രതേകം പറഞ്ഞിരുന്നു . അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോൾ കാർത്തി സന്ദീപ് വിളിച്ച കാര്യം പറഞ്ഞു. ആ പറയുന്നത് പോലെ കല്യാണം കഴിഞ്ഞ് നിങ്ങള് എവിടെയും പോയില്ലല്ലോ . കിച്ചു രണ്ടാളെയും മാറി മാറി നോക്കി പറഞ്ഞു . പക്ഷെ ആ പൂതനയുടെ കൂടെ നിങ്ങള് പോകുന്നതിൽ എനിക്ക് തീരെ താല്പര്യമില്ല . ചേച്ചി മാറിയെന്നല്ലേ സന്ദീപ് ഏട്ടൻ പറഞ്ഞത് . ഐഷുവിന്റെ മറുപടി കേട്ട് കാർത്തി അവളെ തലയുയർത്തി ഒന്ന് നോക്കി . ഹ്മ്മ് ഏട്ടനും കൂടെ ഇല്ലേ അപ്പോൾ പിന്നെ കുഴപ്പമില്ല . കിച്ചു കാർത്തി അധികമൊന്നും പറയാതിരിക്കാൻ വേഗം പറഞ്ഞു . ഹ്മ്മ് ഞാൻ സന്ദീപിനെ വിളിച്ചു പറഞ്ഞോളാം ഞങ്ങളും വരുന്നുണ്ടെന്ന് . കാർത്തി അതും പറഞ്ഞു എഴുന്നേറ്റു …..തുടരും….

സ്മൃതിപദം: ഭാഗം 36

എഴുത്തുകാരി: Jaani Jaani

അവൻ മിണ്ടില്ല തെറ്റാണെന്ന് അവന് തന്നെ അറിയാം കുടിച്ചതും പോരാഞ് അവിടെ കിടന്ന് തല്ല് ഉണ്ടാക്കിയിട്ടാണ് മഹാൻ വന്നു നിൽക്കുന്നത് നീ ഒറ്റൊരാളാണ് ഇവനെ ഇങ്ങനെ വഷളാക്കിയത് ഐഷുവിനോട് അത്രയും പറഞ്ഞു കാർത്തി പോയി . കിച്ചു മെല്ലെ തല ഉയർത്തി ഐഷുവിനെ നോക്കി, ഐഷു അപ്പോഴും കാർത്തി പറഞ്ഞതിൽ തരിച്ചു നിൽക്കുകയാണ് കിച്ചു ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യും എന്ന് അവളും വിചാരിച്ചില്ല . ഐഷു ഒരു നിമിഷം കിച്ചുവിനെ നോക്കി അവൻ കണ്ണും നിറച്ചു ഐഷുവിനെ നോക്കി നിൽക്കുകയാണ് അത് കണ്ടപ്പോൾ ഐഷുവിന്റെ നെഞ്ച് ഒന്ന് പിടഞ്ഞെങ്കിലും അവനിൽ നിന്ന് മുഖം തിരിച്ചു സോഫയിൽ പോയി ഇരുന്നു.

കാർത്തി ഇനി ഇപ്പോഴേ ഒന്നും വാതിൽ തുറക്കില്ല എന്ന് ഐഷുവിന് മനസിലായി കാരണം അത്രയും ദേഷ്യമുള്ളത് കൊണ്ടാണ് അവൻ വാതിൽ ലോക്ക് ചെയ്തത് . ഏട്ടത്തിയമ്മേ കിച്ചു ഐഷുവിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു വിളിച്ചു ഐഷു അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കണ്ണ് അടച്ചിരുന്നു. കിച്ചു സംസാരിക്കുമ്പോൾ സെന്റർ ഫ്രഷിന്റെ മണം വന്നപ്പോൾ തന്നെ ഐഷുവിന് മനസിലായി കുടിച്ചത് മനസിലാകാതിരിക്കാൻ എടുത്ത് കഴിച്ചതാണെന്ന് . എന്നെ ഒന്ന് നോക്ക് ഏട്ടത്തിയമ്മേ പ്ലീസ് എന്നിട്ടും ഐഷു കണ്ണ് തുറന്ന് അവനെ നോക്കിയില്ല ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം ഇനി ഞാൻ ഒരിക്കലും കുടിക്കില്ല ഇത്തവണ അറിയാതെ പറ്റിപോയതാ കിച്ചു അവളുടെ കാൽ പിടിച്ചു കൊണ്ട് പറഞ്ഞു .

ഐഷു ഒന്ന് ഞെട്ടി അവന്റെ കൈ എടുത്ത് മാറ്റാൻ നോക്കി എന്നിട്ടും കിച്ചു അവളുടെ കാലിൽ നിന്ന് പിടി വിട്ടില്ല കിച്ചു എന്താ ഈ കാണിക്കുന്നേ കാലിൽ നിന്ന് കൈ എടുക്ക് ഐഷു അവനോട് പറഞ്ഞെങ്കിലും കിച്ചു വിട്ടില്ല അതോണ്ട് അവള് ഒന്നും പറയാതെ വീണ്ടും സോഫയിൽ ചാരി ഇരുന്നു ഒന്ന് എന്നോട് മിണ്ടുമോ പ്ലീസ് കിച്ചു ഒരു എങ്ങലോടെ ചോദിച്ചു കൊണ്ട് അവളുടെ മടിയിൽ തല വച്ചു . ഐഷുവിനും അവന്റെ സങ്കടം കണ്ട് മനസ്സ് നോവുന്നുണ്ടായിരുന്നു ഐഷു പതിയെ അവന്റെ തലമുടിയിൽ തലോടി. കിച്ചു അത് അറിഞ്ഞെന്നോണം മടിയിൽ നിന്ന് തല ഉയർത്തി ഐഷുവിനെ നോക്കി.

ഐഷുവിന്റെ കണ്ണിലെ നീർ തിളക്കം കണ്ടപ്പോൾ കിച്ചുവിന് മനസിലായി അവളും കരയുകയാണെന്ന്, ഏട്ടന്റെ അവസ്ഥയും മറിച്ചാവില്ല എന്ന് അവന് അറിയാം കുടിക്കാനാണോ കിച്ചുവെ നീ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞു എന്റെ കൂടെ വരാതിരുന്നത് കിച്ചു ഐഷുവിനെ നോക്കി അല്ല എന്ന് തലയാട്ടി . ക്ലാസ്സ്‌ ഉണ്ടായിരുന്നു പക്ഷെ ഒരു പത്തു മിനിറ്റ് വരെ മാത്രം നീ എന്നോട് ഒരു മണിക്കൂർ എന്നല്ലേ പറഞ്ഞത് ഐഷു ഇപ്പ്രാവശ്യം കുറച്ചു കടുപ്പത്തോടെയാണ് ചോദിച്ചത് .

ഞങ്ങളോട ടീച്ചറും അങ്ങനെയാണ് പറഞ്ഞത് പക്ഷേ ടീച്ചർക്ക് പെട്ടെന്ന് എന്തോ അത്യാവശ്യം വന്നത് കൊണ്ട് പത്തു മിനിറ്റ് കഴിഞ്ഞ ഉടനെ വിട്ടു പിന്നെ എന്താ നീ അപ്പോൾ തന്നെ വീട്ടിലേക്ക് വരാഞ്ഞത് അത് കൂട്ടുകാർ നിർബന്ധിച്ചപ്പോൾ കിച്ചു പറയാൻ കഴിയാതെ അവളെ നോക്കി . കിച്ചു കൂട്ടുകെട്ട് ഒക്കെ നല്ലതാണ് വേണ്ട എന്നൊന്നും ഞാൻ പറയില്ല പക്ഷെ നീ നിന്റെ പ്രായം കൂടെ ഒന്ന് നോക്കണം ഇത്ര ചെറുതിലെ ബാറിലൊക്കെ പോകുവാ എന്ന് വച്ചാൽ അത് വിചാരിച്ചു വലുതായിട്ട് പോയിക്കോ എന്നല്ല ഒരു താക്കീതോടെ ഐഷു പറഞ്ഞു നിർത്തി എനിക്ക് അറിയില്ലായിരുന്നു ഏട്ടത്തിയമ്മേ അവര് ഒന്ന് കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞത് കൊണ്ടാണ് ബാറിലേക്ക് പോകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല .

കൂടെ പോയി എന്നുള്ളത് ശെരി തന്നെ നീ എന്തിനാ കുടിച്ചത് അത് അവരൊക്കെ നിർബന്ധിച്ചപ്പോൾ . നിർബന്ധിച്ചാൽ നീ എന്തും ചെയ്യുമോ ആദ്യം വേണ്ടത് സ്വന്തമായ ഒരു നിലപാടാണ് നോ പറയേണ്ട സ്ഥലത്തു അത് പറയുക തന്നെ വേണം അല്ലാതെ മറ്റുള്ളവരുടെ വാക്കും കേട്ട് . ഞാൻ പറഞ്ഞതാ എനിക്ക് വേണ്ട എന്ന് പക്ഷെ അവര് പറഞ്ഞു ആണ്കുട്ടികളായാൽ കുറച്ചു കള്ള് ഒക്കെ കുടിക്കണം ഇതൊന്നും ഇല്ലാതായാൽ ആണാണെന്ന് പറഞ്ഞിട്ട് എന്താ കാര്യമെന്ന് പറഞ്ഞു അവര് കളിയാക്കിയപ്പോൾ . ഓ കളിയാക്കിയപ്പോൾ ആ വാശിക്ക് എടുത്ത് കുടിച്ചു അല്ലെ ഇതാണ് ഞാൻ പറഞ്ഞത് സ്വന്തമായി ഒരു നിലപാട് വേണമെന്ന് കള്ള് കുടിച്ചിട്ട് അല്ല ആണാണെന്ന് തെളിയിക്കേണ്ടത് സ്വന്തം നിലപാടിൽ ഉറച്ചു നിന്നിട്ടാണ് ഐഷു ശബ്ദം ഉയർത്തിയാണ് അവനോട് ദേഷ്യപ്പെട്ടത് .

അത് ഞാൻ കിച്ചു ഞാൻ ഒരിക്കലും നിന്റെ കൂട്ടുകാരെ കുറ്റം പറയില്ല നിന്നെ മാത്രമേ പറയു കരണമെന്താണെന്നോ മറ്റുള്ളവരുടെ വാക്കും കേട്ട് തുള്ളുന്നത് നീയാണ് നീ വേണ്ട എന്ന് പറഞ്ഞിട്ടും അവര് നിന്നെ കളിയാക്കിയപ്പോൾ നീ കള്ള് കുടിക്കുകയല്ല വേണ്ടത് അതിനുള്ള മറുപടി അവർക്ക് കൊടുക്കണമായിരുന്നു അത് നീ ചെയ്തോ ഇല്ലല്ലോ അപ്പോൾ ഇവിടെ നീ മാത്രമാണ് തെറ്റ്കാരൻ ഐഷുവിൽ നിന്ന് കിച്ചു ഒരിക്കലും ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല അത്രക്കും ദേഷ്യത്തോടെയാണ് ഐഷു ഓരോന്നും പറയുന്നത് . കിച്ചു, ഐഷു പറയുന്നതൊക്കെ കേട്ട് സങ്കടത്തോടെ അവളെ നോക്കാതെ തലയും താഴ്ത്തി ഇരുന്നു .

ഇനി ഇനി ഞാൻ കുടിക്കില്ല ഏട്ടത്തിയമ്മേ എന്നെ എന്നെ വെറുക്കല്ലേ ഏട്ടത്തിയമ്മേ എന്നോട് ഒന്ന് ക്ഷമിക്ക് പ്ലീസ് കിച്ചു അവളുടെ കാലിൽ വീണ്ടും ചുറ്റി പിടിച്ചു അവളുടെ മടിയിൽ തല വച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു . ഐഷുവും കരയുകയിരുന്നു അവന് താൻ അത്രമേൽ പ്രിയപ്പെട്ടതാണെന്ന് അവൾക്ക് അറിയാം അവളുടെ ചെറിയ അവഗണന പോലും അവന് സഹിക്കാനും കഴിയില്ലാ. ഐഷു കിച്ചുവിന് അമ്മയെ പോലെ തന്നെയാണ് അല്ല അവന് അമ്മ തന്നെയാണ് ഐഷു അവൾക്കും അവൻ മകന്റെ സ്ഥാനത്തു തന്നെയാണ്. എന്തിനാ കിച്ചു നീ അവിടുന്ന് അടി ഉണ്ടാക്കിയത് ഇത്തവണ അവളുടെ ശബ്ദം നേർത്തിരുന്നു .

ഞാൻ അല്ല ഏട്ടത്തിയമ്മേ ഞാൻ അല്ല അടിയുണ്ടാക്കിയത് പിന്നെ ഏട്ടൻ പറയുന്നതോ . ഏട്ടനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് കുടിച്ചു എന്നുള്ളത് നേരാണ് പക്ഷെ ഞാൻ ആരെയും അടിച്ചിട്ടില്ല എന്റെ കൂടെ ഉണ്ടായ രണ്ട് കൂട്ടുകാർ തമ്മിലാണ് അടി ഇട്ടത് ഞാൻ ഞാൻ അവരെ പിടിച്ചു മാറ്റുകയാ ചെയ്തതാ കരഞ്ഞു കൊണ്ടാണ് കിച്ചു അത്രയും പറഞ്ഞത് . ഐഷു അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. നീ തന്നെയല്ലേ കിച്ചു ഒരിക്കെ എന്നോട് പറഞ്ഞത് ഏട്ടൻ കുടിക്കുന്നത് നിനക്ക് ഇഷ്ടമല്ല എന്ന് ആ നീയാണ് ഇന്ന് പറ്റിപോയി ഏട്ടത്തിയമ്മേ ഇനി ഞാൻ ഒരിക്കലും കുടിക്കില്ല പ്രോമിസ് ഐഷുവിന്റെ കൈയിൽ പിടിച്ചു സത്യം ചെയ്തു . ഐഷു അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു.

സാരില്ല പോട്ടെ ഇനി അതൊന്നും ഓർത്തു വിഷമിക്കേണ്ട എന്റെ മോന്റെ നല്ലതിന് വേണ്ടിയിട്ട് അല്ലെ ഏട്ടൻ ദേഷ്യപ്പെട്ടത് മോൻ അങ്ങനെ ചെയ്യുമെന്ന ഏട്ടൻ ഒരിക്കലും വിചാരിച്ചു കാണില്ല അതാണ് ഏട്ടന് സങ്കടവും ദേഷ്യവുമൊക്കെ വന്നത് ഞാൻ ഞാൻ കാരണം ഏട്ടത്തിയമ്മക്കും വഴക്ക് കിട്ടിയല്ലേ . അത് കണ്ണേട്ടന്റെ വിഷമം കൊണ്ട് പറഞ്ഞതാ അല്ലാതെ മനസ്സിൽ ഒന്നും വിചാരിച്ചു കാണില്ല ഇപ്പൊ തന്നെ അവിടെ ഇരുന്ന് പറഞ്ഞു പോയതിനും നിന്നെ തല്ലാൻ പോയതിനുമൊക്കെ ഓർത്തു വിഷമിക്കുന്നുണ്ടാവും .

നീ അല്ലെ ഏട്ടന്റെ ജീവൻ നിന്നെ കുറിച്ച് ആരോ ഒരാള് മോശം പറഞ്ഞപ്പോൾ എത്ര നൊന്ത് കാണും ആ മനസ്സ് ഒന്ന് ആലോചിച്ചു നോക്ക് മറ്റുള്ളവർ നിന്നെ കുറ്റപ്പെടുത്തിയും മോശക്കാരൻ ആക്കുന്നതും നിന്റെ ഏട്ടന് സഹിക്കാൻ കഴിയോ കിച്ചു ഇല്ല എന്ന് നിറ കണ്ണുകളോടെ തലയാട്ടി . ആ അതാണ് ഏട്ടന് അത്രയും ദേഷ്യം വന്നത് ചോദിച്ചു മനസിലാക്കുന്നത് മുന്നേ നിന്നെ തല്ലാൻ കൈയിൽ ഓങ്ങിയത് ആ ഒരു കാരണം കൊണ്ട് മാത്രമാണ് . ഞാൻ കാരണം എന്റെ ഏട്ടനും നാണംകെട്ടു അല്ലെ . ഐഷു ഒന്നും പറയാതെ അവന്റെ കണ്ണീർ തുടച്ചു കൊടുത്ത് നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു നിന്റെ ഏട്ടൻ മാത്രമല്ല അച്ഛനും കൂടിയല്ലേ അത് നിന്നെ ഏട്ടന് അറിയാം അതോണ്ട് എന്റെ കിച്ചൂട്ടൻ വിഷമിക്കേണ്ട ഈ ദേഷ്യമൊക്കെ നമുക്ക് മാറ്റാം . എന്നോട് ക്ഷമിക്കുമായിരിക്കും അല്ലെ .

എന്റെ മോനോട് അല്ലാതെ വേറെ ആരോടാ ക്ഷമിക്കുക . ഹ്മ്മ് കിച്ചു നിലത്തു നിന്ന് എഴുന്നേറ്റ് കാർത്തിയുടെ മുറിയിലെ ഡോറിലേക്ക് നോക്കി അത് അടച്ചു കിടക്കുകയാണ് . ആദ്യം എന്റെ കുട്ടി പോയി ഈ മുഖമൊക്കെ ഒന്ന് കഴുകി ഫ്രഷായി വാ അപ്പോഴേക്കും നിന്റെ ഏട്ടന്റെ കുളിയൊക്കെ കഴിഞ്ഞു ഡോർ തുറക്കും . ഹ്മ്മ് ഡോറിൽ ചാരി നിന്ന കാർത്തിക്കും അപ്പോഴാണ് ആശ്വാസമായത് ഇത്രയും സമയം കിച്ചുവും ഐഷുവും പറഞ്ഞതൊക്കെ അവനും കേൾക്കുന്നുണ്ടായിരുന്നു.

തനിക്ക് ഒരിക്കലും ഇത്രയും ക്ഷമ ഉണ്ടാവില്ല എന്ന് അവന് അറിയാം. ഐഷുവിന്റെ ഓരോ വാക്കുകളും അവനിലും സങ്കടം ഉണർത്തി, ഐഷു അവനെ എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു മനസിലാക്കി പക്ഷെ താൻ എന്താ ചെയ്തത് അവൻ കുടിച്ചു വന്നതിന് അവളെയാണ് കുറ്റപ്പെടുത്തിയത് അത് മനപ്പൂർവമല്ല അവള് ഇടക്ക് വന്നു പിടിച്ചു മാറ്റിയത് കൊണ്ടുള്ള ദേഷ്യത്തിൽ പറഞ്ഞതാണ് . അമ്മ ഇല്ലാത്തത് ഒരു കുറവ് തന്നെയാണ് അമ്മ ഉണ്ടായിരുന്നെങ്കിൽ താനും ഇങ്ങനെ കുടിക്കുമായിരുന്നില്ല, ആ സമയം ഇങ്ങനെ ഉപദേശിക്കാൻ പോലും ആരും ഉണ്ടായില്ല എന്നതാണ് സത്യം. ഐഷു ഇപ്പൊ കിച്ചുവിന് അമ്മ തന്നെയാണ് അവനെ ശകാരിക്കാനും വഴക്ക് പറയാനുമൊക്കെയുള്ള അവകാശമുണ്ട്, എന്തായാലും തന്നെ പോലെ അവൻ ആകില്ല എന്ന് കാർത്തിക്കും ഉറപ്പായി,

കിച്ചുവിന്റെ പ്രായത്തിൽ മദ്യത്തിന് അടിമപ്പെട്ടാൽ അതില് നിന്നൊരു തിരിച്ചു പോക്ക് കുറച്ചു പ്രയാസമേറിയതാണെന്ന് കാർത്തിക്ക് നന്നായി അറിയാം. കിച്ചുവിന്റെ പ്രായത്തിൽ തന്നെ ഉപദേശിക്കാനും പറഞ്ഞു മനസിലാക്കി തരാനും ആരുമുണ്ടായില്ല അല്ല ഉണ്ടായവരും പറഞ്ഞു തന്നില്ല എന്നതാണ് സത്യം എല്ലാവർക്കും അവനവന്റെ കാര്യം മാത്രം കാർത്തിയുടെ ചിന്തകൾ പലവഴിക്കും സഞ്ചരിക്കാൻ തുടങ്ങി . കുഞ്ഞുസേ എന്റെ ഭാഗ്യമാണ് നീ നീ എനിക്കും എന്നുമൊരു അത്ഭുതമാണ് പെണ്ണെ കണ്ണിൽ നനവ് പടരുന്നുണ്ടെങ്കിലും കാർത്തിയുടെ ചുണ്ടിൽ നേരിയ ഒരു ചിരിയുണ്ട്. കുളിച്ചു വന്നതിന് ശേഷം കാർത്തി ഡോർ ഓപ്പൺ ചെയ്ത് വച്ച മുടി വാരാൻ തുടങ്ങി ഡോർ തുറന്നു കിടക്കുന്നത് കണ്ട് കിച്ചു ഒരു പേടിയോടെയാണ് അകത്തു കയറിയത് ആദ്യം കേറാൻ ഒന്ന് മടിച്ചെങ്കിലും ഐഷു അവനെ തള്ളി വിട്ടു .

കാർത്തി ബെഡിൽ കണ്ണിന് കുറുകെ കൈ വച്ചു കിടക്കുകയാണ് . ഏട്ടാ കിച്ചു കാർത്തിയുടെ കാലിന്റെ ഭാഗത്തു വന്നിരുന്നു അവന്റെ കാലിൽ പിടിച്ചു കൊണ്ട് വിളിച്ചു കാർത്തി കൈ മാറ്റി കിച്ചുവിനെ ഒന്ന് നോക്കി . ഇനി ഇനി ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല ഏട്ടാ പറയുന്നതിനൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു . അറിയാതെ അറിയാതെ പറ്റിപ്പോയതാ ഏട്ടാ ഇനി ഞാൻ ചെയ്യില്ല സത്യം എന്നോട് മിണ്ടാതിരിക്കല്ലേ ഏട്ടാ അത് പറഞ്ഞു കഴിയുമ്പോഴേക്കും കാർത്തി കിച്ചുവിനെ മുറുകെ പുണർന്നിരുന്നു . ഇനി കരയല്ലേ കിച്ചൂട്ടാ നീ കരയുമ്പോൾ വേദനിക്കുന്നത് എനിക്ക് അല്ലെ എന്റെ മോൻ അങ്ങനെയൊക്കെ ചെയ്‌തെന്ന് പെട്ടെന്ന് കേട്ടപ്പോൾ ഏട്ടന് നിയന്ത്രണം നഷ്ടപ്പെട്ടു പോയി അതാ ദേഷ്യമാണോ ഏട്ടനോട് .

എന്തിന് ഏട്ടൻ വഴക്ക് പറഞ്ഞത് എന്റെ നല്ലതിന് വേണ്ടിയിട്ട് അല്ലെ എന്നെ തല്ലാനും വഴക്ക് പറയാനും ഏട്ടന് അല്ലാതെ മറ്റാര്ക്കാ അവകാശം കരച്ചിലിനിടയിലും അവൻ പറഞ്ഞൊപ്പിച്ചു . മതിയെടാ കരഞ്ഞത് ദേ നോക്കിക്കേ കിച്ചുവിന്റെ മുഖം പിടിച്ചുയർത്തി അവന്റെ നെറുകയിൽ ചുണ്ട് അമർത്തി പിന്നെ ഇനി കുടിക്കാൻ തോന്നുമ്പോൾ ഏട്ടനോട് പറഞ്ഞാൽ മതി ഒരു പെഗ് ഞാൻ തരാം കാർത്തി കണ്ണിറുക്കി കൊണ്ട് കള്ള ചിരിയോടെ പറഞ്ഞു . ആഹാ എന്ത് നല്ല ഏട്ടൻ ഐഷു ദേഷ്യത്തോടെ റൂമിലേക്ക് കേറി വന്നു . ഏയ്യ് ഇനി ഞാൻ കുടിക്കില്ല ഏട്ടാ ഏട്ടത്തിയമ്മക്ക് സത്യം ചെയ്തിട്ടുണ്ട് ആ എന്നാ പിന്നെ വേണ്ട കാർത്തി അവന്റെ തോളിലൂടെ കൈ ഇട്ട് ഐഷുവിനെ നോക്കി മീശ പിരിച്ചു .

വാ ഭക്ഷണം കഴിക്കാം ഐഷു അതും പറഞ്ഞു പോയി . . ഏട്ടാ . എന്താ ടാ . സോറി . അത് മറന്നേക്ക് ഇനി അതിനെ പറ്റി ഓർത്തു സങ്കടപ്പെടേണ്ട ഏട്ടന് ദേഷ്യമില്ല വാ ചോറ് കഴിക്കാം ഇല്ലെങ്കിൽ നിന്റെ ഏട്ടത്തിയമ്മ പട്ടിണിക്ക് ഇട്ടാലോ . എന്റെ ഏട്ടത്തിയമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ലട്ടോ കിച്ചു കാർത്തിയുടെ വയറിൽ ഒരു കുത്ത് കൊടുത്തു കോണ്ട് പറഞ്ഞു ആ അല്ലേലും നിനക്ക് ഇപ്പൊ ഏട്ടത്തിയമ്മ കഴിഞ്ഞാൽ അല്ലെ ഞാൻ ഉള്ളു കാർത്തി കള്ള പരിഭവത്തോടെ പറഞ്ഞു . ആ അതും ശെരിയാണ് കിച്ചു വേഗം ഓടി ഡൈനിങ്ങ് ഹാളിൽ ഇരുന്നു . ഡാ.. . കാർത്തിയും അവന് പിന്നാലെ വന്നിരുന്നു . കിച്ചുവിന് ചോറ് വിളമ്പി കൊടുത്തതും അവൻ ആ പാത്രം ഐഷുവിന് നേരെ നീക്കി വച്ചു . .

ഐഷു അവനെ എന്താണെന്നുള്ള ഭാവത്തിൽ നോക്കി . എനിക്ക് വാരി തരുമോ കിച്ചു അവളുടെ മുഖത്തു നോക്കാതെയാണ് ചോദിച്ചത് കുറച്ചു കഴിഞ്ഞിട്ടും ഐഷുവിന്റെ മറുപടി ഒന്നും കേൾക്കാത്തപ്പോൾ കിച്ചു മുഖം ഉയർത്തി നോക്കി ഐഷു അപ്പോഴേക്കും ഒരു ഉരുള ചോറ് അവന് നീട്ടിയിരുന്നു കിച്ചു നിറഞ്ഞ മനസ്സോടെ അവളുടെ കൈയിൽ നിന്നും കഴിച്ചു. അടുത്ത ഉരുള കിച്ചുവിന് മുന്നേ കാർത്തി വായിലാക്കിയിരുന്നു. പിന്നെ ഏട്ടനും അനിയനും മത്സരിച്ചാണ് ഐഷുവിന്റെ കൈയിൽ നിന്നും വാങ്ങിയത്. ഐഷു സന്തോഷത്തോടെയാണ് അവർക്ക് രണ്ട് പേർക്കും കൊടുത്തത്.

കിച്ചുവിന്റെ മുഖത്തു പുഞ്ചിരിയുണ്ടെങ്കിലും അവൻ ഉള്ളിൽ കരയുകയായിരുന്നു, ഇതുവരെ അനുഭവിക്കാത്ത ഒരുപാട് കൊതിച്ച ആഗ്രഹം സഫലമായത് ഓർത്തു. കാർത്തിക്കും അവന്റെ മനസ്സിലുള്ളത് മനസിലായിരുന്നു . കിച്ചുവും കാർത്തിയും കൂടിയാണ് അവസാനം ഐഷുവിനെ ഊട്ടിയത് എപ്പോഴും കഴിക്കുന്നതിനേക്കാൾ അധികം അവളും കഴിച്ചു. വയറു നിറയുന്നതിനേക്കാൾ അവളുടെ മനസ്സാണ് നിറഞ്ഞത് . കുഞ്ഞുസേ കാർത്തിയുടെ കൈയിൽ തല വച്ചു കിടക്കുകയാണ് ഐഷു ഹ്മ്മ് . പരിഭവമുണ്ടോ . എന്തിന്. അവള് അവന് നേരെ തിരിഞ്ഞു കിടന്നു ചോദിച്ചു . നീ കാരണമാണെന്ന് പറഞ്ഞതിന് . ഇല്ല . അതെന്താ . ഓ എനിക്ക് പരിഭവമില്ലാത്തതാണോ കണ്ണേട്ടന്റെ പ്രശ്‌നം .

അത് അല്ല കുഞ്ഞുസേ എങ്ങനെയായാലും ഒരു കുഞ്ഞു ദേഷ്യമെങ്കിലും ഉണ്ടാവില്ലേ . ഇല്ലല്ലോ എന്റെ കണ്ണേട്ടാ ഏട്ടൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും എന്ന് എനിക്ക് നന്നായി അറിയാം അതിന് ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ . അവളുടെ സംസാരം കേട്ട് കാർത്തിക്ക് ചിരിയാണ് വന്നത് .ഒന്നുമില്ലെന്റെ പൊട്ടികാളി . അങ്ങനെ വിളിച്ചത് കേട്ട് ഐഷു അവന്റെ നെഞ്ചിൽ പല്ലുകൾ അമർത്തി . ആ.. ഇനി അങ്ങനെ വിളിക്കോ . എങ്ങനെ അവൻ നെഞ്ചിൽ തടവി കൊണ്ട് കള്ള ചിരിയോടെ ചോദിച്ചു . ദേ അഭിനയിക്കേണ്ടട്ടോ നേരത്തെ വിളിച്ചത് ഇനി വിളിക്കേണ്ട ഓ പൊട്ടികാളി എന്ന് വിളിക്കേണ്ട എന്നാണോ പൊട്ടികാളി പറയുന്നേ കണ്ണേട്ടാ…. അവള് ചിണുങ്ങി കൊണ്ട് നെഞ്ചിൽ മുഖം പൂഴ്ത്തി .

കാർത്തി ചിരിയോടെ അവളുടെ മുടിയിൽ തലോടി അവിടെ ചുംബിച്ചു കണ്ണേട്ടാ…. ഹ്മ്മ് കണ്ണേട്ടാ… ഹ്മ്മ് . കാർത്തിയുടെ മനസ്സിൽ എന്തൊക്കെയോ അലട്ടുന്നുണ്ട് എന്ന് ഐഷുവിന് തോന്നി അവൻ ഈ ലോകത്തൊന്നും ആയിരുന്നില്ല എന്താ കണ്ണേട്ടാ ആലോചിക്കുന്നേ അവള് കാർത്തിയുടെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു . ഒന്നുമില്ല ടാ എൻറെ കുഞ്ഞുസ് ഇപ്പൊ ഉറങ്ങിക്കോ സമയം കുറെയായി എന്തേലും പ്രശ്നമുണ്ടോ ഏട്ടാ . എന്ത് ഒന്നുമില്ല ടാ കള്ളം പറയേണ്ട ഈ മുഖം കണ്ടാൽ എനിക്ക് മനസിലാവും കിച്ചുവിനെ പറ്റി ആലോചിച്ചതാണ് . ഇനി അത് ഓർക്കേണ്ട മറന്നേക്ക് . ഹ്മ്മ് . എന്ന ഉറങ്ങാം . ഹാ . ഐഷുവിനെ നെഞ്ചോട് ചേര്ത്ത കാർത്തി കിടന്നെങ്കിലും അവന് ഉറക്കം വന്നില്ല.

എന്തൊക്കെയോ മനസ്സിൽ നീറി പുകയുന്നുണ്ട്, ആരെയൊക്കെയോ നഷ്ടപ്പെടാൻ പോകുന്നത് പോലൊരു തോന്നൽ. കാർത്തിക്ക് അന്ന് കിടന്നിട്ട് ഉറക്കം വന്നില്ല, ഐഷു ഉറങ്ങിയെന്നു മനസിലായപ്പോൾ കിച്ചുവിന്റെ റൂമിലേക്ക് പോയി . അവനെ കണ്ടപ്പോഴാണ് കാർത്തിക്ക് ആശ്വാസമായത് അവന്റെ മുടിയിൽ തലോടെ നെറ്റിയിൽ ചുംബിച്ചു അവന് നന്നായി പുതച്ചു കൊടുത്ത് ഐഷുവിന്റെ അരികിൽ വന്നു കിടന്നു….തുടരും….

സ്മൃതിപദം: ഭാഗം 35

എഴുത്തുകാരി: ഫാത്തിമ അലി

“ദുർഗാ…..” നേർത്ത സ്വരത്തിൽ അവൻ വിളിച്ചതും അവൾ പതിയെ ഒന്ന് മൂളി…. “എന്നെ നോക്കെടാ….” സാമിന്റെ നിശ്വാസം കാതുകളിൽ തട്ടിയതും ശ്രീ പിടച്ചിലോടെ കണ്ണുകൾ തുറന്ന് അവനെ നോക്കി… അവളുടെ ആ ഒരു നോട്ടം അവന്റെ ഹൃദയത്തിലേക്ക് തുളഞ്ഞ് കയറയത് പോലെ സാമിന് തോന്നി…. “When i look into your eyes i tend to lose my thoughts…” അവളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് അവൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു… “നിന്റെ ഈ കണ്ണുകൾ ഉണ്ടല്ലോ ദുർഗാ…..അതെന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്….ഉഫ്…” കണ്ണുകൾ ഇറുക്കെ അടച്ച് തല ഒന്ന് കുടഞ്ഞ് കൊണ്ട് അവൻ ശ്രീക്ക് ഇരുവശത്തേയും ചുവരിൽ കൈകൾ അമർത്തി നിന്നു… “നിന്നെ ഒരു നിമിഷം കാണാതെ നിൽക്കാൻ പോലും പറ്റുന്നില്ല പെണ്ണേ എനിക്ക്… എന്നെ ഇങ്ങനെ തളച്ചിടാൻ എന്ത് മാജിക് ആ ദുർഗാ നിന്റെ ഈ കണ്ണുകൾ കൊണ്ട് ചെയ്തത്…നിന്നിൽ ഞാൻ വല്ലാതെ അടിമപ്പെട്ട് പോയിരിക്കുന്നു പെണ്ണേ…. ഒരു നിമിഷം പോലും നിന്നെ കാണാതെ….നിന്റെ ശബ്ദം കേൾക്കാതെ…പറ്റുന്നില്ല എനിക്ക്….” സാം ശ്രീയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്നു….അവളിൽ നിന്നും വമിക്കുന്ന ഇലഞ്ഞിപ്പൂവിന്റെ ഗന്ധം അവനെ മറ്റേതോ ലോകത്ത് എത്തിച്ചിരുന്നു… ശ്രീയുടെ മനസ്സ് അപ്പോഴും അവന്റെ വാക്കുകളിൽ മാത്രം കുരുങ്ങി കിടക്കുകയായിരുന്നു… അവളുടെ ശ്വാസ നിശ്വാസം ഉയർന്നത് പോലെ തോന്നിയതും അതേ നിൽപ്പിൽ തന്നെ സാം ഇരു കൈകളാലും അവളുടെ കവിളുകളെ കോരിയെടുത്തു…. അവളെ മെല്ലെ ശാന്തമാകാൻ എന്ന പോലെ ഇടം കവിളിൽ വിരലുകളാൽ പതിയെ തട്ടി കൊടുത്തു….

“എന്നെ തിരിച്ച് സ്നേഹിക്കണം എന്ന് വാശി പിടിക്കുന്നില്ല വാവേ….എപ്പോഴാണോ പൂർണ്ണമായും നിനക്കെന്നെ പ്രണയിക്കാനാവുക അത് വരെ ഞാൻ കാത്തിരുന്നോളാം…. പക്ഷേ ഒരിക്കലും എന്നെ വിട്ട് പോവരുത്….അത് മാത്രം സഹിക്കാൻ പറ്റില്ല ദുർഗാ….” അവളുടെ കണ്ണിലേക്ക് ഉറ്റ് നോക്കിക്കൊണ്ടാണ് സാം പറഞ്ഞത്…അവന്റെ നനഞ്ഞ കണ്ണുകൾ അന്നാദ്യമായി അവളിൽ വേദനയുണ്ടാക്കി….സാമിന്റെ മുഖത്തിന് നേരെ അവളുടെ കൈ പതിയെ ഉയർന്ന് വന്നു…. വെട്ടിയൊതുക്കിയ അവന്റെ താടിരോമങ്ങൾക്കിടയിലൂടെ വിരലോടിച്ചതും അത് ആസ്വദിച്ചെന്ന പോലെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി ഒളിപ്പിച്ച് വെച്ച് സാം നിന്നു…

അവന്റെ കണ്ണുകളിലായി അവളുടെ വിരലുകൾ എത്തി നിന്നതും പെട്ടെന്ന് താനെന്താണ് ചെയ്യുന്നതെന്ന ബോധം അവൾക്ക് വന്നത്…. ഞെട്ടലോടെ അവൾ കൈകൾ പിന്നിലേക്ക് വലിച്ചു… സാമിന്റെ നെഞ്ചിൽ കൈകൾ വെച്ച് അവനെ തള്ളി മാറ്റിക്കൊണ്ട് ശ്രീ പടവുകൾ ഓരോന്നായി ഓടി കയറി…. അവൾ പോവുന്നത് നോക്കി ചുവരിലേക്ക് ചാരി നിന്ന സാം താടിയിലും കവിളിലും അങ്ങനെ ശ്രീയുടെ വിരലുകൾ തഴുകിയ ഇടങ്ങളിലെല്ലാം നേർത്ത പുഞ്ചിരിയോടെ തലോടി…. പതിയെ നെറ്റിയിലേക്ക് അവന്റെ വിരലുകൾ കൊണ്ട് വെച്ചു… ശ്രീയുടെ നെറ്റിയിൽ തൊട്ട ചന്ദനം അവന്റെ കൈയിൽ വന്നതും അവനതിൽ പ്രണയത്തോടെ ചുണ്ടുകൾ ചേർത്തു…

കുളത്തിൽ നിന്നു ഓടിയ ശ്രീ വെളിയിൽ എത്തി നിന്ന് മരത്തിലേക്ക് ചാരി നിന്ന് നെഞ്ചിൽ കൈ വെച്ച് കിതച്ചു… “ഞാൻ…..എനിക്ക്….എനിക്ക് എന്താ പറ്റിയത്…?” ശ്രീ അവളോട് തന്നെ സ്വയം ചോദിച്ചു….ആദ്യമായിട്ടാവും സാമിനോട് ഇത്രയും അടുത്ത് അവൾ ഇടപഴകുന്നത്…. അവന്റെ കണ്ണുകളിലെ പ്രണയത്തിൽ….അവന്റെ വാക്കുകളിൽ….ഒരു ചെറിയ നോട്ടത്തിൽ പോലും തന്റെ ഹൃദയം അനുസരണയില്ലാതെ മിടിക്കുന്നത് എന്ത് കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായില്ല… “ഇനി ഞാൻ…..ഇല്ല….അതൊക്കെ തോന്നൽ മാത്രമാണ്… എനിക്ക് അവനെ ഇഷ്ടമല്ല….” അവളുടെ മാറ്റങ്ങളൊക്കെ വെറും തോന്നലുകൾ മാത്രമാണെന്ന് ശ്രീ വിശ്വസിച്ചു.. അവൾ വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞ് മനസ്സിനെ പഠിപ്പിച്ചു…

ഒരു ദീർഘ ശ്വാസം വിട്ട് കൊണ്ട് മുഖം കൈകളാൽ അമർത്തി തുടച്ച് കൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ വീട്ടിലേക്ക് നടന്നു… ഉമ്മറത്ത് ആരെയും കാണാഞ്ഞ് അകത്തേക്ക് കയറിയ ശ്രീ അടുക്കളയിൽ നിന്നും എന്തൊക്കെയോ ശബ്ദം കേട്ട് അങ്ങോട്ട് ചെന്നു…. സ്ലാബിൽ കയറി ഇരുന്ന് വസുന്ധര ചുട്ടെടുക്കുന്ന നെയ്യപ്പം കൊതിയോടെ കഴിക്കുകയായിരുന്നു അലക്സ്…. അന്നമ്മ വസുന്ധരയുടെ തോളിൽ കൈയിട്ട് നെയ്യപ്പം തിളച്ച എണ്ണയിൽ പൊങ്ങി വരുന്നത് നോക്കി നിൽക്കുന്നുണ്ട്…. അവരെ രണ്ട് ടേരെയും കണ്ടതും ശ്രീക്ക് ദേഷ്യം കയറി… ചാടിത്തുള്ളി അലക്സിന്റെ അടുത്തേക്ക് ചെന്ന് അവൻ വായിൽ വെക്കാൻ നോക്കിയ നെയ്യപ്പം തട്ടി പറിച്ച് പ്ലേറ്റിലേക്ക് ഇട്ട് അവനെ തലങ്ങും വിലങ്ങും തല്ലി… “എന്നെ പറ്റിച്ചു അല്ലേ ദുഷ്ടാ….” അലക്സ് അവളുടെ കൈ തടഞ്ഞ് വെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവനെ കൊണ്ട് കഴിഞ്ഞില്ല.. “ഹാ…ഞാൻ അല്ല….ദേ ആ പെണ്ണിന്റെ പണീയാ…. ഉയ്യോ….അടിക്കല്ലേ….” തോളിലും പറത്തുമൊക്കെ ഉഴിഞ്ഞ് കൊണ്ട് അന്നമ്മയെ നോക്കി കണ്ണുരുട്ടിയതും അവൾ പതിയെ അവിടെ നിന്ന് രക്ഷപ്പെടാൻ നോക്കി.. “നിക്കെടീ അവിടെ…” ശ്രീ അന്നയുടെ അടുത്തേക്ക് ഓടാൻ നോക്കിയതും വസുന്ധര അവരുടെ ഇടയിൽ കയറി നിന്നു… “ശ്രിക്കുട്ടീ….കളിക്കല്ലേ…” വസുന്ധര പറഞ്ഞിട്ടും കേൾക്കാതെ അവരുടെ പിന്നിൽ ഒളിച്ച് നിൽക്കുന്ന അന്നയെ കൂർപ്പിച്ച് നോക്കുകയായിരുന്നു അവൾ… “അമ്മ മാറി നിൽക്ക് ഇവളെ ഞാനിന്ന് ശരിയാക്കും…”

അന്നയെ പിടിക്കാൻ വസുന്ധര സമ്മതിക്കുന്നില്ലെന്ന് അറിഞ്ഞതും ശ്രീ ചുണ്ട് പുറത്തേക്ക് ഉന്തി പിണങ്ങി നിന്നു…. “ദച്ചൂസേ….വേണ്ട…എന്റെ മുത്തല്ലേ….നിനക്കൊരു സർപ്രൈസ് തന്നതല്ലേ ഞാൻ….സോറീ….” അന്ന ശ്രീയുടെ കൈ രണ്ടും പിടിച്ച് വെച്ച് അപേക്ഷിക്കുന്നത് പോലെ പറഞ്ഞതും അവൾ ഒന്ന് അടങ്ങി… സാം കുളത്തിൽ നിന്നും വരുന്ന സമയത്താണ് മാധവൻ കവലയിൽ പോയി തിരിച്ച് വരുന്നത്.. “അച്ഛാ….” അവൻ മാധവനെ കണ്ട് അയാളുടെ അടുത്തേക്ക് ചെന്നു… “നിങ്ങൾ എപ്പോ എത്തി…?ഞാനൊന്ന് പുറത്ത് പോയതായിരുന്നു…” അയാൾ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.. “കുറച്ച് സമയം ആയി…ഒരു കോൾ വന്നിട്ട് പുറത്തേക്ക് ഇറങ്ങിയതാണ്….” “എന്നാ വാ…”

സാമിനെയും കൂട്ടി മാധവൻ ഉമ്മറത്തേക്ക് കയറി… “അച്ഛോ…എന്റെ കാര്യത്തിന് വല്ല നീക്ക് പോക്കും ഉണ്ടോ…?” സാം ചോദിച്ചത് മനസ്സിലായെങ്കിലും അറിയാത്ത ഭാവത്തിൽ അയാൾ നിന്നു… “എന്ത്….?” “അല്ല…അച്ഛന്റെ മോളെ….” പകുതിക്ക് വെച്ച് നിർത്തിക്കൊണ്ട് സാം ഇടം കണ്ണിട്ട് മാധവനെ നോക്കി… “ആദ്യം നീ ഞാൻ പറഞ്ഞ കാര്യം ചെയ്തോ….?” അയാൾ മാറിൽ കൈ പിണച്ച് വെച്ച് കൊണ്ട് അവനെ നോക്കി ചോദിച്ചു… “അതിന് അച്ഛന്റെ വാവ ഒന്ന് അടുക്കണ്ടേ….ഞാൻ എന്ത് ചെയ്യാനാ…?” മുഖം കേറ്റി വെച്ച് കൊണ്ട് അവൻ പറഞ്ഞതും മാധവൻ ഉള്ളാലെ ചിരിച്ചു…. “എന്നാ നീ ചെന്ന് പറഞ്ഞ കാര്യം ചെയ്യ്….എന്നിട്ട് ആലോചിക്കാം….” “അച്ഛാ….അച്ഛനാണ് അച്ഛാ ശരിക്കും അച്ഛൻ…”

“മതി….ഞാൻ കുറച്ച് മുൻപ് നല്ലപോലെ കുളിച്ചതാണ്…അത് കൊണ്ട് മോൻ അതികം സോപ്പിട്ട് പതപ്പിക്കണ്ട….” മാധവനെ നോക്കി ഇളിച്ച് കാണിച്ച് സാം അയാളുടെ കൂടെ അകത്തേക്ക് പോയി…. “മക്കൾ ചെന്ന് ഫ്രഷ് ആയി വാ…ശ്രീക്കുട്ടീ…ഇവർക്ക് റൂം കാണിച്ച് കൊടുക്ക്….” “വസൂമ്മാ…ഞാനും അലക്സും ഔട്ട് ഫൗസിൽ കിടക്കാം….” “അത് എന്തിനാ മോനേ…” “ഒന്നും ഉണ്ടായിട്ടല്ല എന്റെ വസൂമ്മാ….എന്തോ എനിക്ക് അവിടെ ഒരുപാട് ഇഷ്ടമായിട്ടാ….” മാധവനും വസുന്ധരയും ആദ്യം എതിർത്തെങ്കിലും സാമിന്റെ നിർബന്ധത്തിന് വഴങ്ങി അവർ സമ്മതിച്ചു കൊടുത്തു.. ഔട്ട് ഹൗസിന്റെ താഴെ തട്ടിൽ ഏറ്റവും സൈഡിലുള്ള റൂമാണ് സാം എടുത്തത്…അതിന് തൊട്ടടുത്തുള്ളത് അലക്സും…

റൂമിൽ ചെന്ന് ബാഗ് ടേബിളിലേക്ക് വെച്ച് സാം അടച്ചിട്ട ജനാലക്ക് അടുത്ത് ചെന്ന് അവ പതിയെ തുറന്നിട്ടു.. അന്ന് രാത്രിയിൽ സാം കണ്ട ഇലഞ്ഞി മരം ജനാലക്ക് തൊട്ടടുത്തെന്ന പോലെ ആയിരുന്നു… അവിടെ നിന്ന് നോക്കിയാൽ ശ്രീയുടെ റൂമും നല്ലത് പോലെ കാണാം… സാം അവിടേക്ക് നോക്കി ഒന്ന് ചിരിച്ച് ഇലഞ്ഞിപ്പൂവിന്റെ ഗന്ധം ആവോളം ആസ്വദിച്ച് നിന്നു… ഫ്രഷ് ആയി ഒരു ട്രാക്ക് പാന്റും ടീ ഷർട്ടും ഇട്ട് സാം പുറത്തേക്ക് ഇറങ്ങി… അപ്പോഴേക്കും അലക്സും റെഡി ഡ്രസ് ചെയ്ഞ്ച് ചെയ്ത് ഇറങ്ങിയിരുന്നു… രണ്ട് പേരും വീട്ടിലേക്ക് കയറിയതും അകത്ത് നിന്ന് വരുന്ന ആളെ കണ്ട് വാ പൊളിച്ച് നിന്നു…

ലൈറ്റ് ചുവപ്പ് പട്ടു പാവാടയും ബ്ലൗസും അണിഞ്ഞ് മുടി രണ്ട് വശത്തേക്കും പിന്നിയിട്ട് ഒരു നാടൻ പെൺകൊടിയെ പോലെ തങ്ങളുടെ മുന്നിൽ വന്ന് നിൽക്കുന്ന അന്നമ്മയെ നോക്കി കണ്ണ് മിഴിച്ച് നിൽക്കകയായിരുന്നു അവർ…. “എങ്ങനെ ഉണ്ട് എന്നെ കാണാൻ…കൊള്ളാവോ…?” പട്ട് പാവാട രണ്ട് കൈകൾ കൊണ്ടം വിടർത്തി തല അൽപം ചെരിച്ച് ആകാംക്ഷയോടെ അവൾ ചോദിച്ചു.. ശരിക്കും ഒരു കൊച്ച് പെണ്ണിനെ പോലെയായിരുന്നു അവളെ കണ്ടാൽ തോന്നുക… “കർത്താവേ….എനിക്ക് ആള് മാറി പോയതാണോ… അലക്സേ…നീ ഒന്ന് നോക്കിക്കേ…നമ്മുടെ അന്നമ്മ തന്നെ ആണോ എന്ന്….” സാം നെഞ്ചിൽ കൈ വെച്ച് അലക്സിന്റെ തോളിലേക്ക് ചാഞ്ഞ് കൊണ്ട് പറഞ്ഞു… അവനാണെങ്കിൽ അന്നമ്മയെ നോക്കി കണ്ണ് ചിമ്മാൻ പോലും മറന്ന് ഒരേ നിൽപ്പായിരുന്നു… “ഇച്ചേ….” അന്നമ്മ സാമിനെ നോക്കി ചുണ്ട് പിളർത്തി ചിണുങ്ങി… “ഇച്ച ചുമ്മാ കളി പറഞ്ഞതല്ലേ….” “വേണ്ട….പോ….ഞാൻ മിണ്ടൂല….” സാം അവളുടെ അടുത്തേക്ക് ചെന്നതും അന്ന അവന്റെ കൈ തട്ടി മാറ്റി പിണക്കത്തോടെ ഇരുന്നു…. “ഇച്ചേടെ കുഞ്ഞൻ ചുന്ദരി ആയിട്ടുണ്ട്…ശരിക്കും…എന്ത് ഭംഗിയാ കാണാൻ….ഒരു പാവക്കുട്ടിയെ പോലെ ഉണ്ട്….” അന്നമ്മയുടെ തുടുത്ത കവിളിൽ രണ്ട് കൈകളാലും പിടിച്ച് വലിച്ച് കൊണ്ട് സാം പറഞ്ഞു…. ആഗ്രഹിച്ചത് കേട്ടതും അന്നയുടെ മുഖത്തെ പരിഭവം മാറി അവിടെ പുഞ്ചിരി വിരിഞ്ഞു…

അവനിൽ നിന്ന് അന്നമ്മ നേരെ അലക്സിലേക്ക് നോട്ടം തിരിച്ച് വിട്ടു… കണ്ണുകളാൽ എങ്ങനെ ഉണ്ടെന്ന് ചോദിച്ചതും അവൻ സന്തോഷം മറച്ച് വെച്ച് മുഖം ചുളുക്കി വല്യ കുഴപ്പമില്ലെന്ന മട്ടിൽ തലയാട്ടി… അന്നമ്മ അവനെ നോക്കി ചുണ്ട് കോട്ടിക്കൊണ്ട് അവനോടുള്ള പിണക്കത്തിൽ സാമിന്റെ തോളിലേക്ക് മുഖം അമർത്തി വെച്ചു… . അത് കണ്ടതും അലക്സിന്റെ ചുണ്ടുകളിലും ഒരു കുഞ്ഞ് പുഞ്ചിരി വിരിഞ്ഞു…. “മക്കള് വാ…ചായ എടുത്ത് വെച്ചിട്ടുണ്ട്…കുടിക്കാം..” വസുന്ധര ഉമ്മറത്തേക്ക് വന്ന് അവരെയും വിളിച്ച് കൊണ്ട് ടേബിളിന് അടുത്തേക്ക് ചെന്നു… ചായ കൊണ്ട് വന്ന് വെച്ച് തിരിഞ്ഞ ശ്രീ നേരെ നോക്കിയത് സാമിന്റെ മുഖത്തേക്കാണ്…

നേരത്തെ നടന്നതെല്ലാം ഓർത്ത് അവൾ ആദ്യം ഒന്ന് പതറിയെങ്കിലും അത് സമർത്ഥമായി മറച്ച് പിടിക്കാൻ അവളെ കൊണ്ട് കഴിഞ്ഞു…. എല്ലാവരും ടേബിളിന് ചുറ്റും ഇരുന്ന് ഓരോന്ന് സംസാരിച്ച് കൊണ്ട ചായ കുടിച്ചു… മാധവനോടും വസന്ധരയോടും എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും സാമിന്റെ കണ്ണുകൾ മുഴുവൻ ശ്രീയിലായിരുന്നു…. അത് മനസ്സിലാക്കിയ പോലെ അവൾ അവനെ നോക്കാതെ അന്നമ്മയോട് സംസാരിച്ചു… “ദേ ഇതാണ് എന്റെ കണ്ണേട്ടൻ….” ചായ കുടിച്ച് കഴിഞ്ഞതും ഹാളിലേക്ക് ചെന്ന അലക്സിനെയും അന്നമ്മയെയും ശ്രീ അവളുടെ കണ്ണേട്ടന്റെ ഫോട്ടോസ് എല്ലാം കാണിച്ച് കൊടക്കുകയായിരുന്നു…

അവരുടെ പിന്നിലായി തന്നെ സാമും മാറിൽ കൈ പിണച്ച് കെട്ടിക്കൊണ്ട് നിൽക്കുന്നുണ്ട്…. അന്നമ്മയും അലക്സും ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു… കണ്ണനെ കാണാൻ വസുന്ധരയെ പറിച്ച് വെച്ചത് പോലെ ആണെന്ന് അവർക്ക് തോന്നി…. “ഏട്ടായീ…അന്നക്കുട്ടീ…വന്നേ…നമുക്ക് തൊടിയിലേക്ക് പോവാം..” കുറച്ച് സമയം കൂടെ അവിടെ നിന്നതിന് ശേഷം രണ്ട് പേരുടെയുംകൈകളിൽ ശ്രീ പിടിച്ച് വലിച്ചു…. “അതേ….ഇയാളോട് ഇനി പ്രത്യേകം പറയണം എന്നുണ്ടോ….?” അവരെ തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന സാമിനെ കണ്ണ് കൂർപ്പിച്ച് വെച്ച് നോക്കി ചോദിച്ചു കൊണ്ടവൾ മുന്നിൽ നടന്നു…

സാം ഒരു പുഞ്ചിരിയോടെ അവരുടെ തൊട്ട് പിന്നിലായി നടക്കാൻ തുടങ്ങി… ശ്രീയും അന്നയും കൈകോർത്ത് പിടിച്ച് പതിയെ ആട്ടിക്കൊണ്ടായിരുന്നു തൊടിയിലൂടെ നടന്നത്… അവരെ നോക്കിക്കൊണ്ട് അലക്സും സാമും പിന്നാലെയും…. “എന്റെ കണ്ണേട്ടന്റെ….” കുറച്ച് നടന്നതും അവർ കണ്ണനെ അടക്കിയ ഇടത്താണ് എത്തിയത്.. “കണ്ണേട്ടാ….ഞാൻ എനിക്ക് ഒരു ഏട്ടായിയെ കിട്ടിയ കാര്യം പറയാറില്ലേ…ദേ ഇതാ എന്റെ ഏട്ടായി….” അലക്സിന്റെ കൈയ്ക്ക് ഇടയിലൂടെ കോർത്ത് പിടിച്ച് കൊണ്ടവൾ കണ്ണനോട് സംസാരിച്ചു.. അലക്സ് നേർത്തൊരു പുഞ്ചിരിയോടെ അവളെ നെഞ്ചിലേക്ക് ചേർത്തണച്ചു… “പിന്നെ ദേ എന്റെ അന്നക്കുട്ടി…”

മറു കൈ കൊണ്ട് അന്നയെ അവളുടെ അടുത്തേക്ക് നിൽപ്പിച്ച് കൊണ്ട് ശ്രീ പറഞ്ഞു.. “പിന്നെ ഇത്…..” അടുത്ത ഊഴം സാമിന്റെതായിരുന്നു….അവൾ എന്താ പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിൽ മൂന്ന് ജോഡി കണ്ണുകളും ശ്രീയെ തന്നെ നോക്കി നിന്നു… അവളാണെങ്കിൽ എന്ത് പറഞ്ഞാണ് ഇപ്പോ പരിചയപ്പെടത്തുക എന്നാണ് ചിന്തിക്കുന്നത്…. “ഇത് അന്നക്കുട്ടീടെ ഇച്ച…” അവസാനം ശ്രീ പറഞ്ഞത് കേട്ട് സാം ഒഴികെ ബാക്കി രണ്ടാളുടെയും മുഖം മങ്ങി… “അത് മാത്രമല്ലല്ലോ ദുർഗക്കൊച്ചേ…ബാക്കി കൂടി പറയ്… ഇനി നീ പരിചയപ്പെടത്തുന്നില്ലെങ്കിൽ വേണ്ട….എന്റെ അളിയനെ ഞാൻ പരിചയപ്പെട്ടോളാം….”

സാം കുറുമ്പോടെ അന്നമ്മയുടെ തോളിൽ പിടിച്ച് ശ്രീയുടെ അടുത്ത് നിന്ന് മാറ്റി അവന്റെ മറുവശത്തേക്കായി നിർത്തി… എന്നിട്ട് അന്നയുടെയും ശ്രീയുടെയും കൈയിൽ കൈ കോർത്ത് പിടിച്ച് നിന്നു… “അളിയോ…നമ്മൾ ഒരു തവണ പരിയപ്പെട്ടതാണ്…അല്ല്യോ…. സാരമില്ല…ഒന്ന് കൂടെ പരിചയപ്പെടാം….ഞാനാണ് അളിയാ അളിയന്റെ അളിയൻ…” കുസൃതിയോടെ സാം കണ്ണനോട് സംസാരിക്കുന്നത് കേട്ട് അലക്സും അന്നമ്മയും ചിരി കടിച്ച് പിടിച്ച് നിന്നു… “അയ്യടാ….അത് സ്വയം അങ്ങ് തീരുമാനിച്ചാൽ മതിയോ….” സാമിന്റെ കൈയിൽ നിന്ന് തന്റെ കൈ ഊരിയെടുക്കാൻ ശ്രീ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവൾക്ക് സാധിച്ചില്ല… “നോക്കി പേടിപ്പിക്കെല്ലേ ടീ ഉണ്ടക്കണ്ണീ…. നിന്റെ കണ്ണേട്ടനോട് എപ്പഴോ സമ്മതം വാങ്ങിച്ചതാണ് ഞാൻ….അല്ലേ അളിയാ… എന്നിട്ട് ഈ പെണ്ണ് നോക്കി പേടിപ്പിക്കുന്നത് കണ്ടില്ലേ….” ശ്രീ കണ്ണുരുട്ടി അവനെ നോക്കുന്നത് കണ്ട് സാം ചുണ്ട് ചുളുക്കി വെച്ച് പറഞ്ഞു… അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാവും ശ്രീ പിന്നെ മൗനമായിരുന്നു… നാല് പേരും നിശബ്ദമായി കണ്ണനോട് സംസാരിച്ചു… ശ്രീയെ ഒരിക്കലും ഒറ്റക്കാക്കില്ലെന്ന് മൂവരും അവളുടെ കണ്ണന് വാക്ക് കൊടുത്തതും കണ്ണന്റെ സന്തോഷം അറയിച്ച് കൊണ്ട് ഒരു ഇളം തെന്നൽ അവരെ കടന്ന് പോയി.. “ദച്ചൂസേ….ദേ നോക്കിക്കേ മാങ്ങ…” തൊടിയിലെ മാവിൽ കുലച്ച് നിൽക്കുന്ന പച്ച മാങ്ങ കണ്ട് അന്നമ്മയുടെ വായിൽ വെള്ളം ഊറി… “വാ…ചാടി നോക്കാം…”

ശ്രീ അന്നമ്മയെ വിളിച്ച് മാവിന്റെ ചുവട്ടിലേക്ക് നിന്ന് കുറച്ച് ഉയരത്തിലുള്ള മാങ്ങ ചാടി പറിക്കാൻ നോക്കി… എത്ര ശ്രമിച്ചിട്ടും അവൾക്ക് അതിനടുത്തേക്ക് കൈ എത്തിയിരുന്നില്ല… ഉന്നം തീരെ ഇല്ലാത്തത് കൊണ്ട് രണ്ട് പേരും എറിഞ്ഞിട്ട് കൊള്ളുന്നുമില്ലായിരുന്നു… സാമും അലക്സും എന്തോ സംസാരിച്ച് പയ്യെ നടന്ന് അവർക്കടുത്ത് എത്തിയപ്പോഴാണ് ഈ കാഴ്ച കാണുന്നത്… അപ്പോഴേക്കും ശ്രീ ചാടി ചാടി കിതച്ച് പോയിരുന്നു… “പറ്റുന്ന പണിക്ക് പോയാൽ പോരേ കൊച്ചേ…” സാമിന്റെ കളിയാക്കൽ കേട്ട് ശ്രീ മുഖം കേറ്റി പിടിച്ച് അവളെ കൊണ്ട് പറ്റാവുന്നത് പോലെ ഒക്കെ ചാടി നോക്കി…. “മാറി നിൽക്ക്…ഞാൻ പറിച്ച് തരാം….” “വേണ്ട…എനിക്ക് തന്നെ പറിക്കണം…”

സാം അവിടേക്ക് വരാൻ ഒരുങ്ങിയതും ശ്രീ അവനെ വിലക്കി… “അല്ല ദുർഗാ…നിനക്ക് ഈ മരം കയറ്റം ഒന്നും അറിയില്ലേ…?” “മ്ഹും…പണ്ട് ഒന്ന് കയറി പടിക്കാൻ നോക്കിയതായിരുന്നു… പക്ഷേ കാല് തെന്നി താഴെ വീണു…കൈ പൊട്ടി…പിന്നെ മരം കയറ്റം എന്ന ആഗ്രഹം അച്ഛ എട്ടായി മടക്കി കൈയി തന്നു…” ഇരു കൈകളും ഇടുപ്പിൽ കുത്തി പിടിച്ച് കിതച്ച് കൊണ്ട് മുകളിലേക്ക് കണ്ണും നട്ടാണ് അവൾ മറുപടി കൊടുത്തത്… പെട്ടെന്ന് നിന്നിടത്ത് നിന്ന് ഉയരുന്നത് പോലെ തോന്നി ശ്രീ പേടിച്ച് താഴേക്ക് നോക്കി… ഒരു കുസൃതി ചിരിയോടെ തന്നെ എടുത്ത് പൊക്കിയ സാമിനെ കണ്ട് അവളുടെ കണ്ണ് മിഴിച്ചു… “ടോ…എന്നെ താഴെ ഇറക്ക്….” ശ്രീ അവന്റെ കൈയിൽ കിടന്ന് കുതറുന്നുണ്ടെങ്കിലും അവൻ കൂസലില്ലാതെ നിൽക്കുകയാണ്…

അലക്സും അന്നയും അവരുടെ കളികൾ കണ്ട് ചിരിക്കുന്നുണ്ട്… “മര്യാദക്ക് പറിക്കാൻ നോക്ക്….അല്ലാതെ നിന്നെ ഞാൻ നിലത്ത് വെക്കില്ല…” കുറുമ്പോടെ അവൻ പറഞ്ഞതും ശ്രീ വേറെ വഴിയില്ലാതെ കൈ എത്തിച്ച് ഒരെണ്ണം പറിച്ചു… “ഇനി എന്നെ ഇറക്ക്….” ശ്രീ ദയനീയമായി പറഞ്ഞതും സാം അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് താഴെ ഇറക്കി… അവനെ ഒന്ന് നോക്കി ചുണ്ട് കോട്ടി ദേഷ്യത്തിൽ നടന്നതും സാം അവളുടെ പിന്നാലെ തന്നെ പോയി… “ഇച്ചായോ….” അവർക്ക് പിന്നാലെ പോവാനൊരുങ്ങിയ അലക്സിനെ അന്നമ്മ വിളിച്ചതും അവൻ എന്താണെന്ന മട്ടിൽ അവളെ നോക്കി… “എനിക്കും മാങ്ങ വേണം….” “അതിന്….?”

അന്ന മുകളിലേക്ക് ചൂണ്ടി കാണിച്ച് പറഞ്ഞതും അലക്സ് കണ്ണ് ചുരുക്കി വെച്ച് കൊണ്ട് ചോദിച്ചു… “എന്നെയും എടുക്കാവോ….” രണ്ട് കൈകളും അവന് നേരെ വിരിച്ച് കാണിച്ച് കൊഞ്ചിക്കൊണ്ട് ചോദിച്ചതും അലക്സിന് അവളോട് വല്ലാത്തൊരു വാത്സല്യം തോന്നി… “ഒന്ന് പോടീ പെണ്ണേ….വേണേൽ ഞാൻ പറിച്ച് തരാം…” ചുണ്ടിലെ പുഞ്ചിരി ഒളിപ്പിച്ച് വെച്ച് കൊണ്ട് അലക്സ് പറഞ്ഞതും അന്ന മുഖം വീർപ്പിച്ച് വെച്ച് പരിഭവത്തോടെ നിന്നു… അവളുടെ നിൽപ്പും മുഖത്തെ ഭാവവും കണ്ട് ചിരിയോടെ അന്നക്ക് അടുത്തേക്ക് ചെന്ന് അവളെ രണ്ട് കൈകളാലും എടുത്ത് ഉയർത്തി…. “ഇനി ഞാൻ എടുത്തില്ലെന്ന് പറഞ്ഞ് മുഖം കയറ്റി പിടിക്കണ്ട….”

കപട ഗൗരവത്തോടെ അവൻ പറഞ്ഞതും അന്നമ്മ അവനെ നോക്കി നല്ലത് പോലെ ചിരിച്ച് കാണിച്ച് രണ്ട് മൂന്ന് പച്ച മാങ്ങകൾ പറിച്ചെടുത്തു… “കഴിഞ്ഞോ….” “മ്മ്…” പയ്യെ അവളെ നിലത്തേക്ക് ഇറക്കിയതും അന്നമ്മ അവന്റെ കാലുകൾക്ക് മുകളിലായി വന്ന് നിന്നു… “Love you ഇച്ചായാ….” പതിയെ അവന്റെ ചെവിയിലായി പറഞ്ഞ് കവിളിൽ അമർത്തി ഉമ്മ വെച്ച ശേഷമാണ് അന്ന കാൽ നിലത്ത് കുത്തിയത്… “വന്നേ…അവര് മുന്നേ പോയി….” വാ പൊളിച്ച് നിൽക്കുന്ന അലക്സിന്റെ കൈയിൽ പിടിച്ച് വലിച്ച് അന്ന അവനെയും കൊണ്ട് നടത്തം തുടർന്നു…

അവന്റ കൈയിൽ തൂങ്ങി മാങ്ങ കഴിക്കുന്ന അവളെ അലക്സ് ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളെല്ലാം അവന്റെ ചുണ്ടിലെ പുഞ്ചിരിയുടെ തിളക്കം കൂട്ടിയിരുന്നു… “വേണോ…?” അവന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചതും അലക്സ് വേണ്ടെന്ന് തലയാട്ടി… “മ്ഹും…നീ കഴിച്ചോ…” അലക്സ് പറഞ്ഞിട്ടും ഒരു കഷ്ണം പൊട്ടിച്ചെടുത്ത് അവൾ അവന്റെ വായിലേക്ക് വെച്ച് കൊടുത്തു… “കഴിച്ചോ…ഇല്ലേൽ എനിക്ക് കൊതി കിട്ടും…” അന്ന കുസൃതിയോടെ പറഞ്ഞത് കേട്ട് അവനൊരു ചിരിയോടെ അവളുടെ തലയിൽ തട്ടി….

രാത്രി എപ്പോഴോ ഉണർന്ന് പോയ ശ്രീ എഴുന്നേറ്റ് ടേബിളിൽ വെച്ച ബോട്ടിൽ എടുത്ത് വെള്ളം കുടിക്കുകയായിരുന്നു.. പകുതി തുറന്നിട്ട ജനാലയിലൂടെ അവളുടെ നോട്ടം ഔട്ട് ഹൗസിലേക്ക് എത്തി… അവിടെ പുറത്തായി ആരോ നിൽക്കുനാനത് പോലെ തോന്നിയ ശ്രീ ഒന്ന് കൂടി ജനാലക്ക് അടുത്തേക്ക് ചെന്നു.. അവിടെ ഇട്ട് വെച്ചിരിക്കുന്ന വെളിച്ചത്തിൽ അത് സാം ആണെന്ന് മനസ്സിലായതും ശ്രീ സംശയത്തോടെ നെറ്റി ചുളുക്കി… “ഈ രാത്രി ഇതെന്തെടുക്കുവാ…?” അവൾ ആത്മഗതിച്ച് കുറച്അ സമയം അവനെ തന്നെ നോക്കി നിന്നു..

അങ്ങോട്ട് ഒന്ന് പോയി നോക്കിയാലോ എന്ന് മനസ്സിലിരുന്ന് ആരോ പറയുന്നത് പോലെ ശ്രീക്ക് തോന്നി… പക്ഷേ പിന്നെ അവൾ തന്നെ അത് തിരുത്തി വേഗം ബെഡിലേക്ക് കയറി കിടന്നു… എന്നിട്ടും ഉറക്കം വരാതെ ആയപ്പോഴാണ് ഒന്നവിടെ വരെ ചെന്ന് നോക്കാമെന്ന് അവൾ തീരൂമാനിക്കുന്നത്… തന്റെ അടുത്ത് കിടന്ന് സുഖമായിട്ട് ഉറങ്ങുന്ന അന്നമ്മയെ ഒന്ന് നോക്കി ഫോണും എടുത്ത് ഒരു ഷാൾ പുതച്ച് ശബ്ദമേതും ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി… രാത്രി കിടന്നെങ്കിലും ഉറക്കം വരാഞ്ഞിട്ടാണ് സാം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയത്… ശ്രീയുടെ റൂമിലേക്ക് നോക്കിയതും പകുതി തുറന്നിട്ട ജനാല അവൻ കണ്ടു…

അവർ ഇലഞ്ഞി മരത്തിന്റെ ചുവട്ടിലായി ഇരുന്ന് കൊഴിഞ്ഞ് വീണ ആ പൂക്കളെ കൈയിലേക്ക് ഒതുക്കി പിടിച്ച് നാസികയിലേക്ക് അടുപ്പിച്ചു… “അതേ….ഉറക്കമൊന്നും ഇല്ലേ ഇയാൾക്ക്…?” തനിക്കേറെ പ്രിയപ്പെട്ട സ്വരം കേൾക്കവേ സാം ഞെട്ടലോടെ തല ചെരിച്ച് നോക്കി… ചുണ്ട് കൂർപ്പിച്ച് വെച്ച് തന്നെ നോക്കി നിൽക്കുന്ന ശ്രീയെ കാണെ അവന്റെ ചുണ്ടിലെ പുഞ്ചിരിയുടെ തിളക്കമേറി… “ഒരു പെണ്ണ് എന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി…” കുസൃതിയോടെയുള്ള അവന്റെ സംസാരം കേട്ട് ശ്രീയുടെ മുഖം വീർത്തു… “ഇച്ചായന്റെ കൊച്ച് എന്നാത്തിനാ ഇപ്പോ ഇങ്ങ് വന്നത്…?” “എനിക്ക് വരാൻ തോന്നിയിട്ട്….

എന്താ ഇയാൾക്ക് വല്ല നഷ്ടവും ഉണ്ടോ…?” അവളുടെ കുറുമ്പ് നിറഞ്ഞ മുഖം കണ്ട് സാം ചിരിച്ച് കൊണ്ട് ഇല്ലെന്ന് തലയാട്ടി… “ഏതായാലും വന്നതല്ലേ കുറച്ച് സമയം ഇവിടെ ഇരിക്ക്….” സാം പതിയെ പറഞ്ഞതും എന്ത് കൊണ്ടോ അത് എതിർക്കാൻ അവൾക്ക് തോന്നിയില്ല… ശ്രീ ഒന്ന് മൂളിക്കൊണ്ട് അവന്റെ അടുത്ത് നിന്നും കുറച്ച് മാറി ചെന്ന് ഇരുന്നു… “ഇവിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്ലേസ് ഏതാണെന്ന് അറിയോ ദുർഗാ…” സാമിന്റെ ഉത്തരം കാത്തെന്ന പോലെ അവൾ ഇരുന്നു…. “ദേ ഇവിടെയാണ്….ഈ ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ….” ചെറു ചിരിയോടെ സാം പറഞ്ഞതും ശ്രീ അവനെ കൗതുകത്തോടെ നോക്കി…

“കാരണം ദേ ഈ പൂക്കൾക്ക് നിന്റെ ഗന്ധമാണ് ദുർഗാ….” അവൻ കൈയിൽ പിടിച്ചിരുന്ന പൂക്കളെ ശ്രീയുടെ കൈ വിടർത്തി അതിലേക്ക് വെച്ച് കൊടുത്ത് കൊണ്ട് പറഞ്ഞു…. “എനിക്കോ…?” അവൾ സംശയത്തോടെ ആ പൂക്കളെ നാസികത്തുമ്പിലേക്ക് അടുപ്പിച്ചു… “നിനക്ക് ചിലപ്പോ അത് മനസ്സിലായെന്ന് വരില്ല പെണ്ണേ… പക്ഷേ i can feel it….ഇവിടെ നിൽക്കുമ്പോൾ നീ എന്റെ അടുത്ത് ഉള്ളത് പോലെ തോന്നും….” പതിയെ പറഞ്ഞ് കൊണ്ടവൻ അവളെ നോക്കി പുഞ്ചിരിച്ചു… ശ്രീ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല….അവർക്കിടയിൽ നിശബ്ദത നിറഞ്ഞതും അത് മാറ്റാണെന്നോണം സാം മെല്ലെ ഏതോ പാട്ട് മൂളാൻ തുടങ്ങി…

ശ്രീക്ക് പ്രിയപ്പെട്ട ഗാനം ആയത് കൊണ്ട് അവൾക്ക് അവന്റെ ശബ്ദത്തിൽ അതൊന്ന് കേൾക്കണം എന്ന് അതിയായ ആഗ്രഹം തോന്നി… പക്ഷേ അവനോട് പറയാൻ ഒരു മടി പോലെ… “അതേ…ആ പാട്ടൊന്ന് കുറച്ച് ഉറക്കെ പാടാമോ…” മടിച്ച് മടിച്ച് ശ്രീ സാമിനെ നോക്കിക്കൊണ്ട് ചോദിച്ചതും അവൻ ഉത്സാഹത്തോടെ തലയാട്ടി…. കാരണം ആദ്യമായിട്ടാണ് അവൾ അവനോട് ഒരു കാര്യം ആവശ്യപ്പെടുന്നത്… സാം അവർക്ക് രണ്ട് പേർക്കും കേൾക്കാൻ തക്കവണ്ണം ശബ്ദത്തിൽ പാടാൻ തുടങ്ങി…..

🎶വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ വൈഡൂര്യമായി താരങ്ങൾ (2) നിൻമനസ്സു വിളക്കുവെച്ചതു മിന്നലായി വിരിഞ്ഞില്ലേ പൊൻകിനാവുകൾ വന്നുനിന്നുടെ തങ്കമേനി പുണർന്നില്ലേ നീയിന്നെൻ സ്വയംവര വധുവല്ലേ നീരാടാൻ നമുക്കൊരു കടലില്ലേ ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചകവാതിലും താനേ തുറന്നു പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു വന്നല്ലോ നീയെൻ പൂത്തുമ്പിയായ് (ആവണി)🎶 സാം പാടി നിർത്തിയതും ശ്രീ അടഞ്ഞ കൺപോളകൾ പതിയെ തുറന്നു… തന്നെ ഇമചിമ്മാതെ നോക്കുന്ന സാമിന് നേരെ അന്ന് ആദ്യമായി നിറഞ്ഞൊരു പുഞ്ചിരി അവൾ സമ്മാനിച്ചു……”തുടരും

എഴുത്തുകാരി: Jaani Jaani

കല്യാണത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ക്ലാസ്സിന് പോകാൻ നിന്ന ഐഷു രണ്ടാഴ്ചക്ക് ശേഷം ഇന്നാണ് ക്ലാസ്സിലേക്ക് പോകുന്നത്. കൈ പൊള്ളിയത് കൊണ്ട് കാർത്തി അവളെ കൊണ്ട് ഒരാഴ്ച കൂടി ലീവ് എടുപ്പിച്ചതാണ്. സുമ അവരുടെ കൂടെ ഉള്ളത് അവർക്ക് ഒരു ആശ്വാസം തന്നെയായിരുന്നു. കാർത്തിയും കിച്ചുവും സുമ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞാലും അവരെ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്ത് കൊടുക്കുംഅനുവും അവരുടെ കൂടെ ചെയ്യും മൂന്നാളും നല്ല ഉത്സാഹത്തോടെയാണ് ഓരോ ജോലി ചെയുന്നത് അതോണ്ട് തന്നെ അവർക്ക് ഒരു മടുപ്പും ഇല്ലായിരുന്നു. കിച്ചുവിനായിരുന്നു ഏറ്റവും സന്തോഷം കാരണം ഇത്രയും കാലമായിട്ടും ഇപ്പോഴാണ് അവൻ ഓരോന്നും ആസ്വദിക്കാൻ തുടങ്ങിയത് .

ഐഷുവിന്റെ കൈക്ക് ഇപ്പൊ നല്ല ബേധമുണ്ട് എല്ലാ പണിയും ഓരോന്നായി അവള് രണ്ട് ദിവസം മുന്നേ ചെയ്യാൻ തുടങ്ങിയിരുന്നു. പൊള്ളിയതൊക്കെ മാറിയെങ്കിലും അതിന്റെ പാടുകൾ അവിടെ തന്നെയുണ്ട് വെള്ള പാണ്ട് വന്നത് പോലെ വലത്തേ കൈ മുഴുവൻ അടയാളമാണ്. ആദ്യമൊക്കെ അങ്ങനെ കാണുമ്പോൾ ഐഷുവിന് വല്ലാത്ത സങ്കടമായിരുന്നു പിന്നെ പിന്നെ അതൊക്ക ശീലമായി. എന്തായാലും ആ പാടുകൾ പെട്ടെന്നൊന്നും മാറില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഒരു ദിവസം ഈ പാടുകൾ നോക്കി സങ്കടപ്പെടുമ്പോൾ കാർത്തിയുടെ കൈയിൽ നിന്ന് ഐഷുവിന് നല്ല വഴക്ക് കിട്ടി.

പിന്നെ അതിനെ പറ്റി ഒരു സംസാരം ഉണ്ടായിട്ടില്ല . ഐഷു ഇന്ന് മുതൽ കോളേജിൽ പോകാൻ തുടങ്ങുന്നത് കൊണ്ട് സുമയും അനുവും ഇന്ന് വീട്ടിലേക്ക് തിരിച്ചു പോകുമെന്ന് പറഞ്ഞിട്ടുണ്ട്. കിച്ചുവും ഐഷുവും ഒത്തിരി തവണ പോകേണ്ട എന്ന് പറഞ്ഞെങ്കിലും സുമ പോകണമെന്ന് ശാട്യം പിടിച്ചു. പിന്നീട ഐഷുവും നിർബന്ധിക്കാൻ പോയില്ല . അനുവിനായിരുന്നു ഒത്തിരി സങ്കടം കുഞ്ഞേച്ചിയെ മാത്രമല്ല ഇത്തവണ കാർത്തിയെയും കിച്ചുവിനെയും പിരിയുന്നതിൽ അവന് നല്ല വിഷമമുണ്ട്. സുമ രാവിലെ എല്ലാവരും കോളേജിൽ പോകാനുള്ള സമയത്ത് തന്നെ റെഡിയായി നിന്നിരുന്നു. അനു ബസിലും സുമയെ കാർത്തി ഐഷുവിനെയും കിച്ചുവിനെയും കോളേജിൽ ഇറക്കിയതിന് ശേഷം വീട്ടിൽ കൊണ്ടാക്കി.

ഐഷു കോളേജിൽ എത്തിയ ഉടനെ അഞ്ചു അവളുടെ അടുത്ത് വന്നു വിശേഷങ്ങൾ തിരക്കാൻ തുടങ്ങി. പൊള്ളിയ കാര്യമായൊക്കെ ഐഷു ഒരിക്കെ അഞ്ചു വിളിച്ചപ്പോൾ പറഞ്ഞിരുന്നു . അച്ചുവാണ് ചെയ്തതെന്ന് പറഞ്ഞിരുന്നില്ല പക്ഷെ കിച്ചു എല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ട് ഏട്ടത്തിയമ്മേ എന്നാ ഞാൻ ക്ലാസിൽ പോകട്ടെ . ആ പിന്നെ വൈകുന്നേരം ഇവിടെ നിന്നാൽ മതി നമുക്ക് ഒന്നിച്ചു ബസിന് പോകാം ഓക്കേ ഹാ അപ്പൊ ബൈ അഞ്ചു ചേച്ചി എന്റെ ഏട്ടത്തിയമ്മക്ക് ഇത്തിരി റസ്റ്റ്‌ കൊടുക്ക് വന്നപ്പോൾ തൊട്ട് കളകളാന്ന് ആക്കുകയാ ടാ അഞ്ചു അവന് നേരെ കൈ ഓങ്ങിയതും കിച്ചു ഐഷുവിനെ നോക്കി കണ്ണിറുക്കി കാണിച്ച ഓടി പോയി .

ഐഷു നീ ഹാപ്പി അല്ലെ ഡാ എന്നെ കണ്ടിട്ട് എന്ത് തോനുന്നു ആകെ മൊത്തത്തിൽ ഒരു മാറ്റം മുഖത്തു ഇപ്പൊ നിറഞ്ഞ പുഞ്ചിരി മാത്രമേ കാണാനുള്ളൂ ഇപ്പോഴാണ് നിന്റെ കണ്ണുകൾക്ക് ഒരു ജീവൻ വച്ചത് നേരത്തെ ചോദിച്ചതിനുള്ള മറുപടി ഇനി ഞാൻ തരണോ വേണ്ടായേ അഞ്ചു തൊഴുതു കൊണ്ട് പറഞ്ഞു എന്നാ മോള് നടക്ക് അല്ല ടാ നോട്സ് ഒക്കെ എഴുതിയോ . ഹാ അതൊക്കെ കണ്ണേട്ടൻ എഴുതി തന്നു വലതു കൈ അല്ലെ അന്നേരം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ കൈ നേരെയായതിന് ശേഷവും എന്നെ കൊണ്ട് കുറച്ചു മാത്രമേ എഴുതിച്ചിട്ടുള്ളു ബാക്കി ഏട്ടൻ തന്നെയാ എഴുതിയത് ഭാഗ്യവതി ഐഷു ഒന്നും മറുപടി പറയാതെ പുഞ്ചിരി തൂകി ക്ലാസ്സിലേക്ക് കയറി. ക്ലാസിൽ എല്ലാവരും ഐഷുവിനോട് കല്യാണം കഴിഞ്ഞതിനെ പറ്റിയൊക്കെ ചോദിക്കുന്നുണ്ട്.

ഐഷു പിന്നെ അധികം ആരോടും മിണ്ടാത്തത് കൊണ്ട് അധികം സംസാരമൊന്നും ഉണ്ടായില്ല. കല്യാണം വിളിക്കാത്തതിന് കുറെ പേര് പരാതിയും കൊണ്ട് വന്നിരുന്നു. ഹസ്ബന്റിന്റെ പേര് എന്താ ജോലി എന്താ വീട്ടിൽ ആരൊക്കെയാ ഉള്ളതെന്ന് ചോദ്യങ്ങളും ഉണ്ടായിരുന്നു കാർത്തിയെ പറഞ്ഞപ്പോൾ കുറച്ചു പേർക്കൊക്കെ മനസ്സിലായിരുന്നു. ഓട്ടോകാരനെയാണ് കെട്ടിയത് എന്ന് പറഞ്ഞപ്പോൾ ചിലർക്ക് പുച്ഛം ചിലർക്ക് സഹതാപം പക്ഷെ ഐഷു അതൊന്നും മൈൻഡ് ചെയ്തില്ല അവള് അപ്പോഴും കണ്ണേട്ടനുമായുള്ള നിമിഷങ്ങൾ ഓർക്കുകയായിരുന്നു. അഞ്ചു ഒന്ന് തട്ടിയപ്പോഴാണ് ക്ലാസ്സിൽ സർ വന്നത് പോലും അറിഞ്ഞത്. അതോണ്ട് സ്വപ്നം കാണൽ നിർത്തി ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു.

വൈകുന്നേരം ഐഷു വന്നു കഴിഞ്ഞതിന് ശേഷമാണ് കിച്ചു കോളേജ് ഗേറ്റിന്റെ അവിടെ എത്തിയത്. അതിന് ശേഷമാണ് അഞ്ചു പോയത്. കിച്ചുവും ഐഷുവും ബസിലാണ് തിരിച്ചു വീട്ടിൽ എത്തിയത്, ബസ് ഇറങ്ങി കുറച്ചു നടക്കാനുണ്ട്. സ്റ്റോപ്പിന്റെ എതിർവശത്തായിട്ടാണ് ഓട്ടോ സ്റ്റാൻഡ്. ബസ് ഇറങ്ങിയ ഉടനെ ഐഷുവിന്റെ നോട്ടം അവിടേക്കാണ് പോയത്. പക്ഷെ കാർത്തി അവിടെ ഇല്ല എന്റെ ഏട്ടത്തിയമ്മേ ഏട്ടൻ ഏതെങ്കിലും ഓട്ടം കിട്ടിയിട്ടുണ്ടാവും ഐഷുവിന്റെ മുഖം മങ്ങിയത് കണ്ട് കിച്ചു ചിരിയോടെ പറഞ്ഞു അതിന് ഞാൻ ഐഷു ഒരു ചമ്മലോടെ അവനെ നോക്കി പറയാൻ തുടങ്ങി അയ്യോ എന്റെ ഏട്ടത്തിയമ്മ ഇങ്ങനെ ചമ്മി ബുദ്ധിമുട്ടേണ്ടട്ടോ ഞാൻ കണ്ടിരുന്നു ഏട്ടനെ നോക്കുന്നത് വേഗം നടക്ക് പോയിട്ട് എന്തേലും ഉണ്ടാക്കാം ഐഷു വേഗം ടോപ്പിക്ക് മാറ്റി .

ഇന്ന് ഇനി ഒന്നും ഉണ്ടാക്കേണ്ട എന്നെ പോലെ തന്നെ ഏട്ടത്തിയമ്മയും കോളേജിൽ നിന്ന് വരുന്നതല്ലേ സൊ നമുക്ക് അവൽ കുഴക്കാം ഓക്കേ ഹാ പഴവും പാലും പഞ്ചസാരയുമൊക്കെ ഇട്ട് കുഴച്ചു തരണേ ഷുവർ ഐഷു തംബ്സ് അപ്പ്‌ കാണിച്ചു പറഞ്ഞു . വീട്ടിൽ എത്തിയ ഉടനെ കിച്ചു ടിവിയും തുറന്നിരുന്നു. ഐഷു ബാഗ് റൂമിൽ കൊണ്ട് വച്ച ഉച്ചക്ക് കൊണ്ട് പോയ പാത്രവും എടുത്ത്, കിച്ചുവിന്റെ ബാഗിൽ നിന്നും പാത്രം എടുത്ത് അടുക്കളയിലേക്ക് നടന്നു. പാത്രം വേഗം കഴുകി വച്ചതിനു ശേഷം ചായക്ക് വെള്ളവും വച്ച അടിച്ചു വാരാൻ തുടങ്ങി. കിച്ചു പോയി കുളിച്ചിട്ട് വാ കുറച്ചു കഴിയട്ടെ .

വന്നു കേറിയപ്പോൾ തൊട്ട് ഇരിക്കാൻ തുടങ്ങിയതല്ലേ ടീവിയുടെ മുന്നിൽ ഇനി കുളിച്ചിട്ട് വാ പ്ലീസ് ഏട്ടത്തിയമ്മേ കുറച്ചു സമയം കൂടെ ഒരു പ്ലീസുമില്ല ചെല്ല് ഹും കിച്ചു സോഫയിൽ റിമോട്ട് എറിഞ്ഞു ഐഷുവിനെ നോക്കി മുഖവും വീർപ്പിച്ചു ബാഗ് എടുത്ത് റൂമിലേക്ക് നടന്നു ഐഷു ഒരു ചിരിയോടെ അവന്റെ പോക്കും നോക്കി നിന്ന് അവളുടെ ജോലി തുടർന്നു. കിച്ചു വാ ചായ കുടിക്കാം കുളിച്ചു വന്നു മൈബൈലിൽ കുത്തുന്ന കിച്ചുവിനെ വിളിച്ചു . അതിന് ഏട്ടൻ വന്നില്ലല്ലോ നമ്മള് എന്നും ഏട്ടൻ വന്നിട്ടല്ലേ കുടിക്കുന്നെ ഏട്ടൻ ഇപ്പൊ വിളിച്ചിരുന്നു വൈകുമെന്ന് പറഞ്ഞു ഏതോ ദൂരെയുള്ള ഓട്ടമാണ് കിട്ടിയത് ആണോ അപ്പൊ ഇന്ന് ബിരിയാണി കിച്ചു സന്തോഷത്തോടെ പറഞ്ഞു അതെന്താ ഐഷു ഒന്നും മനസിലാവാതെ ചോദിച്ചു .

ഏട്ടന് ലോങ്ങ്‌ ട്രിപ്പ്‌ ഒക്കെ കിട്ടിയാൽ അന്ന് വൈകുന്നേരം ബിരിയാണി ഉറപ്പാണ് ആണോ അപ്പൊ രാത്രിയത്തേക്ക് ചോറ് വെക്കണ്ടേ വേണ്ട ഏട്ടത്തിയമ്മേ ഇന്ന് എന്തായാലും ഏട്ടൻ ബിരിയാണി കൊണ്ട് വരും ഉറപ്പാണല്ലോ നീ ഒരാള് പറഞ്ഞത് കൊണ്ട ഞാൻ ചോറ് വെക്കുന്നില്ല കേട്ടല്ലോ കൊണ്ട് വന്നില്ലേൽ മൂന്നാളും പട്ടിണി കിടക്കേണ്ടി വരും ഡോണ്ട് വറി ഏട്ടത്തിയമ്മേ ഏട്ടൻ എന്തായാലും കൊണ്ട് വരും ഹ്മ്മ് എന്ന് വാ ചായ കുടിക്ക് ഐഷു അവനുള്ള ചായയും അവൽ കുഴച്ചതും അവന് എടുത്ത് കൊടുത്തു ഏട്ടത്തിയമ്മേ ഞാൻ ഗ്രൗണ്ട് വരെ പോയിട്ട് വരാം . ചായ കുടിച്ചതിന് ശേഷം കിച്ചു പറഞ്ഞു സന്ധ്യക്ക്‌ മുന്നേ വരണം ആ പെട്ടെന്ന് വരും കാർത്തി വരുമ്പോൾ ഐഷുവും കിച്ചുവും പുറത്തിരുന്നു എന്തോ എഴുതുകയാണ് ഇടക്ക് ഐഷു കിച്ചുവിന്റെ ചെവിയിലും പിടിക്കുന്നുണ്ട് ആ ഏട്ടത്തിയമ്മേ വേദനിക്കുന്നു കിച്ചു അത് വിളിച്ചു കൂവിയപ്പോഴേക്കും ഓട്ടോയുടെ സൗണ്ട് കേട്ട് രണ്ട് പേരും എഴുന്നേറ്റു .

എന്താ പരിപാടി എഴുതുവാണോ കാർത്തി ഓട്ടോയിൽ നിന്ന് ഇറങ്ങി ചാവി ഐഷുവിന്റെ കൈയിൽ കൊടുത്തു കൊണ്ട് ചോദിച്ചു ഏട്ടാ ദേ ഈ ഏട്ടത്തിയമ്മ എന്റെ ചെവി പിടിച്ചു തിരിച്ചു കിച്ചു കുഞ്ഞു കുട്ടികൾ പരിഭവം പറയുന്നത് പോലെ പറഞ്ഞു അവൻ പറയുന്നത് ഐഷു ചിരിയോടെ കേട്ട് നിന്നു ഐഷു ചിരിക്കുന്നത് കണ്ട് കിച്ചു അവളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു നീ എന്റെ അനിയനെ അടിച്ചോടോ . കണ്ണേട്ടന്റെ അനിയനെ അടിച്ചില്ല ഞാൻ എന്റെ അനിയനെയാ അടിച്ചേ അല്ലെ കിച്ചു ഐഷു പറയുന്നത് കേട്ട് കിച്ചു കണ്ണനെ നോക്കി അതെന്ന് തലയാട്ടി ആ ഇപ്പൊ വാദി പ്രതിയാവുമല്ലോ കാർത്തി രണ്ട് കൈയും ഇടുപ്പിൽ കുത്തി കൊണ്ട് ചോദിച്ചു പിന്നല്ലാതെ ഏട്ടനോട് ആരാ പറഞ്ഞെ അങ്ങനെ പറയാൻ ഞാൻ നിങ്ങളുടെ രണ്ട് പേരുടെയും അനിയൻ അല്ലെ അതോണ്ട് നമ്മുടെ അനിയൻ എന്നല്ലേ പറയേണ്ടത് കിച്ചു വലിയൊരു കാര്യം പറഞ്ഞത് പോലെ രണ്ട് പേരെയും നോക്കി .

ഐഷുവിന് ചിരി വന്നെങ്കിലും അത് കടിച്ചു പിടിച്ചു കിച്ചുവിന്റെ കൂടെ നിന്നു ഓ ഇനി ഞാൻ പറയില്ലേ അല്ല എന്തിനാ നമ്മുടെ അനിയന്റെ ചെവി പിടിച്ചു തിരിച്ചത് അത്.. ഇനി അതിനെ കുറിച്ചുള്ള ഡിസ്കഷൻ ഒന്നും വേണ്ട പ്രശ്‌നം കോംപ്രമൈസ്‌ ചെയ്തിരിക്കുന്നു ഐഷുവിനെ പറയാൻ സമ്മതിക്കാതെ കിച്ചു പെട്ടെന്ന് പറഞ്ഞു . കാർത്തി അത് കേട്ട് അവന്റെ തോളിലൂടെ കൈ ഇട്ട് അകത്തേക്ക് നടന്നു ഒന്നുമില്ലാതെ നിന്റെ ഏട്ടത്തി ചെവിയിൽ പിടിക്കില്ല എന്ന് എനിക്ക് അറിയാം കേട്ടോ കാർത്തി പറയുന്നത് കേട്ട് കിച്ചു അവനെ നോക്കി ഒന്ന് ഇളിച്ചു മര്യാദക്ക് പഠിച്ചു നല്ല മാർക്കോടെ പാസ്സ് ആവണം അല്ലെങ്കിൽ കാർത്തി ഒരു വിരട്ടലോടെ പറഞ്ഞു ഓ കേട്ടെ 🙏

കിച്ചു കൈ കൂപ്പി അല്ല ഏട്ടാ ബിരിയാണി കൊണ്ട് വന്നില്ലേ . ബിരിയാണിയോ എന്ത ബിരിയാണി കാർത്തിയുടെ ചോദ്യം കേട്ട് ഐഷു കിച്ചുവിനെ നോക്കി അവൻ പറഞ്ഞത് കൊണ്ട് രാത്രിയതേക്ക് ചോറ് ആക്കിയില്ല ദേ ഏട്ടാ ചുമ്മാ കളിക്കല്ലേ ഇന്ന് ലോങ്ങ്‌ ട്രിപ്പ്‌ കിട്ടിയത് അല്ലെ . അതുകൊണ്ട് ഏട്ടൻ എന്നും ബിരിയാണി കൊണ്ട് വരുന്നത് അല്ലെ അത് ഞാൻ മറന്നു കാർത്തി തലയിൽ കൈ വച്ചു പറഞ്ഞു . കിച്ചു മുഖം വീർപ്പിച്ചു കാർത്തിയെ നോക്കി അല്ലേലും ഏട്ടൻ കല്യാണം കഴിച്ചപ്പോ പണ്ടത്തെ ശീലങ്ങളൊക്കെ മറന്നു അല്ലെ കിച്ചു കണ്ണ് തുടച്ചു സെന്റി അഭിനയിച്ചു എന്റെ കിച്ചുവെ സത്യം പറയാലോ നിന്റെ അഭിനയം തീരെ പോരാ എനിക്കും തോന്നി നെക്സ്റ് ടൈം നല്ല രീതിയിൽ പെർഫോം ചെയ്യാം കിച്ചു പറയുന്നത് കേട്ട് ഐഷു ചിരിച്ചു ഏട്ടത്തിയമ്മേ ചിരിക്കേണ്ട ട്ടോ കിച്ചു കുറുമ്പൊടെ പറയുന്നത് കേട്ട് ഐഷു വാ പൊത്തി ഇല്ലാന്ന് പറഞ്ഞു ബാക് സീറ്റിൽ ഒരു പാക്കറ്റുണ്ട് അത് എടുത്തിട്ട് വാ .

അല്ലെങ്കിലും എനിക്കിന് അറിയാം ഏട്ടൻ മറക്കില്ലെന്ന് അതും പറഞ്ഞു കാർത്തിയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് അത് എടുക്കാൻ പോയി കാർത്തി മീശ പിരിച്ചു ചുണ്ട് കടിച്ചുപിടിച്ചു ഐഷുവിനെ നോക്കി. ഐഷു പുരികം പൊക്കി എന്താന്ന് ചോദിച്ചു കാർത്തി ചുണ്ട് കൂർപ്പിച്ചു ഒരു ഉമ്മ കൊടുക്കുന്നത് പോലെയാക്കി അത് കണ്ട് ഐഷു നാണത്തോടെ തല താഴ്ത്തി . ഏട്ടാ പെട്ടെന്ന് കുളിച്ചിട്ട് വാ എനിക്ക് വിശക്കുന്നു ബിരിയാണി കണ്ടാൽ പിന്നെ വിശക്കാൻ തുടങ്ങുമല്ലോ സ്വാഭാവികം കാർത്തി അതും പറഞ്ഞു റൂമിലേക്ക് പോയി. ഇതൊക്കെ എന്ത് എന്ന രീതിയിൽ കിച്ചു ഫോണും എടുത്ത് സോഫയിൽ ഇരുന്നു ആദ്യം എന്റെ കിച്ചൂട്ടൻ ആ പ്രോബ്ലം ചെയ്ത് തീർക്ക് എന്നിട്ട് ഫോണിൽ കളിച്ചാൽ മതി ഐഷു കിച്ചുവിന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി റൂമിലേക്ക് പോയി.

ഇനി പോയാലും കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് കിച്ചു ബുക്കും തുറന്ന് വച്ചിരുന്നു ഇന്ന് എവിടെയാ കണ്ണേട്ടാ ഓട്ടം കിട്ടിയത് ഐഷു റൂമിന്റെ അകത്തു കേറി ചോദിക്കുമ്പോൾ കാർത്തി ഷർട്ട്‌ അഴിക്കുകയായിരുന്നു . ടൗണിലേക്ക് പോയതാ ഒരു ഫാമിലിയുടെ കൂടെ ഷോപ്പിങ്ങിന് വെയിറ്റ് ചെയ്തത് കൊണ്ടാണ് ഇത്രയും വൈകിയത്. അതെയോ കുറെ സമയം അവിടെ ഇരിക്കേണ്ടി വന്നോ ഹ്മ്മ് പിന്നില്ലാതെ ഉച്ചക്ക് പോയതാ 7 മണിക്കാണ് അവര് ഷോപ്പിൽ നിന്ന് ഇറങ്ങിയത് ഏട്ടൻ അത്രയും സമയം എന്ത് ചെയ്തു എന്ത് ചെയ്യാൻ അവിടെ ഫോണും കുത്തി ഇരുന്നു അല്ല എങ്ങനെയുണ്ടായിരുന്നു ക്ലാസ്സൊക്കെ .

കുഴപ്പമില്ല കൂട്ടുകാരൊക്കെ എന്ത് പറഞ്ഞു അവളുടെ അടുത്ത് വന്നു ഷോൾഡറിൽ കൈ ഇട്ട് കൊണ്ട് ചോദിച്ചു പെട്ടെന്ന് തന്നെ അവൻ അകന്ന് മാറുകയും ചെയ്തു ഐഷു എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി മൊത്തം വിയർപ്പാടി പെണ്ണെ ഞാൻ കുളിച്ചിട്ട് വന്നു വിശേഷമൊക്കെ ചോദിക്കാമെ അതും പറഞ്ഞു പോകാൻ നിന്ന അവനെ ഐഷു കൈയിൽ പിടിച്ചു അവന്റെ നെഞ്ചോട് ചേർന്ന് നിന്നു . ഞങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്നതല്ലേ അപ്പൊ ഈ വിയർപ്പിന്റെ മണം എനിക്ക് ഇഷ്ടമാവാതിരിക്കുമോ ഐഷു അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു കുഞ്ഞുസേ… കാർത്തി പതിയെ അവളുടെ ചെവിയിൽ വിളിച്ചു . .

ഹ്മ്മ് അവന്റെ നിശ്വാസം ചെവിയിൽ പതിഞ്ഞപ്പോൾ ഐഷു ഒന്ന് കുറുകി കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് പുണർന്നു എനിക്ക് കൊതിയാവുന്നു ഐഷു നിന്നെ സ്വന്തമാക്കാൻ കാർത്തി പറഞ്ഞത് കേട്ട് ഐഷുവിന്റെ മുഖം ചുവന്നു തുടുത്തു അവനെ നോക്കാൻ കഴിയാതെ അവന്റെ നെഞ്ചിൽ തന്നെ മുഖം പൂഴ്ത്തി. അവന്റെ കൈയിൽ പിടി മുറുക്കി കുറച്ചു സമയത്തിന് ശേഷം ഐഷു അവനിൽ നിന്ന് അകന്ന് മാറി ഞാൻ ഞാൻ ചൂട് വെള്ളം എടുത്തിട്ട് വരാം എന്തിന് ഞാൻ തണുത്ത വെള്ളത്തിൽ അല്ലെ കുളിക്കുന്നെ . ഇന്ന് കുറെ സമയം ഇരുന്നത് അല്ലെ നടുവേദന ഉണ്ടാകും ചൂട് വെള്ളത്തിൽ കുളിച്ചാൽ വേദനക്ക് ഒരു ശമനം ഉണ്ടാകും അതൊന്നും വേണ്ട കുഞ്ഞുസേ ചൂട് വെള്ളത്തിൽ കുളിച് ശീലമൊന്നുമില്ല ഞാൻ ഏതായാലും വെള്ളം ചൂട് ആക്കി വച്ചിട്ടുണ്ട് ഏട്ടൻ നിൽക്ക് ഞാൻ എടുത്തിട്ട് വരാം.

ബാത്റൂമിൽ നിന്ന് ബക്കറ്റ് എടുത്തിട്ട് ചൂട് വെള്ളവുമായി വന്നു ഞാൻ ഭക്ഷണമൊക്കെ എടുത്ത് വെക്കാം ഏട്ടൻ കുളിച്ചിട്ട് വാ അവനെ നോക്കാതെ പറഞ്ഞു കൊണ്ട് ഐഷു ബാത്‌റൂമിൽ നിന്ന് ഇറങ്ങി . ഏതായാലും വെള്ളമൊക്കെ കൊണ്ട് തന്നത് അല്ലെ എന്ന കുളിപ്പിച്ചിട്ട് പോയിക്കോ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി പൊക്കി എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് കേറി. കണ്ണേട്ടാ വിട് പ്ലീസ് ഞാൻ കുളിച്ചതാണേ അതിനെന്താ ഒരു തവണ കൂടി കുളിക്കാം കണ്ണേട്ടാ കിച്ചു ഉള്ളതാണെ. ഐഷുവിനെ ചുമരോട് ചേര്ത്ത നിർത്തി. അവളുടെ മുഖം കൈയിൽ എടുത്ത് നെറ്റിയിൽ അരുമയായി ചുംബിച്ചു. പിന്നെ രണ്ട് കണ്ണിലും ചുണ്ടുകൾ ചേർത്ത് അവിടുന്ന് പതിയെ രണ്ട് കവിളിലും ചുംബിച്ചു.

കണ്ണടച്ച് പൂർണ മനസ്സോടെ അവന്റെ ചുംബനം ഏറ്റ് വാങ്ങുന്ന ഐഷുവിനെ കണ്ട കാർത്തി പതിയെ അവളുടെ കണ്ണിൽ ഊതി ക.. കണ്ണേട്ടാ.. ഹ്മ്മ് പോയി..പോയിക്കോട്ടെ ഐഷു വിക്കി വിക്കി ചോദിച്ചു . അവള് പറഞ്ഞതൊന്നും കാർത്തി കേട്ടില്ല ഐഷുവിന്റെ കണ്ണുകളിൽ തന്നെ തേടുകയായിരുന്നു കാർത്തി. ക… വീണ്ടും കണ്ണേട്ടാ എന്ന് വിളിക്കാൻ ആഞ്ഞ ഐഷുവിന്റെ ചൊടികൾ കാർത്തി സ്വന്തമാക്കിയിരുന്നു. ഏട്ടത്തിയമ്മേ…. കിച്ചു വിളിക്കുന്നത് കേട്ടാണ് കാർത്തി അവളെ സ്വതന്ത്രമാക്കിയത്. ഐഷു കാർത്തിയുടെ നെഞ്ചിൽ ചേർന്ന് നിന്ന് കിതപ്പ് അടക്കാൻ പാട് പെടുകയാണ് അല്പം ഒന്ന് ആശ്വാസമയതും കാർത്തിയെ നോക്കാതെ ഡോർ തുറന്ന് ഇറങ്ങി പൊയി. കാർത്തി ചിരിയോടെ അവളെയും നോക്കി നിന്നു. 💙💙💙💙💙💙💙💙

അച്ചു അവിടെയുള്ള ജോലി ചെയ്ത് മടുത്തിരുന്നു. കോളേജിൽ കല്യാണം കഴിഞ്ഞതിന് ശേഷം പോകുന്നില്ല എന്ന് പറഞ്ഞതായിരുന്നു. സന്ദീപിന്റെ കൂടെ ഓഫിസിൽ പോകാമെന്നു വിചാരിച്ചു നിന്നതാണ് അച്ചു. പക്ഷെ ഇനി അത് നടക്കില്ല എന്ന് നൂറു ശതമാനം ഉറപ്പായത് കൊണ്ട് അച്ചു വീട്ടിലെ ജോലിയിൽ നിന്ന് ഒഴിവാകാൻ വേണ്ടി കോളേജിൽ പോയി തുടങ്ങി. കോളേജിൽ പോകുന്നതിനൊന്നും അവിടെ ആർക്കും യാതൊരു എതിർപ്പും ഇല്ല. കോളേജിൽ പോകുന്നത് കൊണ്ട് അവളുടെ ജോലിയൊക്കെ കുറഞ്ഞിരുന്നു. സന്ദീപ്‌ തന്നെയാണ് അമ്മയോട് പറഞ്ഞു എല്ലാം ഒഴിവാക്കിയത്. മകന്റെ സങ്കടം കാണാൻ വയ്യാത്തത് കൊണ്ട് രേണുകയും അതിന് സമ്മതിച്ചു. സന്ദീപ് നിർബന്ധിച്ചത് കാരണം അച്ചു ഇപ്പൊ അവന്റെ റൂമിൽ തന്നെയാണ് നിൽക്കുന്നത്.

ആദ്യം കുറച്ചു ജാഡ ഇട്ടെങ്കിലും പിന്നെ അവൻ നിര്ബന്ധിച്ചില്ലെങ്കിലോ എന്ന് കരുതി അച്ചു സമ്മതിച്ചു. എത്രയൊക്കെ അടുപ്പം കാണിച്ചാലും അച്ചുവിൽ നിന്ന് ഒരകലം സന്ദീപ് പാലിച്ചിരുന്നു. അച്ചുവിന് പിന്നെ അതൊന്നും അത്ര കാര്യമല്ല അമ്മയും മകനെയും പിരിക്കാനുള്ള തന്ത്രം മെനയുന്ന തിരക്കിലാണ്. 💙💙💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം കാർത്തി ദേഷ്യത്തോടെയാണ് ഓട്ടോയിൽ നിന്ന് ഇറങ്ങിയത്. പുറത്ത് തന്നെ ഐഷു നിൽപ്പുണ്ടായിരുന്നു . കിച്ചു എവിടെ ചാവി അവളുടെ കൈയിൽ കൊടുത്ത് കൊണ്ട് ചോദിച്ചു തലവേദനയാ കിടക്കുകയാണ് വന്നിട്ട് ചായ പോലും കുടിച്ചില്ല ഇന്ന് നിന്റെ കൂടെയല്ലേ കിച്ചു വന്നത് അല്ല കിച്ചുവിന് ഇന്ന് ഒരു സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു, ഞാൻ ഒറ്റക്ക വന്നത് കിച്ചു…

കാർത്തി വിളിക്കുന്നത് കേട്ട് ഐഷു പോലും ഞെട്ടി പോയി . എ.. എന്താ കണ്ണേട്ടാ കിച്ചു… ഐഷുവിന് മറുപടി കൊടുക്കാതെ കാർത്തി വീണ്ടും വിളിച്ചു കാർത്തിയുടെ ശബ്ദം കേട്ട് കിച്ചു റൂമിൽ നിന്ന് പുറത്തേക്ക് വന്നു, കിച്ചു തല ഉയർത്തി നോക്കിയതേ ഇല്ല ഇന്ന് വൈകുന്നേരം നിനക്ക് എന്തായിരുന്നു പരിപാടി . കാർത്തിയുടെ ചോദ്യം കേട്ടപ്പോഴേ കിച്ചുവിന് മനസിലായി അവൻ എല്ലാം അറിഞ്ഞിട്ടുണ്ടെന്ന് എന്താ കണ്ണേട്ടാ അവന് അല്ലെങ്കിലേ വയ്യാ ഇനി നാളെ സംസാരിക്കാം ഐഷു നീ മിണ്ടരുത് നീയാണ ഇവനെ കൂടുതൽ വഷളാക്കുന്നത് അത് കേട്ട് ഐഷു കിച്ചുവിനെ ഒന്ന് നോക്കി ഇപ്പോഴും തല കുനിച്ചു നിൽക്കുകയാ എന്ന് മുതൽ തുടങ്ങി ഈ ശീലം കാർത്തി വീണ്ടും ചോദിച്ചെങ്കിലും കിച്ചു വാ തുറന്നില്ല .

കാർത്തിക്ക് ദേഷ്യം വന്നു കിച്ചുവിന് നേരെ കൈ ഉയർത്തി ഐഷു കിച്ചുവിന്റെ മുന്നിൽ വന്നു നിന്നു ഐഷു മാറി നിൽക്ക് ഇല്ലെങ്കിൽ നിനക്കും കിട്ടും അതിന് മാത്രം എന്ത് തെറ്റാ ഇവൻ ചെയ്തേ ചോദിച്ചു നോക്ക് പുന്നാര അണിയനോട് വൈകുന്നേരം ബാറിൽ പോയി വെള്ളമടിച്ചിട്ട് വന്നു നിൽക്കുകയാ ഇവൻ കാർത്തി അമർഷത്തോടെ പറഞ്ഞു . കിച്ചു ഐഷു ദയനീയമായി അവനെ വിളിച്ചു അവൻ മിണ്ടില്ല തെറ്റാണെന്ന് അവന് തന്നെ അറിയാം കുടിച്ചതും പോരാഞ് അവിടെ കിടന്ന് തല്ല് ഉണ്ടാക്കിയിട്ടാണ് മഹാൻ വന്നു നിൽക്കുന്നത് നീ ഒറ്റൊരാളാണ് ഇവനെ ഇങ്ങനെ വഷളാക്കിയത് ഐഷുവിനോട് അത്രയും പറഞ്ഞു കാർത്തി പോയി ….തുടരും….

സ്മൃതിപദം: ഭാഗം 34